Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കാത്തിരിപ്പ് തക്കതായ കാരണത്തിനായി; ആര്‍എസ്പിയുടെ ലക്ഷ്യം എല്‍ഡിഎഫിലേക്കുള്ള തിരിച്ചുപോക്ക്

തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച ചവറയില്‍, നിയമസഭയില്‍ അത് ആവര്‍ത്തിക്കാനാകാത്തതില്‍ പാര്‍ട്ടിക്ക് അഭിമാനക്ഷതമുണ്ട്. ശക്തനായ സ്ഥാനാര്‍ഥിയായി ഷിബുവിനെ രംഗത്തിറക്കിയിട്ടും മുന്‍കൂട്ടി തന്നെ പ്രചാരണം നടത്തിയിട്ടും വിജയമുറപ്പിച്ച പരമ്പരാഗത സീറ്റിലാണ് ആര്‍എസ്പിപരാജയപ്പെട്ടത്. കോണ്‍ഗ്രസിലെ പ്രാദേശികനേതാക്കളുടെയും മുന്നണിയുടെ മണ്ഡലം കണ്‍വീനറുടെയും കാലുമാറ്റമാണ് ഇതിന് കാരണമായി ആര്‍എസ്പി കണ്ടെത്തിയത്. ഇക്കാര്യം കെപിസിസിക്ക് രേഖാമൂലം നല്കിയിട്ടും നടപടിയുണ്ടാകാത്തതും ഭാവികാര്യങ്ങള്‍ സംബന്ധിച്ച് ഉന്നയിച്ച ചോദ്യങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ ഉണ്ടാകാത്തതും ആര്‍എസ്പിയില്‍ രണ്ടഭിപ്രായത്തിന് വഴി വച്ചിട്ടുണ്ട്.

എ. ശ്രീകാന്ത് by എ. ശ്രീകാന്ത്
Sep 1, 2021, 05:54 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം: പുറമേയ്‌ക്ക് നിഷേധിക്കുകയാണെങ്കിലും കൃത്യമായ സമയത്ത് യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് ചേക്കേറാനുള്ള അണിയറ നീക്കത്തില്‍ ആര്‍എസ്പി. ഇടതുമുന്നണി വിട്ടശേഷം നടന്നിട്ടുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും തകര്‍ച്ച മാത്രം നേരിട്ട സാഹചര്യത്തിലാണ് ഈ വീണ്ടുവിചാരം. ചവറ മുതല്‍ ചവറ വരെയുള്ള പാര്‍ട്ടിയെന്ന് വിശേഷണമുള്ള ആര്‍എസ്പിക്ക് ചവറയില്‍ പോലും ഇപ്പോള്‍ ആധിപത്യമില്ലാത്തത് അണികള്‍ക്കിടയില്‍ ഭിന്നതയ്‌ക്ക് കാരണമായിട്ടുണ്ട്.  

തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച ചവറയില്‍, നിയമസഭയില്‍ അത് ആവര്‍ത്തിക്കാനാകാത്തതില്‍ പാര്‍ട്ടിക്ക് അഭിമാനക്ഷതമുണ്ട്. ശക്തനായ സ്ഥാനാര്‍ഥിയായി ഷിബുവിനെ രംഗത്തിറക്കിയിട്ടും മുന്‍കൂട്ടി തന്നെ പ്രചാരണം നടത്തിയിട്ടും വിജയമുറപ്പിച്ച പരമ്പരാഗത സീറ്റിലാണ് ആര്‍എസ്പിപരാജയപ്പെട്ടത്. കോണ്‍ഗ്രസിലെ പ്രാദേശികനേതാക്കളുടെയും മുന്നണിയുടെ മണ്ഡലം കണ്‍വീനറുടെയും കാലുമാറ്റമാണ് ഇതിന് കാരണമായി ആര്‍എസ്പി കണ്ടെത്തിയത്. ഇക്കാര്യം കെപിസിസിക്ക് രേഖാമൂലം നല്കിയിട്ടും നടപടിയുണ്ടാകാത്തതും ഭാവികാര്യങ്ങള്‍ സംബന്ധിച്ച് ഉന്നയിച്ച ചോദ്യങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ ഉണ്ടാകാത്തതും ആര്‍എസ്പിയില്‍ രണ്ടഭിപ്രായത്തിന് വഴി വച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഏഴുവര്‍ഷത്തില്‍ പാര്‍ട്ടിയുടെ സ്വാധീനമേഖലകളില്‍ സിപിഎമ്മിന്റെ ആധിപത്യം രൂക്ഷമായതും പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പുകളിലെല്ലാം കനത്ത നഷ്ടങ്ങള്‍ ഉണ്ടാകുന്നതും നേതൃത്വത്തെ അങ്കലാപ്പിലാക്കുന്നു. കോണ്‍ഗ്രസിന്റെ ഉറപ്പില്‍ ഇനിയും ധൈര്യമായി യുഡിഎഫില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്ന നിലപാടാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി അടക്കം പങ്കുവയ്‌ക്കുന്നത്. കോണ്‍ഗ്രസിലെ വിവിധ ഗ്രൂപ്പുകളുടെ തമ്മിലടിയും സമീപകാലത്തെ വിവാദവും ആര്‍എസ്പിയും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. തക്കതായ കാരണം ലഭിക്കുന്ന മുറയ്‌ക്ക് മുന്നണി വിടാനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടിയെന്നാണ് സൂചന.  

