Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോഴിക്കോട് വീടിനുള്ളിലെ അജ്ഞാത ശബ്ദത്തിന് പിന്നീല്‍ ഭൂതപ്രേതപ്പിശാചുക്കളോ? പ്രകൃതിദുരന്ത സൂചനയോ? ഒടുവില്‍ ഭൗമശാസ്ത്രസംഘം കാരണം കണ്ടെത്തി…

വീടിനുള്ളിലെ അജ്ഞാത ശബ്ദത്തിന്റെ ഉറവിടം തേടി കഴിഞ്ഞ ഏതാനും ദിവസം പരിശോധന നടത്തിയ ഭൗമശാസ്ത്ര സംഘം ഒടുവില്‍ അത് കണ്ടെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2021, 08:31 pm IST
in Kerala

കോഴിക്കോട്: വീടിനുള്ളിലെ അജ്ഞാത ശബ്ദത്തിന്റെ ഉറവിടം തേടി കഴിഞ്ഞ ഏതാനും ദിവസം പരിശോധന നടത്തിയ ഭൗമശാസ്ത്ര സംഘം ഒടുവില്‍ അത് കണ്ടെത്തി.  

ഈ ശബ്ദത്തിന് പിന്നില്‍ ഭൂതപ്രേതപ്പിശാചുക്കളാണോ എന്നതായിരുന്നു വീട്ടുകാരുടെ ശബ്ദം. പോലൂർ ക്ഷേത്രത്തിന് സമീപം തെക്കേമാരത്ത് ബിജുവിന്റെ വീട്ടിലാണ് മൂന്നാഴ്ച മുൻപ് അജ്ഞാത ശബ്ദം  കേട്ടു തുടങ്ങിയത്. അജ്ഞാത മുഴക്കം കേട്ട് വീട്ടുകാര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടത്. വീടിന്റെ താഴത്തെ നിലയിൽ നിൽക്കുമ്പോൾ മുകളിൽ നിന്നും, മുകളിലത്തെ നിലയിൽ നിൽക്കുമ്പോൾ താഴെ നിന്നുമാണ് ശബ്ദം കേൾക്കുന്നത്. ഈ ശബ്ദം കേട്ടാല്‍ പാത്രങ്ങളില്‍ നിറച്ചുവെച്ച വെള്ളം പുറത്തേക്ക് തുളുമ്പിപ്പോകുമെന്നും ഫയര്‍ സ്റ്റേഷന്‍ ഉദ്യോഗസ്ഥനായ ബിജു പറയുന്നു. തോന്നലാകാമെന്നാണ് ആദ്യം കരുതിയത്. അതേ സമയം സമീപത്തുള്ള വീടുകളിൽ ഇതുപോലെ വിചിത്ര ശബ്ദങ്ങള്‍ ആരും കേള്‍ക്കുന്നില്ലെന്നറിഞ്ഞതോടെ ഭൂതപ്രേതപ്പിശാചുക്കളിലേക്ക് സംശയം നീണ്ടത്.  എന്തെങ്കിലും വരാനിരിക്കുന്ന പ്രകൃതി ദുരന്തത്തിന്റെ മുന്നോടിയാണോ ഇതെന്നും വീട്ടുകാര്‍ സംശയിച്ചു.  ഈ ശബ്ദം കേട്ടുതുടങ്ങി കുറച്ചുകഴിഞ്ഞപ്പോള്‍ വീട്ടുകാര്‍ സ്ഥലം മാറി താമസിക്കാന്‍ തുടങ്ങി. 

ഒടുവില്‍ ഒരു ശാസ്ത്രപ്രതിഭാസമാണ് ഇതിന് പിന്നിലെന്ന് ഭൗമശാസ്ത്രജ്ഞന്‍ ജി. ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം ദിവസങ്ങള്‍ നീണ്ട പരിശോധനയ്‌ക്ക് ശേഷം കണ്ടെത്തി. ഇതിന്റെ പേരാണ് സോയിൽ പൈപ്പിംഗ്. മലയാളത്തില്‍ പറഞ്ഞാല്‍ കുഴലീകൃത മണ്ണൊലിപ്പ്. ഇത് എന്താണെന്നല്ലേ? ഭൂമിക്കടിയിലൂടെ വെള്ളം ഒഴുകുകയും മണ്ണൊലിപ്പ് ഉണ്ടാകുകയും ചെയ്യുന്ന പ്രതിഭാസമാണിത്. ഭൂമിക്കടിയില്‍ വെള്ളം ഒഴുകുന്നതും അതിനോടനുബന്ധിച്ചുള്ള മണ്ണൊലിപ്പും ചേര്‍ന്നാണ് വിചിത്ര ശബ്ദങ്ങള്‍ ഉണ്ടാകുന്നത്. ഇതാകാം കാരണമെന്നാണ് വിലയിരുത്തൽ. സമീപ പ്രദേശങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം വീടിന്റെ തറയ്‌ക്ക് അടിയിലേക്ക് ഒഴുകുന്നതായി കണ്ടെത്തിയിട്ടുണ്ട്.  

ഈ പ്രദേശത്ത് ഭൗമശാസ്ത്ര പഠനം നടത്താനും സംഘം തീരുമാനിച്ചിട്ടുണ്ട്. ജി. ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം റിപ്പോര്‍ട്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് സമർപ്പിക്കും. 

Tags: housekozhikodeഅജ്ഞാത ശബ്ദംഭൗമശാസ്ത്രജ്ഞന്‍ജി. ശങ്കര്‍ഭൗമശാസ്ത്രജ്ഞന്‍ ജി. ശങ്കര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Thiruvananthapuram

കോടതി ഉത്തരവ് പ്രകാരം വീട് ജപ്തി ചെയ്തു; കിടപ്പാടം നഷ്ടപ്പെട്ട കുടുംബം പെരുവഴിയില്‍

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

പുതിയ വാര്‍ത്തകള്‍

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.