Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലഖിംപൂര്‍ അക്രമത്തിന്റെ അടിവേരുകള്‍ തേടുമെന്ന് യോഗി; ഖലിസ്ഥാന്‍വാദികളും അക്രമത്തിലുണ്ടായിരുന്നെന്ന് ട്വിറ്റര്‍ ജേണലിസ്റ്റ്

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ എട്ട് പേരുടെ മരണത്തിനിടയാക്കിയ അക്രമത്തിന്റെ അടിവേരുകള്‍ തേടുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെ തുറന്നുകാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകനും തിങ്കളാഴ്ച മരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2021, 10:19 pm IST
in India
സിഖ് തീവ്രവാദി ഭിന്ദ്രന്‍വാലെയുടെ മുഖം പ്രിന്‍റ് ചെയ്ത ടി ഷര്‍ട്ട് ധരിച്ച ഖലിസ്ഥാന്‍വാദി ലഖിംപൂര്‍ കലാപത്തില്‍ (വലത്ത്)

സിഖ് തീവ്രവാദി ഭിന്ദ്രന്‍വാലെയുടെ മുഖം പ്രിന്‍റ് ചെയ്ത ടി ഷര്‍ട്ട് ധരിച്ച ഖലിസ്ഥാന്‍വാദി ലഖിംപൂര്‍ കലാപത്തില്‍ (വലത്ത്)

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ എട്ട് പേരുടെ മരണത്തിനിടയാക്കിയ അക്രമത്തിന്റെ അടിവേരുകള്‍ തേടുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെ തുറന്നുകാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകനും തിങ്കളാഴ്ച മരിച്ചു.  

ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ കേന്ദ്ര-യുപി സര്‍ക്കാരുകളെ പിന്തുണയ്‌ക്കുന്നവരും കര്‍ഷക സംഘടനകളെ പിന്തുണയ്‌ക്കുന്ന മാധ്യമപ്രവര്‍ത്തകരും പ്രതിപക്ഷപാര്‍ട്ടികളും ലിബറലുകളും തമ്മിലുള്ള യുദ്ധമാണ് നടക്കുന്നത്.  ഖലിസ്ഥാന്‍ വാദികള്‍ ലഖിംപൂര്‍ അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് വീഡിയോ സഹിതം യു ട്യൂബറും രാഷ്രീയ, വിദേശ, ദേശീയ സുരക്ഷാ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന ട്വിറ്റര്‍ ജേണലിസ്റ്റുമായി അന്‍ഷുല്‍ സക്‌സേന പറയുന്നു. ബിജെപിക്കാരെ മര്‍ദ്ദിക്കുന്ന ആളുകളില്‍ ചിലര്‍ ഖലിസ്ഥാന്‍ ടി ഷര്‍ട്ടുകള്‍ ധരിച്ചത് വീഡിയോയില്‍ വ്യക്തമായി കാണാം.

പിടി ഐ, എഎന്‍ ഐ എന്നീ വാര്‍ത്താ ഏജന്‍സികള്‍ ലഖിംപൂര്‍ കലാപത്തെക്കുറിച്ച് കേന്ദ്ര മന്ത്രി അജയ് മിശ്ര ടേനിയുടെ വിശദീകരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോകളും നല്‍കിയിട്ടുണ്ട്. കര്‍ഷകരുടെ സമരത്തിനുള്ളില്‍ രഹസ്യമായി നിലയുറപ്പിച്ച ചില നിഗൂഡശക്തികളാണ് ഒരു വാഹനം ഓടിച്ചിരുന്ന ഡ്രൈവറും മറ്റ് മൂന്ന് യാത്രക്കാരും ഉള്‍പ്പെട്ട ബിജെപി പ്രവര്‍ത്തകരെ കൊന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ബിജെപിക്കാര്‍ യാത്ര ചെയ്യുന്ന വാഹനത്തിലേക്ക് കര്‍ഷകസംഘത്തില്‍പ്പെട്ട അക്രമികള്‍ കല്ലെറിഞ്ഞു. ഈ കല്ലേറില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു വാഹനം തലകുത്തി മറിഞ്ഞു. ഇതിനടിയില്‍പ്പെട്ട് രണ്ട് കര്‍ഷകര്‍ മരിച്ചു എന്നും കേന്ദ്ര മന്ത്രി അജയ് മിശ്ര ടേനി പറയുന്നു. ഇതോടെ കര്‍ഷകര്‍ക്കിടയിലെ സംഘം വാഹനത്തിലുള്ള ഡ്രൈവറുള്‍പ്പെടെ നാല് പേരെയും അടിച്ചുകൊന്നു. തന്റെ മകനെ കൊല്ലാനുള്ള ഗൂഢാലോചന നടന്നെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. 

