Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇടനിലക്കാരില്ല, വിപണി ലഭ്യത ഉറപ്പ്; കേന്ദ്ര ഇ-മാര്‍ക്കറ്റ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് ഒന്നര ലക്ഷം നെയ്‌ത്തുകാര്‍

കരകൗശല തൊഴിലാളികള്‍, നെയ്‌ത്തുകാര്‍, സൂക്ഷ്മ സംരംഭകര്‍, സ്ത്രീകള്‍, ആദിവാസി സംരംഭകര്‍, കൂടാതെ കൈത്തറി, കരകൗശലവസ്തുക്കള്‍ എന്നി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വയംസഹായ സംഘങ്ങള്‍ എന്നിവര്‍ക്ക് ഗവണ്‍മെന്റ് വിപണികളില്‍ ഇടപാട് നടത്തുന്നതിന് നേരിടുന്ന വെല്ലുവിളികള്‍ ഒഴിവാക്കാനും അവരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും ഈ പരിപാടി സഹായിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2021, 09:23 pm IST
in India

ന്യൂദല്‍ഹി: സര്‍ക്കാര്‍ ഇ മാര്‍ക്കറ്റ് പ്ലേസ് (ജിഇഎം) പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് 28,300ലധികം കരകൗശല വിദഗ്ധരും 1,49,422 നെയ്‌ത്തുകാരും. നെയ്‌ത്തുകാര്‍ക്കും കരകൗശല തൊഴിലാളികള്‍ക്കും മെച്ചപ്പെട്ട വിപണി ലഭ്യത ഉറപ്പാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി അവരുടെ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് ഗവണ്‍മെന്റ് വകുപ്പുകള്‍ക്ക് വില്‍ക്കാന്‍ കഴിയുന്നവിധത്തില്‍ സര്‍ക്കാര്‍ ഇ-മാര്‍ക്കറ്റ് പ്ലേസ് (ജിഇഎം) പോര്‍ട്ടലില്‍ അവരെ ചേര്‍ക്കുന്നതിന് ഒരു പ്രത്യേക പരിപാടിക്ക് തുടക്കം കുറിച്ചു.

കരകൗശല തൊഴിലാളികള്‍, നെയ്‌ത്തുകാര്‍, സൂക്ഷ്മ  സംരംഭകര്‍, സ്ത്രീകള്‍, ആദിവാസി സംരംഭകര്‍, കൂടാതെ കൈത്തറി, കരകൗശലവസ്തുക്കള്‍ എന്നി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വയംസഹായ സംഘങ്ങള്‍ എന്നിവര്‍ക്ക് ഗവണ്‍മെന്റ് വിപണികളില്‍ ഇടപാട് നടത്തുന്നതിന് നേരിടുന്ന വെല്ലുവിളികള്‍ ഒഴിവാക്കാനും അവരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും ഈ പരിപാടി സഹായിക്കും.

2021 ഓഗസ്റ്റ് 30 വരെ, 28,374 കരകൗശല വിദഗ്ധരും, 1,49,422 നെയ്‌ത്തുകാരും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൈത്തറി, കരകൗശല ഡെവലപ്‌മെന്റ് കമ്മീഷണര്‍മാരുടെ ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ സഹായത്തോടെജിഇഎംപോര്‍ട്ടല്‍, 2020 ജൂലൈയില്‍ വില്‍പ്പനക്കാരുടെ രജിസ്‌ട്രേഷനും നെയ്‌ത്തുകാരുടെയും കരകൗശലത്തൊഴിലാളികളുടെയും വിവരങ്ങള്‍ ചേര്‍ക്കലും ആരംഭിച്ചു. 56 കരകൗശല സേവന കേന്ദ്രങ്ങളില്‍ നിന്നും, 28 നെയ്‌ത്ത് സേവന കേന്ദ്രങ്ങളില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുകയും വില്‍പന രജിസ്‌ട്രേഷന്‍ പ്രക്രിയയില്‍ അവരുടെ സേവനം പ്രയോജനപ്പെടുത്തുകയും ചെയ്തു.