പാര്‍ട്ടിയുടെ മുന്നണിമാറ്റം 2014 മാര്‍ച്ചില്‍ എല്‍ഡിഎഫിനെ ഉലച്ചെങ്കിലും വളരെ വേഗത്തില്‍ ആര്‍എസ്പിയെ ജില്ലയിലും ബൂത്തുതലത്തിലും അതിശക്തരാക്കാന്‍ ഇടതുമുന്നണിക്ക്, വിശേഷിച്ച് സിപിഎമ്മിന് സാധിച്ചതായാണ് കണക്കാക്കുന്നത്. തങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടായത് ഇടതുമുന്നണിയില്‍ നിന്നപ്പോഴാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ കമ്മിറ്റികളില്‍ തുറന്നടിക്കുന്ന സ്ഥിതിയിലെത്തി. ഇത്തരം ഒരു അവസ്ഥയില്‍ നേതൃത്വം മാറിചിന്തിക്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്.

പാര്‍ട്ടി മുന്നണി മാറണമെന്ന് ഷിബുവിനും എ.എ. അസീസിനും അര്‍ദ്ധമനസോടെ അഭിപ്രായമുണ്ടെങ്കിലും എന്‍.കെ.പ്രേമചന്ദ്രന്റെ ശക്തമായ എതിര്‍പ്പാണ് മുന്നിലെ തടസ്സം. പാര്‍ട്ടിയുടെ മുന്നണിമാറ്റം തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്പിക്ക് വേണ്ടി പ്രചരണരംഗത്ത് മുഴുവന്‍സമയവും പ്രേമചന്ദ്രന്‍ ചിലവിട്ടതും ഇക്കാരണത്താലാണ്.

Tags: എല്‍ഡിഎഫ്‌cpimRSP
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ പാദസേവ ചെയ്യുന്ന മഹതിയെന്ന് ദിവ്യ അയ്യരെക്കുറിച്ച് മുരളി; പ്രതികരിക്കാതെ ശബരീനാഥന്‍

Kerala

ബാലറ്റ് പേപ്പര്‍: കോണ്‍ഗ്രസിന്റെ ആവശ്യം തള്ളി സിപിഎം; ഖാര്‍ഗെയുടെ ആവശ്യം യുക്തി രഹിതമെന്ന് എം എ ബേബി

സിപിഎം മുന്‍എംപി എ സമ്പത്ത് (ഇടത്ത്) കസ്തൂരി (വലത്ത്)
Kerala

മുന്‍ സിപിഎം എംപി എ.സമ്പത്തിന്റെ അനുജന്‍ കസ്തൂരി അനിരുദ്ധ് ഹിന്ദു ഐക്യവേദി ജില്ലാ നേതാവ്

കൊലചെയ്യപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ സുരജ്
Kerala

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്റെ സഹോദരൻ പിഎം മനോരാജിനും ബിജെപിയുടെ സൂരജ് വധക്കേസില്‍ ജീവപര്യന്തം; സിപിഎമ്മില്‍ അസ്വാസ്ഥ്യം

Kerala

ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്‌ട്ര നിലവാരത്തിൽ എത്തിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു; മന്ത്രിയുടെ ഇംഗ്ലീഷ് വീഡിയോയുമായി ട്രോളന്മാര്‍

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies