Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തന്നെ കൊലപ്പെടുത്താന്‍ രണ്ടു സഹതടവുകാര്‍ക്ക് അഞ്ച് കോടി രൂപയുടെ ക്വട്ടേഷന്‍ കൊടുത്തെന്ന് കൊടി സുനി; ഉദ്യോഗസ്ഥന്റെ ഒത്താശയെന്നും ആരോപണം

വിയ്യൂര്‍ ജയിലില്‍ കൊടി സുനിയടക്കമുള്ള തടവുകാര്‍ നടത്തിയ ഫോണ്‍ വിളികളെക്കുറിച്ച് അന്വേഷിക്കാനെത്തിയപ്പോഴാണ് തനിക്കെതിരെയുള്ള ക്വട്ടേഷനെ കുറിച്ച് ജയില്‍ ഡിഐജി എം.കെ വിനോദ്കുമാറിന് കൊടി സുനി മൊഴി നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2021, 03:38 pm IST
in Kerala

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തന്നെ കൊലപ്പെടുത്താന്‍ രണ്ടു സഹതടവുകാര്‍ക്ക് അഞ്ച് കോടി രൂപയുടെ ക്വട്ടേഷന്‍ കൊടുത്തെന്ന ടിപി വധക്കേസ് പ്രതി കൊടി സുനിയുടെ മൊഴി വിവാദത്തിലേക്ക്. ഉന്നത ജയില്‍ ഉദ്യോഗസ്ഥന്റെ ഒത്താശയോടെയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന കൊടി സുനിയുടെ ആരോപണത്തെ ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്. ഉത്തര മേഖലാ ജയില്‍ ഡിഐജിക്ക് കൊടി സുനി നല്‍കിയ മൊഴിയുടെ നിജസ്ഥിതി അറിയാനും തുടര്‍നടപടികളെടുക്കാനുമാണ് ജയില്‍ അധികൃരുടെ തീരുമാനം.

വിയ്യൂര്‍ ജയിലില്‍ കൊടി സുനിയടക്കമുള്ള തടവുകാര്‍ നടത്തിയ ഫോണ്‍ വിളികളെക്കുറിച്ച് അന്വേഷിക്കാനെത്തിയപ്പോഴാണ് തനിക്കെതിരെയുള്ള ക്വട്ടേഷനെ കുറിച്ച് ജയില്‍ ഡിഐജി എം.കെ വിനോദ്കുമാറിന് കൊടി സുനി മൊഴി നല്‍കിയത്. തന്നെ വകവരുത്താനുള്ള നീക്കത്തെക്കുറിച്ച് വിവരം ലഭിച്ചത് ഫോണ്‍ വഴിയാണെന്ന് സുനി പറയുന്നു. ഉന്നത ജയില്‍ ഉദ്യോഗസ്ഥന്റെ ഒത്താശയോടെ കൊടുവള്ളിയിലെ സ്വര്‍ണക്കടത്ത് സംഘമാണ് റഷീദിനും അനൂപിനും ക്വട്ടേഷന്‍ ഏല്‍പിച്ചത്. ജയില്‍ സൂപ്രണ്ടിന്റെ ഓഫീസ് സഹായിയായി പ്രവര്‍ത്തിച്ചിരുന്ന അയ്യന്തോള്‍ ഫ്‌ളാറ്റ്  കൊലക്കേസ് പ്രതി റഷീദ്, മറ്റൊരു കൊലക്കേസ് പ്രതി അനൂപ് എന്നിവരെയാണ് ക്വട്ടേഷന്‍ ഏല്‍പിച്ചതെന്നാണ് കൊടി സുനി മൊഴിയില്‍ ആരോപിക്കുന്നത്.

