Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വരിനെല്ല്: കുട്ടനാട്ടില്‍ കൃഷി നാശം, കൈമലര്‍ത്തി കൃഷി വകുപ്പ്

പാടശേഖരസമിതി സെക്രട്ടറി ഫ്രാന്‍സീസ് കുരുവിളയുടെയും ഏറെ നാളത്തെ അധ്വാനം വെള്ളത്തിലായി. ഉള്ള സ്വര്‍ണം പണയം വച്ചു പാട്ടകൃഷിക്കിറങ്ങിയ ചേന്നമറ്റം തങ്കച്ചനെന്ന കര്‍ഷകന്റെ നെല്‍ച്ചെടികളും പൂര്‍ണമായും നശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2021, 01:19 pm IST
in Alappuzha
ചിറക്കുപുറം പാടശേഖരത്തിലെ നെല്‍ക്കൃഷി നശിച്ച നിലയില്‍

ചിറക്കുപുറം പാടശേഖരത്തിലെ നെല്‍ക്കൃഷി നശിച്ച നിലയില്‍

മങ്കൊമ്പ്: രണ്ടാം കൃഷിയിറക്കിയ പാടശേഖരത്തിലെ നെല്‍കൃഷി വരിനെല്ലിന്റെ സാന്നിധ്യം മൂലം നശിക്കുന്നു. 65 ഏക്കര്‍ വരുന്ന ചമ്പക്കുളം കൃഷിഭവന്‍ പരിധിയില്‍ വരുന്ന ചിറക്കുപുറം പാടശേഖരത്തിലാണ് ഇപ്പോള്‍ ഏറെക്കുറെ വരിനെല്ലിന്റെ ആക്രമണം അനുഭവപ്പെടുന്നത്. വിത കഴിഞ്ഞു 82 മുതല്‍ തൊണ്ണൂറു ദിവസം വരെ പ്രായമായ നെല്‍ച്ചെടികളാണ് പാടശേഖരത്തിലുള്ളത്. കൃഷിജോലികള്‍ ഏതാണ്ട് പൂര്‍ത്തിയാക്കിയ ഘട്ടത്തിലാണ് അമിതമായ വരിനെല്ലിന്റെ സാന്നിധ്യം കര്‍ഷകരുടെ ശ്രദ്ധയില്‍ പെടുന്നത്. ഇതെത്തുടര്‍ന്ന് സ്ത്രീ തൊഴിലാളികളെ ഇറക്കി വരിനെല്ലു നീക്കം ചെയ്യാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.  

ഇതോടെ കൂടുതല്‍ വ്യാപിക്കാതിരിക്കാന്‍ ഇതുവരെ നട്ടുവളര്‍ത്തിയ നെല്‍ച്ചെടികള്‍ കളനാശിനി തളിച്ചു കരിച്ചു കളയുകയായിരുന്നു. കൂട്ടുമ്മേല്‍ തങ്കച്ചന്‍ എന്ന കര്‍ഷകന്റെ അഞ്ചേക്കറിലെ നെല്‍ച്ചെടികള്‍ പൂര്‍ണമായും നശിച്ചു. പാടശേഖരസമിതി സെക്രട്ടറി ഫ്രാന്‍സീസ് കുരുവിളയുടെയും ഏറെ നാളത്തെ അധ്വാനം വെള്ളത്തിലായി. ഉള്ള സ്വര്‍ണം പണയം വച്ചു പാട്ടകൃഷിക്കിറങ്ങിയ ചേന്നമറ്റം തങ്കച്ചനെന്ന കര്‍ഷകന്റെ നെല്‍ച്ചെടികളും പൂര്‍ണമായും നശിച്ചു. തികച്ചും സാധാരണക്കാരായ കര്‍ഷകരാണ് പാടശേഖരത്തിലുള്ളത്. 45 കര്‍ഷകരില്‍ ഭൂരിഭാഗവും പാട്ടക്കര്‍ഷകരാണ്.  നിലവില്‍ നസ്രത്തു റോഡിനു പടിഞ്ഞാറു ഭാഗത്തുള്ള 45 ഏക്കറിലെ കൃഷിയെയും വരിനെല്ലിന്റെ ആക്രമണം ബാധിച്ചു കഴിഞ്ഞു.

പത്തേക്കറിലെ കൃഷി കര്‍ഷകര്‍ കരിച്ചുകളഞ്ഞിട്ടുണ്ട്. വരിനെല്ലിന്റെ ആക്രമണം മുന്‍ വര്‍ഷങ്ങളിലുമുണ്ടായിട്ടുണ്ടെങ്കിലും ഇത്തവണയാണ് തീവ്രമായത്. പതിവു പോലെ നിലമൊരുക്കലിന്റെ ഘട്ടത്തില്‍ പാടത്തു കള കിളിര്‍പ്പിച്ചു വെള്ളം കയറ്റിയിരുന്നു. കൃഷി വകുപ്പില്‍ നിന്നും ആശ്വസകരമായ ഒരു മറുപടി പോലും ലഭിക്കാത്തതിനാല്‍ എന്തു ചെയ്യുമെന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ് ഇവിടുത്തെ കര്‍ഷകര്‍. അടുത്ത വര്‍ഷം ആക്രമണം കൂടുതല്‍ ശക്തമാകുമെന്നതിനാല്‍ മറ്റു പോംവഴികളൊന്നും ആകാത്തപക്ഷം അടുത്ത വര്‍ഷത്തെ കൃഷി ഉപേക്ഷിക്കുക മാത്രമാണ് കര്‍ഷകര്‍ക്കു മുന്നിലുള്ള വഴി.

Tags: krishiകുട്ടനാട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Main Article

ചിങ്ങപ്പുലരിയില്‍ പുതുവര്‍ഷം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

Thiruvananthapuram

ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുള്ളത് പതിനായിരങ്ങള്‍; കര്‍ഷകന്റെ ഉപജീവനം വഴിയോര കച്ചവടത്തിലൂടെ, കിട്ടാനുള്ളത് ഒമ്പത് മാസത്തെ കുടിശിക

Kerala

വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവം; കര്‍ഷകന് മൂന്നരലക്ഷം നഷ്ടപരിഹാരം നല്‍കും; ചിങ്ങം ഒന്നിന് തുക കൈമാറും

പുതിയ വാര്‍ത്തകള്‍

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…ടഫാണ് മണിപ്പൂര്‍

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.