Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബംഗ്ലദേശില്‍ ഹിന്ദുക്കള്‍ക്കെതിരായ കൊലയിലും അക്രമത്തിലും ലോകമെങ്ങും പ്രതിഷേധം

ദുര്‍ഗ്ഗാപൂജയോടനുബന്ധിച്ച് ഹിന്ദുക്കള്‍ക്കെതിരെ ബംഗ്ലദേശില്‍ നടന്ന കൊലയ്‌ക്കും അക്രമത്തിനും എതിരെ ലോകമെങ്ങും പ്രതിഷേധം ഉയരുന്നു. അക്രമം അഷ്ടമി ദിനത്തിലും വിജയദശമി നാളിലും മാത്രമല്ല, ഇക്കഴിഞ്ഞ ദിവസം വരെ തുടര്‍ന്നു- ഒമ്പത് ദിവസത്തോളം. അക്രമത്തില്‍ ആറ് ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2021, 09:07 pm IST
in World

ധാക്ക: ദുര്‍ഗ്ഗാപൂജയോടനുബന്ധിച്ച് ഹിന്ദുക്കള്‍ക്കെതിരെ ബംഗ്ലദേശില്‍ നടന്ന കൊലയ്‌ക്കും അക്രമത്തിനും എതിരെ ലോകമെങ്ങും പ്രതിഷേധം ഉയരുന്നു. അക്രമം അഷ്ടമി ദിനത്തിലും വിജയദശമി നാളിലും മാത്രമല്ല, ഇക്കഴിഞ്ഞ ദിവസം വരെ തുടര്‍ന്നു- ഒമ്പത് ദിവസത്തോളം. അക്രമത്തില്‍ ആറ് ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു. പ്രശസ്തമായ ഇസ്‌കോണ്‍ ക്ഷേത്രം രാം താക്കൂര്‍ ആശ്രമം, രാധാമാധബ് അഹാക്ര, നവ്ഖാലിയിലെ ഏതാണ്ട് എല്ലാ ദുര്‍ഗ്ഗാപൂജാ പന്തലുകല്‍ എന്നിവ ജമാ-അത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ അക്രമിക്കപ്പെട്ടു. തീയിട്ടു. ഹിന്ദുക്കളുടെ 22 ഓളം വീടുകളും അഗ്നിക്കിരയാക്കി.

ഇതിനെതിരെ സമൂഹമാധ്യമങ്ങള്‍ സേവ് ബംഗ്ലദേശ് ഹിന്ദൂസ് എന്ന പേരില്‍ (ബംഗ്ലാദേശിലെ ഹിന്ദുക്കളെ രക്ഷിയ്‌ക്കൂ) പ്രചാരണം നടന്നു. ഇതിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളില്‍ ശക്തമായാണ് ഹിന്ദുക്കള്‍ പ്രതിഷേധിച്ചത്. ഭാരത് സേവാഗ്രാം സംഘം ഈ മൃഗീയാക്രമണത്തെ അപലപിച്ച് കത്ത് പുറത്തുവിട്ടു. പുരിയിലെ ഗോവര്‍ധന്‍ മഠവും ഈ മൃഗീയതയ്‌ക്കെതിരെ ട്വിറ്റര്‍ പേജില്‍ പ്രതികരിച്ചു.

ബംഗ്ലദേശിന്റെ തലസ്ഥാനമായ ധാക്കയിലെ ഷാബാഗില്‍ നിരവധി ഹിന്ദു സംഘടനകള്‍ ഹിന്ദുക്കള്‍ക്ക് സുരക്ഷനല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിലും പ്രതിഷേധമുണ്ടായി. ബംഗാളിലെ മായാപൂരിലെ ഇസ്‌കോണ്‍ ക്ഷേത്രത്തിന്റെ ആസ്ഥാനമന്ദിരത്തിലും പ്രതിഷേധം നടന്നു.

ആസ്‌ത്രേല്യയില്‍ 7000 ഹിന്ദുക്കള്‍ പ്രതിഷേധിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഢില്‍ ഹിന്ദു സംഘടനകള്‍ സസ്‌നി ഗേറ്റ് റോഡിലെ കാളി മന്ദിറില്‍ ഒത്തുകൂടി പ്രതിഷേധിച്ചു.

1947ലെ വിഭജന സമയത്ത് ബംഗ്ലദേശില്‍ 30 ശതമാനം ഹിന്ദുക്കളുണ്ടായിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ ഭരണത്തിന്‍ കീഴില്‍ ഇവരുടെ സംഖ്യ 18 ശതമാനമായി ചുരുങ്ങി. 1971ലെ ഇന്തോ-പാക് യുദ്ധത്തിന് ശേഷം 1974ല്‍ ഇത് വെറും 13 ശതമാനമായി. ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുക വഴിയാണ് ഇത് സാധ്യമായത്. കുറെ ഹിന്ദുക്കള്‍ ഇന്ത്യയിലേക്ക് രക്ഷപ്പെട്ടോടുകയും ചെയ്തു.

Tags: hinduഹിന്ദുക്ഷേത്രംHindutvaബംഗ്ലാദേശ്ഷെയ്ഖ് ഹസീനഇസ്‌കോൺബംഗ്ലാദേശ് അക്രമംബംഗ്ലാദേശിലെ ഹിന്ദുക്കളെ രക്ഷിയ്ക്കൂ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മക്കളെ കരുതിയാണ് ഈ പീഡനങ്ങൾ സഹിച്ചത് ; മതം മാറ്റാൻ വേണ്ടി അവർ നടത്തുന്ന ഈ പീഡനങ്ങൾ ഒരു പെൺകുട്ടിയും സഹിക്കരുത്

Thiruvananthapuram

ഹൈന്ദവ ശക്തിയില്‍ നാടെങ്ങും ഏകതാ സമ്മേളനം

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

Thiruvananthapuram

ആറ്റുകാല്‍ ഭക്തജനത്തിരക്കില്‍; പതിനായിരങ്ങള്‍ ദര്‍ശനം നടത്തി, കലാപരിപാടികള്‍ ആസ്വദിക്കുന്നതിനും രാത്രി വൈകിയും ആയിരങ്ങൾ

Kerala

ഹിന്ദുരാഷ്‌ട്രം മതരാഷ്‌ട്രമല്ല, ധര്‍മ്മരാഷ്‌ട്രം, ഹിന്ദു എന്നത് സംസ്‌കൃതിയുടെ പേര് :ദത്താത്രേയ ഹൊസബാളെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊർജ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഉന്നതതല യോഗം ചേർന്ന് കേന്ദ്രം

കടം വാങ്ങിയ ആളെ വായ്‌പ തിരിച്ചടയ്‌ക്കാൻ വിളിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല: സുപ്രീംകോടതി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.