ഇക്കാര്യം താന്‍ അറിഞ്ഞതിനാല്‍ പദ്ധതി നടപ്പായില്ലെന്നും മൊഴിയില്‍ കൊടി സുനി പറയുന്നു. ഫോണ്‍ ഉപയോഗിച്ചതിന്റെ പേരില്‍ കൊടി സുനിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കും റഷീദിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കും മാറ്റിയിട്ടുണ്ട്. അനൂപിനെ ഏതാനും മാസം മുമ്പ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കും മാറ്റിയിരുന്നു. തടവുകാരുടെ ഫോണ്‍ വിളിയുള്‍പ്പെടെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ വിവാദങ്ങളില്‍ മുഖ്യമന്ത്രി ബന്ധപ്പെട്ട അധികൃതരോട് കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട് ലഭിക്കട്ടെയെന്ന് ഡിജിപി

  കൊടി സുനിയുടെ മൊഴിയെക്കുറിച്ച് ഇപ്പോള്‍ പറയാന്‍ തനിക്കാകില്ല. ആദ്യം ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ലഭിക്കണം. ഇതുവരെ എനിക്ക് റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. റിപ്പോര്‍ട്ട് ലഭിച്ചാലേ ഇക്കാര്യത്തില്‍  ഔദ്യോഗികമായി പറയാന്‍ സാധിക്കൂ.

–ഷേക് ദര്‍വേഷ് സാഹേബ് (ജയില്‍ ഡിജിപി)

മൊഴിയിലെ വാസ്തവം അന്വേഷിക്കണം-. ജയില്‍ ഡിഐജി

കൊടി സുനി  നല്‍കിയ മൊഴിയിലെ വാസ്തവം സംബന്ധിച്ച് അന്വേഷിക്കണം. മൊഴി സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തും. ഇതിനായി ജയില്‍ ഡിജിപിയോട് ശുപാര്‍ശ ചെയ്യും. കൊടി സുനിയുടെ മൊഴി സംബന്ധിച്ച റിപ്പോര്‍ട്ട് തുടര്‍നടപടികള്‍ക്കായി ജയില്‍ ഡിജിപിക്ക് നല്‍കും. പൂജപ്പുര സെന്‍ട്രല്‍ ജയിലെത്തി കൊലക്കേസ് പ്രതി റഷീദിന്റെ മൊഴിയെടുക്കും. രണ്ടു ദിവസത്തിനുള്ളില്‍ റഷീദിനെ കാണാന്‍ പോകും. ജയിലിലെ റഷീദിന്റെ ഇടപടലുകള്‍ സംബന്ധിച്ച് അന്വേഷിക്കും.

-എം.കെ.വിനോദ് കുമാര്‍ (ഉത്തരമേഖലാ ജയില്‍ ഡിഐജി)

Tags: ടിപി ചന്ദ്രശേഖരന്‍ജയില്‍കൊടി സുനി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇമ്രാന്‍ ഖാന് ജയിലില്‍ സി ക്ലാസ് സൗകര്യം; സെല്ലില്‍ പ്രാണികളും കൊതുകുകളും, പുറത്തിറക്കണമെന്ന് അഭിഭാഷകനോട് അഭ്യര്‍ത്ഥിച്ച് ഇംറാന്‍

India

കര്‍ണാടക ജയിലുകളില്‍ ഭീകര റിക്രൂട്ട്‌മെന്റ്: മുന്നറിയിപ്പുകള്‍ വകവയ്‌ക്കാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍

India

മോദിയ്‌ക്കെതിരായ അവിശ്വാസം: പ്രതിപക്ഷത്തിന് വോട്ട് ചെയ്യില്ലെന്ന് ചന്ദ്രശേഖര്‍ റാവു; 30 വര്‍ഷം ഭരിച്ചിട്ടും കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്ന് കെസിആര്‍

Kerala

കനത്ത മഴയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മതിലിന്റെ ഒരുഭാഗം തകര്‍ന്നു; സുരക്ഷയ്‌ക്കായി സായുധ സേനയെ നിയോഗിക്കും

Kerala

കേരളത്തിലേക്ക് തോക്ക് കടത്തിയ കേസ്; ടി.പി. ചന്ദ്രശേഖര്‍ കൊലക്കേസ് പ്രതിയെ കര്‍ണാടക പോലീസ് കസ്റ്റഡിയില്‍ എടുത്തു

പുതിയ വാര്‍ത്തകള്‍

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.