മറ്റൊരു വീഡിയോയില്‍ വാഹനത്തില്‍ വരുന്നവരെ ഒരു കൂട്ടം അക്രമികള്‍ തല്ലുന്നത് കാണാം. അതില്‍ രണ്ട് പേര്‍ വാഹനത്തില്‍ നിന്നും താഴെ വീഴുന്നതും അവരെ വടികൊണ്ട് പൊതിരെ തല്ലുന്നതും കാണാം.

കര്‍ഷക സംഘടനകള്‍ മരിച്ച ബിജെപിക്കാരെക്കുറിച്ച് മൗനം പാലിക്കുകയാണ്. പകരം പ്രതിപക്ഷപാര്‍ട്ടി നേതാക്കളെല്ലാം ലഖിംപൂരിലെത്താന്‍ ബഹളം കൂട്ടുകയാണ്. എന്നാല്‍ ഇവിടെ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ് യോഗി സര്‍ക്കാര്‍.

അതേ സമയം യോഗി സര്‍ക്കാരും കര്‍ഷക സമരത്തിന് നേതൃത്വം വഹിക്കുന്ന രാകേഷ് ടിക്കായത്തും തമ്മില്‍ സമവായത്തിലെത്തി. ഇതിന് ശേഷമാണ് നാല് കര്‍ഷകരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനെടുത്തത്. മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 45 ലക്ഷം വീതമാണ് യോഗി നഷ്ടപരിഹാരം പ്രഖ്യാപിച്ചു.പരിക്കേറ്റ കര്‍ഷകര്‍ക്ക് 10 ലക്ഷം വീതവും പ്രഖ്യാപിച്ചു.

Tags: yogiയോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്violenceഖാലിസ്ഥാന്‍മാധ്യമപ്രവര്‍ത്തകര്‍സിഖ്സ് ഫോര്‍ ജസ്റ്റിസ്ഭിന്ദ്രന്‍വാലെലഖിംപൂര്‍ അക്രമംകേന്ദ്രമന്ത്രി അജയ് മിശ്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗി വിശുദ്ധനായ സന്യാസി , അദ്ദേഹം ഒരു ദോഷവും ചെയ്യില്ല : 19 മാസത്തെ ജയിൽവാസത്തിന് ശേഷം മനം മാറി മൊയീദ് ഖാൻ

Kerala

കാവിയുടുത്ത്, കൈകെട്ടിയിരുന്നു; കൈക്കുള്ളിലാക്കിയത് സിങ്കപ്പൂരിനെ- ഇത് യോഗിയാണ്…

Kerala

കേരളത്തെക്കുറിച്ചും പ്രവർത്തകരെക്കുറിച്ചും വികസനത്തെക്കുറിച്ചും പറഞ്ഞ് പ്രധാനമന്ത്രി

India

മണിപ്പൂരിലെ ഉഖ്രുലിൽ വീണ്ടും അക്രമം: നിരവധി വീടുകൾ അഗ്നിക്കിരയായി, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു

News

മുഖ്യമന്ത്രി യോഗിയുടെ കുട്ടികൾക്കുള്ള ഉപദേശം; ചൈനയുടെ ചരടുകൾ ഉപേക്ഷിക്കുക, മൊബൈൽ ഉപയോഗം കുറയ്‌ക്കൂ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.