Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാമേശ്വരവും കൊല്ലവും ദക്ഷിണേന്ത്യയിലെ അധോലാക തീരങ്ങള്‍

തമിഴ്‌നാട്ടില്‍ ശ്രീലങ്കന്‍ തമിഴ് വംശജരെ പാര്‍പ്പിച്ചിട്ടുള്ള നാലു ക്യാമ്പുകളില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് മനുഷ്യകടത്ത് നടന്നുവെന്ന സംശയത്തിലാണ് ക്യൂ ബ്രാഞ്ച് അന്വേഷണം നടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2021, 08:43 pm IST
in Kerala

കൊല്ലം:  കള്ളക്കടത്ത് , മനുഷ്യക്കടത്ത്, ആയുധക്കടത്ത് , മയക്കുമരുന്ന് തുടങ്ങി എല്ലാവിധ അധോലോക പ്രവര്‍ത്തനങ്ങളുടേയും ദക്ഷിണേന്ത്യയിലെ സുരക്ഷിത തീരങ്ങളാണ് രാമേശ്വരവും കൊല്ലവും എന്ന് അന്വേഷണ ഏജന്‍സികള്‍. ദുബായി കേന്ദ്രീകരിച്ച് നടക്കുന്ന കള്ളക്കടത്തിന്റെ ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം ഈ രണ്ടു തീരങ്ങളുമാണ്. മുംബയില്‍ നടപടികള്‍ ശക്തമാക്കിയതാണ് ദക്ഷിണേന്ത്യ നിയമ വിരുദ്ധപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാകാന്‍ കാരണം. ശ്രീലങ്കയിലെ തമിഴ് പുലികളുടെ പിന്തുണയും കേരളത്തിലേയും തമിഴ്‌നാട്ടിലേയും രാഷ്‌ട്രീയ സാഹചര്യവും  അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരവും ആണ്.  

കഴിഞ്ഞ ദിവസം മനുഷ്യക്കടത്തിന് കൊല്ലത്തു നിന്ന് ബോട്ട് വാങ്ങിയ സംഭവത്തില്‍ രാമേശ്വരം സ്വദേശി തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡിയില്‍ ആയിരുന്നു.. ജോസഫ് രാജാണ് ക്യൂ ബ്രാഞ്ച് കസ്റ്റഡിയില്‍ ഉള്ളത്. ഇയാള്‍ ബോട്ടുവാങ്ങിയത് നീണ്ടകര സ്വദേശി ഷഫീര്‍ എന്നയാളില്‍ നിന്നുമാണ്. കുളത്തൂപ്പുഴയില്‍ ശ്രീലങ്കന്‍ തമിഴ് വംശജര്‍ താമസിക്കുന്ന പ്രദേശത്തെ സ്ത്രീയെ ബിനാമിയാക്കി ജോസഫ് രാജ് ബോട്ടു വാങ്ങിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.  

തമിഴ്‌നാട്ടില്‍ ശ്രീലങ്കന്‍ തമിഴ് വംശജരെ പാര്‍പ്പിച്ചിട്ടുള്ള നാലു ക്യാമ്പുകളില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് മനുഷ്യകടത്ത് നടന്നുവെന്ന സംശയത്തിലാണ് ക്യൂ ബ്രാഞ്ച് അന്വേഷണം നടക്കുന്നത്.

