Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വരിനെല്ല്: കുട്ടനാട്ടില്‍ കൃഷി നാശം, കൈമലര്‍ത്തി കൃഷി വകുപ്പ്

പാടശേഖരസമിതി സെക്രട്ടറി ഫ്രാന്‍സീസ് കുരുവിളയുടെയും ഏറെ നാളത്തെ അധ്വാനം വെള്ളത്തിലായി. ഉള്ള സ്വര്‍ണം പണയം വച്ചു പാട്ടകൃഷിക്കിറങ്ങിയ ചേന്നമറ്റം തങ്കച്ചനെന്ന കര്‍ഷകന്റെ നെല്‍ച്ചെടികളും പൂര്‍ണമായും നശിച്ചു.

Janmabhumi Online by Janmabhumi Online
Sep 25, 2021, 01:19 pm IST
in Alappuzha
ചിറക്കുപുറം പാടശേഖരത്തിലെ നെല്‍ക്കൃഷി നശിച്ച നിലയില്‍

ചിറക്കുപുറം പാടശേഖരത്തിലെ നെല്‍ക്കൃഷി നശിച്ച നിലയില്‍

FacebookTwitterWhatsAppTelegramLinkedinEmail

മങ്കൊമ്പ്: രണ്ടാം കൃഷിയിറക്കിയ പാടശേഖരത്തിലെ നെല്‍കൃഷി വരിനെല്ലിന്റെ സാന്നിധ്യം മൂലം നശിക്കുന്നു. 65 ഏക്കര്‍ വരുന്ന ചമ്പക്കുളം കൃഷിഭവന്‍ പരിധിയില്‍ വരുന്ന ചിറക്കുപുറം പാടശേഖരത്തിലാണ് ഇപ്പോള്‍ ഏറെക്കുറെ വരിനെല്ലിന്റെ ആക്രമണം അനുഭവപ്പെടുന്നത്. വിത കഴിഞ്ഞു 82 മുതല്‍ തൊണ്ണൂറു ദിവസം വരെ പ്രായമായ നെല്‍ച്ചെടികളാണ് പാടശേഖരത്തിലുള്ളത്. കൃഷിജോലികള്‍ ഏതാണ്ട് പൂര്‍ത്തിയാക്കിയ ഘട്ടത്തിലാണ് അമിതമായ വരിനെല്ലിന്റെ സാന്നിധ്യം കര്‍ഷകരുടെ ശ്രദ്ധയില്‍ പെടുന്നത്. ഇതെത്തുടര്‍ന്ന് സ്ത്രീ തൊഴിലാളികളെ ഇറക്കി വരിനെല്ലു നീക്കം ചെയ്യാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.  

ഇതോടെ കൂടുതല്‍ വ്യാപിക്കാതിരിക്കാന്‍ ഇതുവരെ നട്ടുവളര്‍ത്തിയ നെല്‍ച്ചെടികള്‍ കളനാശിനി തളിച്ചു കരിച്ചു കളയുകയായിരുന്നു. കൂട്ടുമ്മേല്‍ തങ്കച്ചന്‍ എന്ന കര്‍ഷകന്റെ അഞ്ചേക്കറിലെ നെല്‍ച്ചെടികള്‍ പൂര്‍ണമായും നശിച്ചു. പാടശേഖരസമിതി സെക്രട്ടറി ഫ്രാന്‍സീസ് കുരുവിളയുടെയും ഏറെ നാളത്തെ അധ്വാനം വെള്ളത്തിലായി. ഉള്ള സ്വര്‍ണം പണയം വച്ചു പാട്ടകൃഷിക്കിറങ്ങിയ ചേന്നമറ്റം തങ്കച്ചനെന്ന കര്‍ഷകന്റെ നെല്‍ച്ചെടികളും പൂര്‍ണമായും നശിച്ചു. തികച്ചും സാധാരണക്കാരായ കര്‍ഷകരാണ് പാടശേഖരത്തിലുള്ളത്. 45 കര്‍ഷകരില്‍ ഭൂരിഭാഗവും പാട്ടക്കര്‍ഷകരാണ്.  നിലവില്‍ നസ്രത്തു റോഡിനു പടിഞ്ഞാറു ഭാഗത്തുള്ള 45 ഏക്കറിലെ കൃഷിയെയും വരിനെല്ലിന്റെ ആക്രമണം ബാധിച്ചു കഴിഞ്ഞു.