കൈത്തറി ഉത്പന്നങ്ങൾക്കായി 28 പ്രത്യേക ഉൽപ്പന്ന വിഭാഗങ്ങളും, കരകൗശല ഉൽപന്നങ്ങൾക്കായി 170 ഉൽപ്പന്ന വിഭാഗങ്ങളും സൃഷ്ടിച്ചു. ഉയർന്ന നിലവാരമുള്ള കരകൗശല വസ്തുക്കളും കൈത്തറി ഉത്പന്നങ്ങളും പ്രദർശിപ്പിക്കുന്നതിന്, ഇന്ത്യൻ കൈത്തറി (https://gem.gov.in/landing/landing/india_handloom), ഇന്ത്യൻ കരകൗശല വസ്തുക്കൾ (https://gem.gov.in/india-handicraft) എന്നിവയ്‌ക്കായി പ്രത്യേക വെബ് ബാനറുകളും മാർക്കറ്റ് പേജുകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്.ഈ സംരംഭം, ഇടനിലക്കാരെ ഒഴിവാക്കിക്കൊണ്ട് ഏകദേശം 35.22 ലക്ഷം കൈത്തറി തൊഴിലാളികള്‍ക്കും, 27 ലക്ഷം കരകൗശല വിദഗ്ധര്‍ക്കും വിപണി അവസരങ്ങള്‍ ലഭ്യമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്.

Tags: കേന്ദ്ര സര്‍ക്കാര്‍സര്‍ക്കാര്‍ ഇ-മാര്‍ക്കറ്റ് പ്ലേസ് (ജിഇഎം)
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

പുതിയ വാര്‍ത്തകള്‍

എണ്ണത്തില്‍ ഡി.കെ. ശിവുകുമാര്‍ മുന്നില്‍, എംഎല്‍എമാരുടെ എണ്ണമല്ല കേസുകളുടെ എണ്ണം…..

തലസ്ഥാന നഗരത്തിലെ വെളളപ്പൊക്കം പല കാലങ്ങളിലെ അശാസ്ത്രീയ നിര്‍മാണത്താല്‍,9വകുപ്പുകളുടെ കൂട്ടായ പരിശ്രമിത്താലേ ശാശ്വത പരിഹാരം ഉണ്ടാകൂ-മേയര്‍

ഒന്നരവയസ്സുള്ള അര്‍ഷിദ് അനുഭവിച്ചത് പത്ത് ആയുസ്സിന്റെ ദുരിതം…ഒടുവില്‍ സ്നേഹനിധിയായ മുത്തച്ഛന്റെ കൈകളില്‍ എത്തുംമുന്‍പ് അര്‍ഷിദ് വിടപറഞ്ഞു

മുൻ ടിഎംസി എംഎൽഎ ഖോകൻ ദാസിനെ അറസ്റ്റ് ചെയ്തു ; ചുമത്തിയത് കൊള്ളയടിക്കൽ ഉൾപ്പെടെ നിരവധി ഗുരുതരമായ കുറ്റങ്ങൾ 

വാരഫലം: ജൂണ്‍ 01 മുതല്‍ 07 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും, പുതിയ ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുക്കും

ഓസ്‌കർ ജേത്രി മാർസിയ ലൂക്കസ് അന്തരിച്ചു, സ്റ്റാർ വാർസിന്റെ എഡിറ്റർ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… മൺസൂൺ: കൊങ്കൺ വഴിയുള്ള ട്രെയിന്‍ സമയത്തിൽ ജൂണ്‍ 15 മുതല്‍ മാറ്റം

അനുഭവം: ജന്മാന്തര ജീവിതങ്ങള്‍-1

കഥ: അവസാനത്തെ പെണ്ണ്-1

തോട്ടപ്പള്ളി സ്പില്‍വേയില്‍ സന്ദര്‍ശനം നടത്തിയ കുട്ടനാട് എം എല്‍ എ റെജി ചെറിയാനെ രൂക്ഷമായി വിമര്‍ശിച്ച് അമ്പലപ്പുഴ എം എല്‍ എ ജി സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.