Thursday, June 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പുതിയ പദ്ധതി ലാവ്‌ലിന്‍ മോഡല്‍ തട്ടിപ്പ്; സില്‍വര്‍ലൈന്‍ കേരളത്തിന് ദോഷം; പദ്ധതിക്കുവേണ്ടി സമ്മര്‍ദം ചെലുത്തില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍

സില്‍വര്‍ലൈന്‍ പദ്ധതിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നടപടികളില്‍ ദുരൂഹതയുണ്ട്. ഇത്തരമൊരു പദ്ധതി നടപ്പാക്കുമ്പോള്‍ അതിന്റെ പാരിസ്ഥിതിക ആഘാതത്തെയും സാമൂഹ്യാഘാതത്തെയും കുറിച്ച് പഠനം നടത്തണം. 34,000 കോടിയുടെ വിദേശ വായ്പ എങ്ങനെ, എത്രകാലം കൊണ്ട് തിരിച്ചടയ്‌ക്കുമെന്ന കാര്യത്തിലും ആസൂത്രണം വേണം. വിദഗ്ധന്മാരുമായി ആലോചിച്ചിട്ടാണോ പദ്ധതി ആവിഷ്‌കരിക്കുന്നതെന്ന കാര്യത്തിലും സംശയമുണ്ട്.

Janmabhumi Online by Janmabhumi Online
Oct 24, 2021, 12:32 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തിന് ദോഷകരമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. പദ്ധതിക്കുവേണ്ടി കേന്ദ്രത്തില്‍ യാതൊരുവിധ സമ്മര്‍ദവും ചെലുത്തില്ല. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ രാഷ്‌ട്രീയ നിലപാടിനും തട്ടിപ്പിനും കൂട്ടുനില്‍ക്കാനാകില്ല. കേരളത്തില്‍ പുതിയൊരു റെയില്‍വെ ലൈന്‍ ആവശ്യമില്ല. നിലവിലുള്ള ലൈനിന്റെ സാങ്കേതിക ശേഷി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നിരിക്കെ 34,000 കോടി കടമെടുത്ത് പുതിയ പദ്ധതി തുടങ്ങുന്നതിന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയിക്കണം. ലാവ്‌ലിന്‍ പോലുള്ള എന്തു തട്ടിപ്പിനുവേണ്ടിയാണ് പുതിയ പദ്ധതിയുടെ പേരില്‍ ജനങ്ങളെ കബളിപ്പിക്കുന്നതെന്നും വി. മുരളീധരന്‍ ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സില്‍വര്‍ലൈന്‍ പദ്ധതിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നടപടികളില്‍ ദുരൂഹതയുണ്ട്. ഇത്തരമൊരു പദ്ധതി നടപ്പാക്കുമ്പോള്‍ അതിന്റെ പാരിസ്ഥിതിക ആഘാതത്തെയും സാമൂഹ്യാഘാതത്തെയും കുറിച്ച് പഠനം നടത്തണം. 34,000 കോടിയുടെ വിദേശ വായ്പ എങ്ങനെ, എത്രകാലം കൊണ്ട് തിരിച്ചടയ്‌ക്കുമെന്ന കാര്യത്തിലും ആസൂത്രണം വേണം. വിദഗ്ധന്മാരുമായി ആലോചിച്ചിട്ടാണോ പദ്ധതി ആവിഷ്‌കരിക്കുന്നതെന്ന കാര്യത്തിലും സംശയമുണ്ട്.

റെയില്‍വെ ബോര്‍ഡിലെയും വകുപ്പിലെയും ഉദ്യോഗസ്ഥരോടും മന്ത്രിയോടും സംസാരിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ ഒരു പുതിയ പാതയുടെ ആവശ്യമില്ലെന്നാണ് അവരുടെ അഭിപ്രായം. നിലവിലുള്ള പാതയുടെ ശേഷി വര്‍ധിപ്പിക്കാനുള്ള സാങ്കേതികവിദ്യ ഇന്നുണ്ട്. ഈ ലൈനില്‍ ചില മാറ്റങ്ങള്‍ വരുത്തിക്കൊണ്ട്  250 കിലോമീറ്റര്‍ വേഗത്തില്‍ വരെ ട്രെയിന്‍ ഓടിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നാണ് വിദഗ്ധാഭിപ്രായം.  

കേരളത്തിലെ വിമാനത്താവളങ്ങള്‍ വികസിപ്പിച്ചാല്‍ എല്ലാ ഭാഗത്തുമുള്ള ആളുകള്‍ക്ക് എത്താനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ സാധിക്കും. എന്നാല്‍ തിരുവനന്തപുരം വിമാനത്താവളം വികസിപ്പിക്കുന്നതിന് എതിരുനില്‍ക്കുന്നവരാണ് മണ്ണിടിച്ചും നിലം നികത്തിയും സ്ഥലമെടുപ്പും നടത്തി പരിസ്ഥിതിയെ അട്ടിമറിക്കുന്ന പദ്ധതിയുമായി ഇറങ്ങിയിരിക്കുന്നത്.  

