Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വി. മുരളീധരന്റെ ഇടപെടലില്‍ ജാമിയ മിലിയ വിദ്യാര്‍ഥിക്ക് എയിംസില്‍ വിദഗ്ധ ചികിത്സ; മനുഷ്യത്വപരമായ സമീപനവും ഇടപെടലും മറക്കാനാകില്ലെന്ന് സുഹൃത്തുക്കള്‍

സിടി സ്‌കാന്‍, എംആര്‍ഐ, രക്തപരിശോധന ഉള്‍പ്പെടെ നിരവധി പരിശോധനകളും നടത്തി. തുടര്‍ ചികിത്സ ആരംഭിക്കാന്‍ 60,000രൂപ മുന്‍കൂര്‍ കെട്ടിവയ്‌ക്കണമെന്നും രണ്ടരലക്ഷത്തോളം രൂപ ചികിത്സയ്‌ക്കാകുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

പി.എന്‍. സതീഷ് by പി.എന്‍. സതീഷ്
Oct 26, 2021, 10:42 am IST
in Kerala

കൊല്ലം: ന്യൂദല്‍ഹി ജാമിയ മിലിയ കോളജില്‍ വിദ്യാര്‍ഥിയായിരുന്ന കൊല്ലം സ്വദേശിക്ക് കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഇടപെടലില്‍ എയിംസില്‍ വിദഗ്ധ ചികിത്സ. ഡെങ്കിപ്പനി രോഗ ബാധിതനായ കൊല്ലം അഷ്ടമുടി പുന്നയ്യത്ത് ജുനൈദാണ് കേന്ദ്രമന്ത്രിയുടെ സഹായത്താല്‍ വിദഗ്ധ ചികിത്സയിലൂടെ സുഖം പ്രാപിച്ചുവരുന്നത്.  

പനിയും അവശതയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് രണ്ടാഴ്ച മുമ്പ് ജൂനൈദിനെ സുഹൃത്തുക്കള്‍ ദല്‍ഹിയിലെ  സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.  

സിടി സ്‌കാന്‍, എംആര്‍ഐ, രക്തപരിശോധന ഉള്‍പ്പെടെ നിരവധി പരിശോധനകളും നടത്തി. തുടര്‍ ചികിത്സ ആരംഭിക്കാന്‍ 60,000രൂപ മുന്‍കൂര്‍ കെട്ടിവയ്‌ക്കണമെന്നും രണ്ടരലക്ഷത്തോളം രൂപ ചികിത്സയ്‌ക്കാകുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.  

ഇത്ര വലിയ തുക കണ്ടെത്താന്‍ സുഹൃത്തുക്കള്‍ക്ക് സാധിക്കുമായിരുന്നില്ല. വിവരം അറിഞ്ഞതോടെ ജുനൈദിന്റെ കുടുംബവും വലിയ ആഘാതത്തിലായി. അടുത്ത ദിവസം ജുനൈദിന്റെ ബന്ധുക്കള്‍ ന്യൂദല്‍ഹിയില്‍ എത്തിയെങ്കിലും വലിയ ചികിത്സ ചെലവ് ഉടന്‍  കണ്ടെത്താന്‍ ജുനൈദിന്റെ അച്ഛന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഷാജിക്ക് കഴിയുമാരുന്നില്ല. പണം അടയ്‌ക്കാതെ ചികിത്സ ആരംഭിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. ഈ അവസരത്തിലാണ് ജുനൈദിന്റെ ബന്ധു കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഓഫീസുമായി ബന്ധപ്പെടുന്നത്.  

രക്തത്തിലെ  കൗണ്ട് ക്രമാതീതമായി കുറഞ്ഞ് ജുനൈദിന്റെ നില വഷളായിക്കൊണ്ടിരുന്നു. നിര്‍ണായക ഘട്ടത്തിലൂടെ കടന്നു പോയ നിമിഷങ്ങള്‍. എത്രയും വേഗം എയിംസില്‍ എത്തിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ജുനൈദിന്റെ ബന്ധുവിന് ഫോണില്‍ സന്ദേശമെത്തി.  പിന്നെ എല്ലാം വളരെ വേഗത്തിലായിരുന്നു. എയിംസില്‍ എത്തിച്ച ജുനൈദിനെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം പരിശോധിച്ച് വളരെ വേഗം ചികിത്സ ആരംഭിച്ചു. പത്തു ദിവസത്തെ  ചികിത്സയ്‌ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്ത ജുനൈദ് രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് കൊല്ലത്തെ വീട്ടിലെത്തി.

മനുഷ്യത്വപരമായ സമീപനവും സമയോചിത ഇടപെടലും  നടത്തിയ മന്ത്രിയുടെ ഇടപെടല്‍ മറക്കാനാകില്ലെന്ന് ജുനൈദന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. കേന്ദ്രമന്ത്രാലയങ്ങളില്‍ നിന്ന് വലിയ സഹായമാണ് ലഭിച്ചതെന്നും മകന് അസുഖം ഭേദമായി വരുന്നതായും അച്ഛന്‍ ഷാജി ‘ജന്മഭൂമി’യോട് പറഞ്ഞു.  

Tags: വി മുരളീധരന്‍AIIMS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ എയിംസ് വരുമെന്ന് ബിജെപി ദേശീയ വക്താവ് ടോം വടക്കന്‍

Kerala

എയിംസ് എവിടെ മറ്റേ മോനേ എന്നാണ് ചോദിക്കേണ്ടതെന്ന് എം.എം.മണി; എയിംസിനുള്ള സ്ഥലം ഏറ്റെടുത്ത് കൊടുത്തായിരുന്നോ മറ്റേ മോനേ എന്ന് യുവരാജ്

Career

കേന്ദ്രസ്ഥാപനങ്ങളില്‍ വിവിധ തസ്തികകളിലായി 1400 ലേറെ ഒഴിവുകള്‍; ഓണ്‍ലൈനില്‍ ഇന്ന് വൈകിട്ട് 5 മണിവരെ അപേക്ഷിക്കാം

India

യുവാക്കള്‍ സാമൂഹ്യപ്രതിബദ്ധതയുള്ളവരാകണം, രാഷ്‌ട്രത്തിന്റെ മഹത്തായ ചരിത്രം പ്രേരണയാകണം: ദത്താത്രേയ ഹൊസബാളെ

Kerala

കേരളത്തില്‍ ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് എയിംസ് വരും: ജെ പി നദ്ദ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.