Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘യോഗി ഒരു മൂത്ത സഹോദരനെപ്പോലെ വേഗത്തില്‍ തീരുമാനമെടുത്തെ’ന്ന് മരിച്ച ബിസിനസ്‌കാരന്‍ മനീഷ് ഗുപ്തയുടെ ഭാര്യ മീനാക്ഷി ഗുപ്ത

പൊലീസുകാരുടെ അതിക്രമത്താലാണ് ഗോരഖ്പൂരില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരനായ മനീഷ് ഗുപ്ത മരിച്ചതെന്ന ആരോപണം സിബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ ഉത്തരവിട്ട് യോഗി ആദിത്യനാഥ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2021, 04:32 pm IST
in India

ലഖ്‌നൗ: പൊലീസുകാരുടെ അതിക്രമത്താലാണ് ഗോരഖ്പൂരില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരനായ മനീഷ് ഗുപ്ത മരിച്ചതെന്ന ആരോപണം സിബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ ഉത്തരവിട്ട് യോഗി ആദിത്യനാഥ്.

പ്രതിപക്ഷപാര്‍ട്ടികള്‍ രാഷ്‌ട്രീയലക്ഷ്യത്തോടെ മരണകാരണം പൊലീസ് മര്‍ദ്ദനമാണെന്ന് കുറ്റപ്പെടുത്തുമ്പോള്‍ മനീഷ് ഗുപ്തയുടെ ഭാര്യ മീനാക്ഷി ഗുപ്തയില്‍ നിന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രശംസമാത്രം. ‘യോഗി ഒരു മൂത്ത സഹോദരനെപ്പോലെയാണെന്ന് മീനാക്ഷി ഗുപ്ത.  അതിവേഗത്തില്‍ തീരുമാനമെടുക്കാനുള്ള യോഗി ആദിത്യനാഥിന്റെ കഴിവാണ് മീനാക്ഷിയുടെ ഈ പ്രശംസയ്‌ക്ക് കാരണം. മനീഷിന്റെ മരണവാര്‍ത്തയറിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് മനീഷ് ഗുപ്തയുടെ ഭാര്യ മീനാക്ഷി ഗുപ്തയ്‌ക്ക് കാണ്‍പൂര്‍ ഡവലപ്‌മെന്‍റ് അതോറിറ്റിയില്‍ യോഗി ജോലി നല്‍കിയത്. ഒപ്പം 40 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു. ഇതോടെ മനീഷ ഗുപ്തയുടെ ആരാധന വര്‍ധിച്ചു: യോഗി ഒരു മൂത്ത സഹോദരനെപ്പോലെ അതിവേഗം തീരുമാനമെടുത്തെന്നായി മനീഷ ഗുപ്ത.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പടുത്തതോടെ യോഗി സര്‍ക്കാരിനെയും യോഗിയെയും വീഴ്‌ത്താനും പ്രതിച്ഛായയ്‌ക്ക് മങ്ങലേല്‍പ്പിക്കാനും ഗൂഡാലോചനകള്‍ നടന്നുവരുന്നുവെന്ന ആരോപണമുണ്ട്. അതിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ കാണ്‍പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനീഷ് ഗുപ്ത എന്ന ബിസിനസുകാരന്‍ മരിയ്‌ക്കുന്നത്. ഗോരഖ് പൂരില്‍ സപ്തംബര്‍ 27 നാണ് സംശയാസ്പദമായ സാഹചര്യത്തില്‍ മനീഷ് ഗുപ്തയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസിന്റെ മര്‍ദ്ദനമാണ് മരണകാരണമെന്ന് പറയുന്നു.

സിബി ഐ അന്വേഷണം ഏറ്റെടുക്കുന്നതുവരെ പ്രത്യേക അന്വേഷണ സംഘം കേസന്വേഷിക്കും. ഒപ്പം ഇക്കാര്യത്തിന്റെ പൊരുളറിയാന്‍ സിബി ഐ അന്വേഷിക്കണമെന്ന അപേക്ഷയും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അയച്ചിട്ടുണ്ട്. മീനാക്ഷി ഗുപ്തയും യോഗിയോട് സിബി ഐ അന്വേഷണം അഭ്യര്‍ത്ഥിച്ചിരുന്നു.