പരിസ്ഥിതിയെ തകിടം മറിക്കുന്ന പദ്ധതിക്കുവേണ്ടി വായ്പയ്‌ക്ക് നെട്ടോട്ടമോടുന്നത് സംശയിക്കണം. വായ്പയ്‌ക്ക് ഗാരന്റി നില്‍ക്കാന്‍ കേന്ദ്രം തയ്യാറല്ലെന്നു മാത്രമല്ല, ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ട തരത്തില്‍ ആവശ്യമില്ലാത്തൊരു പദ്ധതിയെന്നാണ് റെയില്‍വെയുടെ നിലപാട്. മുരളീധരന്‍ പറഞ്ഞു.

Tags: സില്‍വര്‍ ലൈന്‍ പദ്ധതിവി മുരളീധരന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

രാഹുലിന്റെ രാഷ്‌ട്രവിരുദ്ധത

Kerala

വീണയുടെ മാസപ്പടി വിവാദം; മന്ത്രി റിയാസ് മാളത്തില്‍ ഒളിച്ചിട്ട് മൂന്നു ദിവസം; ഇരട്ടച്ചങ്കന് മിണ്ടാട്ടമില്ല; പരിഹാസവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍

India

മാസപ്പടിയില്‍ സ്വതന്ത്ര അന്വേഷണം വേണം: വി മുരളീധരന്‍

എസ്എന്‍ഡിപി യോഗത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം വെട്ടുകാട് നടന്ന കുടുംബസംഗമം കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

വിശ്വാസവും ശാസ്ത്രവും ഏറ്റുമുട്ടേണ്ടതില്ല: കേന്ദ്രമന്ത്രി

Kerala

സ്പീക്കറും മരുമകന്‍ മന്ത്രിയും ഇസ്ലാമിക തീവ്രവാദികളെ പ്രോത്സാഹിക്കാന്‍ മത്സരിക്കുകയാണ്; സ്വിച്ചിടുന്നത് പോലെ വിവാദം അവസാനിപ്പിക്കാനാവില്ല

പുതിയ വാര്‍ത്തകള്‍

എന്നെ പോലെ കുടിച്ച് ലിവര്‍ സിറോസിസ് വരുത്തിവയ്‌ക്കൂ എന്ന് പറയാന്‍ പറ്റില്ലലോ,ചന്തു സലിം കുമാര്‍

‘ സിന്ധുനദിയിലെ ഓരോ തുള്ളി വെള്ളത്തിലും നമുക്ക് അവകാശമുണ്ട് ‘ ; പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസിന്റെ വാക്കിൽ ഭീഷണിയും ഹൃദയത്തിൽ ഭയവും നിഴലിക്കുന്നു

പള്ളിക്കത്തോടിനു സമീപം ജലവിതരണ പദ്ധതിയുടെ കുളത്തിലേക്ക് കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു

ഇന്ത്യ – യു.എസ് കാർഷിക വ്യാപാരം പ്രോത്സാഹിപ്പിക്കണം : നീതി ആയോ​ഗ്

ഗാസയിൽ ഇസ്രയേലും അമേരിക്കയും കൂടി തുടങ്ങിയ സംയുക്ത സഹായ വിതരണ കേന്ദ്രം അടച്ചുപൂട്ടി: മേഖലയിലേക്ക് യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പ്

ഈ 12 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎസിലേക്ക് യാത്ര ചെയ്യാൻ കഴിയില്ല, 7 രാജ്യങ്ങൾക്കെതിരെ കർശന നടപടി : തിങ്കളാഴ്ച മുതൽ പുതിയ നിയമങ്ങൾ നടപ്പിലാക്കും

കുറിഞ്ഞിക്ക് സമീപം കാര്‍ ഓടയില്‍ വീണ് മെഡിക്കല്‍ റെപ്രസെന്റേറ്റീവായ യുവതി മരിച്ചു, മൂന്നു പേര്‍ക്ക് പരിക്ക്

ബിലാവൽ ഭൂട്ടോയ്‌ക്ക് വീണ്ടും അപമാനം ! ഇന്ത്യയിലെ മുസ്ലീങ്ങളെക്കുറിച്ച് അസംബന്ധ പ്രസ്താവന നടത്തിയ ഭൂട്ടോയുടെ വായടപ്പിച്ച് വിദേശ പത്രപ്രവർത്തകൻ 

ഓപ്പറേഷൻ സിന്ദൂർ : ഇന്ത്യയുടെ കൃത്യമായ ആക്രമണത്തിന് മറ്റൊരു തെളിവ്, തീവ്രവാദികളുടെ ശവക്കുഴികളുടെ ചിത്രം പുറത്തുവന്നു

കുടുംബ കലഹത്തിനു കാരണം കന്നിമൂലയോ? കന്നിമൂലയെകുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies