Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നെഹ്രു യുവകേന്ദ്രയുടെ പരിപാടികളുടെ ബാനറില്‍ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം വെട്ടിമാറ്റുന്നു

മലപ്പുറം, പാലക്കാട് തുടങ്ങിയ ജില്ലകളിലെ ചില പ്രദേശങ്ങളിലാണ് ഇത്തരത്തില്‍ പ്രധാനമന്ത്രിയുടെ ചിത്രം വെട്ടിമാറ്റിയ ബാനര്‍ ഉപയോഗിച്ച് ഫ്രീഡം റണ്‍ സംഘടിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2021, 01:34 pm IST
in Kerala

തിരുവനന്തപുരം: ‘ ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായി യുവകേന്ദ്ര, ബ്ലോക്കടിസ്ഥാനത്തില്‍ ക്ലബ്ബുകള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന ‘ഫ്രീഡം റണ്‍’ പരിപാടിയുടെ ബാനറില്‍ നിന്നാണ് പ്രധാനമന്ത്രിയുടെ ചിത്രം വെട്ടിമാറ്റിയത്. ഫ്രീഡം റണ്ണുമായി ബന്ധപ്പെട്ട് തയ്യാറാക്കേണ്ട ബാനറിന്റെ മോഡല്‍, നെഹ്രു യുവകേന്ദ്രയുടെ കേന്ദ്രത്തില്‍ നിന്നും അയച്ചു കൊടുക്കുന്നതില്‍ പ്രധാനമന്ത്രിയുടെ ചിത്രമുണ്ട്. എന്നാല്‍ അത് സംസ്ഥാനത്തിലെത്തുമ്പോള്‍ പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കപ്പെടുകയാണ്. പ്രധാനമായും മലപ്പുറം, പാലക്കാട് തുടങ്ങിയ ജില്ലകളിലെ ചില പ്രദേശങ്ങളിലാണ് ഇത്തരത്തില്‍ പ്രധാനമന്ത്രിയുടെ ചിത്രം വെട്ടിമാറ്റിയ ബാനര്‍ ഉപയോഗിച്ച് ഫ്രീഡം റണ്‍ സംഘടിപ്പിച്ചത്. ഇക്കാര്യത്തില്‍ കൃത്യമായി മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കേണ്ട ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍മാരും സംസ്ഥാന ചുമതലയുള്ളവരുമൊക്കെ, ഇത്തരം നടപടികള്‍ക്ക് മൗനാനുവാദം നല്‍കുകയാണ്.  

കേന്ദ്രസര്‍ക്കാരിന്റെ യുവജനക്ഷേമകായിക മന്ത്രാലയത്തിന് കീഴിലാണ് നെഹ്രു യുവകേന്ദ്ര പ്രവര്‍ത്തിക്കുന്നത്. യുവജനങ്ങളില്‍ സേവന മനോഭാവവും സാമൂഹിക പ്രതിബദ്ധതയും ദേശീയ ബോധവും വളര്‍ത്തുവാന്‍ ലക്ഷ്യമിട്ടിട്ടുള്ളതാണ് യുവകേന്ദ്ര. എന്നാല്‍ കേരളത്തില്‍ ചിലയിടങ്ങളില്‍ ഇതില്‍ നിന്നും വ്യതിചലിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. യുവകേന്ദ്രയുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായ ലക്ഷ്യത്തിലേക്കാണോ എന്നുറപ്പ് വരുത്തേണ്ട ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍മാര്‍ തന്നെ തങ്ങളുടെ സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്കായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നുവെന്ന പരാതി വ്യാപകമാണ്.

അടുത്തിടെ തിരുവനന്തപുരം ജില്ലാ യൂത്ത് കോര്‍ഡിനേറ്ററായ അലി സാബ്രിന്‍, ജില്ലാ യൂത്ത് വോളണ്ടിയേഴ്‌സിന്റെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ 1921 ലെ മാപ്പിള കലാപമെന്ന ഹിന്ദു വംശഹത്യയ്‌ക്ക് നേതൃത്വം നല്‍കിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വിശുദ്ധീകരിക്കുന്ന തരത്തിലുള്ള വീഡിയോകളും സന്ദേശങ്ങളും പ്രചരിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു.

Tags: ministermodi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

India

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

News

ആകാശത്ത് നരേന്ദ്ര മോദിക്കിത് അസാധാരണ സ്വീകരണം, എഫ്16 നും സുഖോയ് 30 കളും അകമ്പടിയായി, ഇൻഡോനേഷ്യയുടെ ആദരം ഇങ്ങനെ

India

പ്രധാനമന്ത്രി മോദിയുടെ ആറ് ദിവസത്തെ ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് സന്ദർശനം ആരംഭിച്ചു : പ്രവാസികളുമായും സംവദിക്കും

India

പകൽ സമയം ജോലിയില്ല ഒപ്പം അറിവില്ലാത്ത കാര്യങ്ങളിൽ മണ്ടത്തരം പറയുന്നു, ഇത് മുഴുഭ്രാന്ത് ; മോദിയെ വിമർശിച്ച ഖ്വാജ ആസിഫിനെ പരിഹസിച്ച് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.