ഈ വര്‍ഷം ഏപ്രിലില്‍ 45 ലക്ഷം രൂപ  നല്‍കിയാണ്  ബോട്ട് വില്പന നടന്നത്. രാമേശ്വരത്ത് എത്തിച്ച ബോട്ട് രൂപമാറ്റം വരുത്തിയ കാര്യം ക്യൂ ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. ഡീസല്‍ ടാങ്കിന്റെ വലിപ്പം കൂട്ടുകയും 50 പേര്‍ക്ക് സഞ്ചരിക്കാവുന്ന തരത്തില്‍ ഇരിപ്പിടങ്ങള്‍ ഒരുക്കുകയും ചെയ്തു. നീണ്ടകരയില്‍ നിന്ന് മനുഷ്യക്കടത്തിന് ബോട്ട് കൊണ്ടുപോയ സംഭവത്തില്‍ നേരത്തെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ീണ്ടകര ശക്തികുളങ്ങര മേഖലയില്‍നിന്ന് കൂടുതല്‍ ബോട്ടുകള്‍ തമിഴ്‌നാട്ടിലേക്ക് കൊണ്ടു പോയിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നു.

തമിഴ്നാട്ടില്‍ നിന്നും കാനഡയിലേക്ക് മനുഷ്യക്കടത്ത് നടന്നതായി ബന്ധപ്പെട്ട് കൊല്ലം ജില്ല കേന്ദ്രീകരിച്ച് വന്‍ ഗൂഢാലോചന നടന്നതായും സംശയിക്കുന്നുണ്ട്. ഇന്റലിജന്‍സ് ഏജന്‍സികളുടെ കണ്ണുവെട്ടിച്ച് ബോട്ട് തമിഴ്നാട്ടിലേക്ക് എത്തിക്കാന്‍ കൊല്ലം ജില്ലയില്‍ കൂടുതല്‍ പേരുടെ സഹായം ലഭിച്ചിരിക്കാമെന്നാണ് നിഗമനം.

അറസ്റ്റ് രാമേശ്വരം കൊല്ലം തീരങ്ങളില്‍ ് നിന്നുള്ള വിവിധ വിദേശ രാജ്യങ്ങളിലേക്ക് എല്‍ടിടിഇ അനുഭാവികള്‍ ഉള്‍പ്പെടെയുള്ള ശ്രീലങ്കക്കാരുടെ വന്‍തോതിലുള്ള മനുഷ്യക്കടത്തിന് വെളിച്ചം വീശുന്നു.

ചില രാഷ്‌ട്രീയ പാര്‍ട്ടികളുടെ നിശബ്ദമായ അനുഗ്രഹം ലഭിച്ചിരുന്നു.  

തമിഴ്നാട്ടില്‍ നിന്നും കാനഡയിലേക്ക് മനുഷ്യക്കടത്ത് നടന്നതായി ബന്ധപ്പെട്ട് കൊല്ലം ജില്ല കേന്ദ്രീകരിച്ച് വന്‍ ഗൂഢാലോചന നടന്നതായും സംശയിക്കുന്നുണ്ട്. ഇന്റലിജന്‍സ് ഏജന്‍സികളുടെ കണ്ണുവെട്ടിച്ച് ബോട്ട് തമിഴ്നാട്ടിലേക്ക് എത്തിക്കാന്‍ കൊല്ലം ജില്ലയില്‍ കൂടുതല്‍ പേരുടെ സഹായം ലഭിച്ചിരിക്കാമെന്നാണ് നിഗമനം.

ഏകദേശം 35 ബോട്ടുകള്‍ തമിഴ്നാട് തീരത്ത് നിന്ന്, പ്രത്യേകിച്ച് കടലൂര്‍, കന്യാകുമാരി, രാമേശ്വരം കൊല്ലം ബല്‍റ്റില്‍ നിന്ന് ഓസ്ട്രേലിയ, കാനഡ, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കപ്പല്‍ കയറിയിട്ടുണ്ട്. രണ്ടായിരത്തിലധികം പേരെ  വിവിധ രാജ്യങ്ങളിലേക്ക് കടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

Kerala

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

Kerala

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

Kerala

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

India

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

പുതിയ വാര്‍ത്തകള്‍

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

കാസര്‍കോട് വെയിലില്‍ പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

ചൂട് മൂലം രാത്രി മുറ്റത്ത് തുണിവിരിച്ച് കിടന്നതിന്ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.