Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എ ഐഎഡിഎംകെയില്‍ അധികാരപ്പോര്; താനാണ് ജനറല്‍ സെക്രട്ടറിയെന്ന് അവകാശപ്പെട്ട് വി.കെ. ശശികല; എതിര്‍ത്ത് എ ഐഎഡിഎംകെ നേതാക്കള്‍

എ ഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തന്നെ സ്വയം അവരോധിച്ച് വി.കെ. ശശികല. എ ഐഎഡിഎംകെ സുവര്‍ണ്ണജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ശശികല തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചത്. അവിടെ അവര്‍ അനാച്ഛാദനം ചെയ്ത ശിലാഫലകത്തില്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി ശശികലയുടെ പേരാണ് എഴുതിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2021, 03:55 pm IST
in India

ചെന്നൈ: എ ഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തന്നെ സ്വയം അവരോധിച്ച് വി.കെ. ശശികല.  

കഴിഞ്ഞ ദിവസം എ ഐഎഡിഎംകെ സ്ഥാപകന്‍ കൂടിയായ എംജിആറിന്റെ  ചെന്നൈയിലെ ടി നഗറിലെ വസതിയില്‍ എ ഐഎഡിഎംകെ സുവര്‍ണ്ണജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ശശികല തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചത്. എംജിആറിന്റെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം അവര്‍ പാര്‍ട്ടി പതാക ഉയര്‍ത്തുകയും ഒരു ശിലാഫലകം അവര്‍ അനാച്ഛാദനം ചെയ്യുകയും ചെയ്തു. ആ ശിലാഫലകത്തില്‍  എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി ശശികലയുടെ പേരാണ് എഴുതിയിരിക്കുന്നത്. ഇതോടെ എ ഐഎഡിഎംകെയില്‍ പൊട്ടിത്തെറി തുടങ്ങി.  

ശശികലയുടെ ഈ നടപടി നിയമവിരുദ്ധമാണെന്ന് എ ഐഎഡിഎംകെ എംഎല്‍എ ഡി. ജയകുമാര്‍ ആരോപിച്ചു. ‘ശശികലയ്‌ക്ക് ഈ പാര്‍ട്ടിയില്‍ ഒരു അവകാശവുമാില്ല. ഒരാള്‍ക്കും ആ പാര്‍ട്ടി ചിഹ്നം ഉപയോഗിക്കാനോ ജനറല്‍ സെക്രട്ടറി എന്ന പദവി ഉപയോഗിക്കാനോ നിയമപരമായി അധികാരമില്ല. ഈ പാര്‍ട്ടി ചിഹ്നത്തിന്റെയും പദവിയുടെയും ചുമതല തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിയും തങ്ങള്‍ക്കാണ് നല്‍കിയിരിക്കുന്നത്. ഇനിയും അവര്‍ ഇത് ഉപയോഗിച്ചാല്‍ അത് തെരഞ്ഞെടുപ്പ് കമ്മീഷനും കോടതികള്‍ക്കും എതിരാകും,’- എ ഐഎഡിഎംകെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കവേ ജയകുമാര്‍ പറഞ്ഞു.

ശശികല തന്റെ കുടുംബതാല്‍പര്യങ്ങള്‍ മാത്രമാണ് സംരക്ഷിച്ചത്. ഇപ്പോള്‍ അവര്‍ പുരട്ചി തായര്‍ (വിപ്ലവകാരിയായ അമ്മ) എന്ന പുതിയ വിശേഷണം സ്വീകരിച്ചിരിക്കുകയാണ്. ത്യാഗ തലൈവി (ത്യാഗത്തിന്റെ നേതാവ്) എന്ന പദവി മാറ്റി പുതിയ വിശേഷണം അവര്‍ ഉപയോഗിച്ചതെന്തിനെന്ന് മനസ്സിലാവുന്നില്ല. എ ഐഎഡിഎംകെയുടെ ഒത്തൊരുമയ്‌ക്ക് മുന്നില്‍ അവര്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ല. ബാംഗ്ലൂരിലെ ജയിലില്‍ നിന്നും മോചിതയായി കഴിഞ്ഞ എട്ട് മാസമായി അവര്‍ ഒന്നും ചെയ്തില്ലെന്നും ജയകുമാര്‍ വിമര്‍ശിച്ചു.

1996ല്‍ ശശികല കാരണമാണ് എ ഐഎഡിഎംകെ തെരഞ്ഞെടുപ്പില്‍ തോറ്റത്. ശശികലയും കുടുംബവും അവരുടെ താല്‍പര്യങ്ങള്‍ മാത്രമാണ് സംരക്ഷിച്ചുപോന്നത്. അത് സ്വീകരിക്കാന്‍ എ ഐഎഡിഎംകെയ്‌ക്ക് കഴിയില്ല. അവര്‍ പാര്‍ട്ടിക്ക് വേണ്ടി ഒരു ത്യാഗവും ചെയ്തിട്ടില്ലെന്നും ജയകുമാര്‍ കുറ്റപ്പെടുത്തി.

Tags: തമിഴ്നാട്എഐഎഡിഎംകെശശികലവി കെ ശശികലപളനിസ്വാമിedappadi palanisamy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബി ജെ പിയെയും ഡി എം കെയെയും ഒരുപോലെ എതിര്‍ത്ത് വന്ന വിജയ് എന്‍ഡിഎയിലേക്കോ? ഭീതിയോടെ ഡിഎംകെ

Main Article

അണ്ണാമലൈ: തമിഴ്‌നാടിന്റെ ‘ഭാവി എംജിആര്‍’; ആവേശമായി ‘എന്‍മണ്ണ്, എന്‍മക്കള്‍’ യാത്ര

India

നരേന്ദ്രമോദി ഓരോ തമിഴന്റെയും ഹൃദയത്തില്‍; തമിഴ്നാട്ടില്‍ നിന്നും 40 എംപിമാര്‍ ഉണ്ടാകുമെന്ന് കെ. അണ്ണാമലൈ; പദയാത്ര ഉദ്ഘാടനം ചെയ്ത് അമിത് ഷാ

India

പേര് മാറ്റം കൊണ്ട് കാര്യമില്ലെന്ന് അമിത് ഷാ; യുപിഎ കാലത്തെ കോടികളുടെ അഴിമതി ജനങ്ങള്‍ ഓര്‍ക്കും, തമിഴ്‌നാട്ടില്‍ അണ്ണാമലൈയുടെ പദയാത്ര ഉദ്ഘാടനം ചെയ്തു

India

വീണ്ടും ഡിഎംകെയെ വിറപ്പിച്ച് അണ്ണാമലൈയുടെ രണ്ടാം യുദ്ധം; 5600 കോടിയുടെ അഴിമതി പറയുന്നു ഡിഎംകെ ഫയല്‍സ് രണ്ട് പുറത്തുവിട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.