മനീഷ് ഗുപ്തയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വൈറലായിരുന്നു. അദ്ദേഹത്തിന്റെ ശിരസ്സിന്റെ മധ്യത്തിലും വലതു കൈയിലും മുട്ടിന് മുകളിലും താഴെയും മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. ഇടതുകണ്ണിന്റെ കൃഷ്ണമണിയിലും പാടുകളുണ്ടായിരുന്നു. കെട്ടിടത്തില്‍ നിന്ന് വീണതുകൊണ്ട് മാത്രമല്ല മനീഷ് മരിച്ചതെന്നതാണ് പോസ്റ്റ് മോര്‍ട്ട് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

സപ്തംബര്‍ 27ന് നടന്ന ഹോട്ടല്‍ റെയ്ഡിലാണ് പൊലീസ് മനീഷ് ഗുപ്തയെ മര്‍ദ്ദിച്ചതായി പറയുന്നത്. കൂടെയുണ്ടായിരുന്ന കൂട്ടുകാര്‍ പൊലീസ് മര്‍ദ്ദനത്തെയാണ് മരണകാരണമായി എടുത്തുപറയുന്നത്. മനീഷ് ചോദ്യം ചെയ്തതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്. സംഭവത്തില്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജഗത് നാരായണ്‍ സിംഗ്, ഫല്‍മാണ്ഡി പൊലീസ് പോസ്റ്റ് ഇന്‍-ചാര്‍ജ് എസ് ഐ അക്ഷയ് മിശ്ര, എസ് ഐ വിജയ് യാദവ് എന്നിവരുള്‍പ്പെടെ ആറ് പൊലീസുകാരെ യോഗി സസ്‌പെന്‍റ് ചെയ്തിട്ടുണ്ട്.

Tags: yogiയോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റോഡിൽ നിസ്ക്കരിച്ചാൽ അതിന്റെ അനന്തരഫലങ്ങളും നേരിടാൻ തയ്യാറാകണം ; ഗതാഗതം തടഞ്ഞ് നിസ്ക്കരിക്കാൻ ആർക്കാണ് അധികാരമെന്ന് യോഗി

News

യുപിയിൽ കോടതി ഉത്തരവ് പ്രകാരം, അഭിഭാഷകരുടെ കൈയേറി നിർമ്മിച്ച ഓഫീസുകൾ പൊളിക്കുന്നു

News

യുപിയിൽ ‘കൃഷ്ണാവതാര’ത്തിന് വിനോദ നികുതി ഒഴിവാക്കി, സിനിമയുടെ പ്രത്യേക പ്രദർശനങ്ങൾ സർക്കാർ നടത്തും

India

ഗംഗയിലെ ബോട്ട് യാത്രയ്‌ക്കിടെ മത്സ്യമാംസ ഭക്ഷണങ്ങൾക്ക് വിലക്ക് ; നടപടി ഇഫ്താർ വിരുന്നിന് ശേഷം ചിക്കൻ ബിരിയാണി നദിയിലേക്ക് എറിഞ്ഞതിനെ തുടർന്ന്

Kerala

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

പുതിയ വാര്‍ത്തകള്‍

നമ്മുടെ കുഞ്ഞുങ്ങള്‍ ഈ വലയില്‍ വീഴരുത്

14 വര്‍ഷമായി ദുബായില്‍ ഇവന്റ് മാനേജ്‌മെന്റ്, സെലിബ്രിറ്റികളെ പങ്കെടുപ്പിച്ച് ഷോകള്‍: മോഡലിങ്ങിന്റെ മറവില്‍ സെക്‌സ് റാക്കറ്റ്, നിയന്ത്രിച്ചത് ബിലാല്‍

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്‌ക്ക്; പുനര്‍മൂല്യനിര്‍ണയത്തിന് ഇന്ന് 4 മണിവരെ അപേക്ഷിക്കാം

മോദി ഇഫക്ട്: പ്രതിരോധ ഉത്പന്ന കയറ്റുമതി: ഭാരതം വന്‍ കുതിപ്പിലേക്ക്

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ ‘രണ്ടുവർഷക്കാർക്ക്’ ഇനിമുതൽ പെൻഷനില്ല

ആറ് കൊല്ലത്തിനിടെ അജ്ഞാതര്‍ തീര്‍ത്തത് 30 ലേറെ ഭീകരരെ

കിഫ്ബിയില്‍ മാറ്റം വരുത്താന്‍ ആലോചന; ബജറ്റില്‍ നിന്ന് വേര്‍പെടുത്തിയേക്കും

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം: 23, 24 തീയതികളില്‍ ചാലക്കുടിയില്‍

പ്രൊഫ. ദീപ. ജി. നായര്‍, ഡോ. എം.ജി. ശ്രീകുമാര്‍

ഫൈബര്‍ മാലിന്യ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മാണ ബ്ലോക്കുകള്‍; കുസാറ്റ് ഗവേഷകര്‍ക്ക് പേറ്റന്റ്

തമിഴ്നാടും കേരളവും അവകാശം ഉയര്‍ത്തുന്ന മംഗളാദേവി ക്ഷേത്രവും ചിത്ര പൗര്‍ണമി ഉത്സവവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.