പത്തേക്കറിലെ കൃഷി കര്‍ഷകര്‍ കരിച്ചുകളഞ്ഞിട്ടുണ്ട്. വരിനെല്ലിന്റെ ആക്രമണം മുന്‍ വര്‍ഷങ്ങളിലുമുണ്ടായിട്ടുണ്ടെങ്കിലും ഇത്തവണയാണ് തീവ്രമായത്. പതിവു പോലെ നിലമൊരുക്കലിന്റെ ഘട്ടത്തില്‍ പാടത്തു കള കിളിര്‍പ്പിച്ചു വെള്ളം കയറ്റിയിരുന്നു. കൃഷി വകുപ്പില്‍ നിന്നും ആശ്വസകരമായ ഒരു മറുപടി പോലും ലഭിക്കാത്തതിനാല്‍ എന്തു ചെയ്യുമെന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ് ഇവിടുത്തെ കര്‍ഷകര്‍. അടുത്ത വര്‍ഷം ആക്രമണം കൂടുതല്‍ ശക്തമാകുമെന്നതിനാല്‍ മറ്റു പോംവഴികളൊന്നും ആകാത്തപക്ഷം അടുത്ത വര്‍ഷത്തെ കൃഷി ഉപേക്ഷിക്കുക മാത്രമാണ് കര്‍ഷകര്‍ക്കു മുന്നിലുള്ള വഴി.

Tags: krishiകുട്ടനാട്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ചിങ്ങപ്പുലരിയില്‍ പുതുവര്‍ഷം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

Thiruvananthapuram

ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുള്ളത് പതിനായിരങ്ങള്‍; കര്‍ഷകന്റെ ഉപജീവനം വഴിയോര കച്ചവടത്തിലൂടെ, കിട്ടാനുള്ളത് ഒമ്പത് മാസത്തെ കുടിശിക

Kerala

വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവം; കര്‍ഷകന് മൂന്നരലക്ഷം നഷ്ടപരിഹാരം നല്‍കും; ചിങ്ങം ഒന്നിന് തുക കൈമാറും

Kerala

യുവകര്‍ഷകന്റെ വിളവെടുക്കാന്‍ പാകമായ 406 നേന്ത്രവാഴകള്‍ വെട്ടിനശിപ്പിച്ച് കെഎസ്ഇബി; നാലു ലക്ഷത്തിന്റെ നഷ്ടം; അന്വേഷണത്തിന് ഉത്തരവ്

പുതിയ വാര്‍ത്തകള്‍

സ്‌കൂള്‍ സമയ മാറ്റം പുനപരിശോധിക്കില്ല; കാല്‍ കഴുകല്‍ പോലുള്ള ‘ദുരാചാരങ്ങള്‍’ അനുവദിക്കില്ല: മന്ത്രി വി ശിവന്‍കുട്ടി

ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കും മുമ്പ് അതിജീവിതയുടെ വാദം കേള്‍ക്കണം : സുപ്രീംകോടതി

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് പെന്‍ഷന് ഇനി വില്ലേജ് ഓഫീസറില്‍ നിന്നുള്ള തൊഴില്‍രഹിത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കുന്നതിന് കൈക്കൂലി വാങ്ങിയ ഈരാറ്റുപേട്ട നഗരസഭ ഓവര്‍സിയര്‍ അറസ്റ്റില്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)

ബ്രഹ്മോസിനേക്കാള്‍ ശക്തിയുള്ള ഹൈപ്പര്‍ സോണിക് മിസൈല്‍ പരീക്ഷണം വിജയം; തുര്‍ക്കിയുടെ നെഞ്ചിടിപ്പ് കൂടും

ആലപ്പുഴയില്‍ റോഡരികില്‍ നിന്ന യുവതിയെ കയറി പിടിച്ച യുവാക്കള്‍ പിടിയില്‍

കൊല്ലത്തിന്റെ സാംസ്‌കാരിക പൈതൃകം ജന്മഭൂമിയിലൂടെ ലോകമറിയും: ഡോ. ജെ.ശ്രീകുമാര്‍

കേരള സര്‍വകലാശാലയില്‍ ഇടത് സിന്‍ഡിക്കേറ്റിന്റെ ധാര്‍ഷ്ട്യത്തിന് വഴങ്ങാതെ വി സി, ഡോ കെ എസ് അനില്‍കുമാര്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടഞ്ഞു

മഹാഭാരതത്തില്‍ സുന്നത്ത് കല്യാണമില്ല; അതിനാല്‍ മഹാഭാരതത്തില്‍ ഇല്ലാത്തത് എവിടെയുമില്ല എന്ന് പറയാനാവില്ലെന്ന് സുനില്‍പി ഇളയിടം

ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies