Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാസലീല; ഭാഗവത കഥകള്‍ 59

കൃഷ്ണാവതാരമെടുത്ത് ഏഴു വര്‍ഷമായി വൃന്ദാവനം മഥുരയിലെത്തേണ്ട കാലമായെന്നു ഭഗവാനോര്‍ത്തു. അതിനു മുന്‍പ് തന്നെ ആശ്രയിച്ച് ഗോകുലത്തിലെത്തിയ നിഷ്‌കളങ്കരായ ഗോപികമാരെ തൃപ്തിപ്പെടുത്തണം. അവരുടെ കാത്തിരുപ്പ് അവസാനിപ്പിക്കണം. താന്‍ നേടിയ ആത്മാനന്ദ രസം അവരുമായി പങ്കുവയ്‌ക്കണം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 30, 2021, 04:47 pm IST
in Samskriti

ബ്രഹ്മാവിനെയും ഇന്ദ്രനെയും വരുണനെയും ജയിച്ചു. കാമദേവനെയും ജയിക്കണം. അതിനൊരു പദ്ധതിയിട്ടു. രാസലീല. കാളിന്ദീതീരം മുഴുവന്‍ കൃഷ്ണഭക്തകളായ ഗോപികമാരെക്കൊണ്ടു നിറഞ്ഞു. പൂതനാമോക്ഷം മുതല്‍ ഗോവര്‍ദ്ധനോദ്ധാരണം വരെ ഭഗവദ് ലീലകള്‍ കണ്ടും കേട്ടും മതിവരാതെ അവര്‍ ദിനരാത്രങ്ങള്‍ കഴിച്ചു. ഭഗവാനല്ലാതെ മറ്റൊന്നും തങ്ങള്‍ക്കു മനശ്ശാന്തി നല്‍കുന്നില്ല എന്നവര്‍ തിരിച്ചറിഞ്ഞു. അവര്‍ കാളിന്ദീ പുളിനത്തില്‍ ഒത്തുകൂടി. ഭക്തവത്സലനായ ഭഗവാനും അവരോടൊത്തുകൂടി. ഭക്തന്മാരുടെ അഭീഷ്ടം നിര്‍വഹിക്കുക എന്നത് ഭഗവാനു സന്തോഷമുള്ള കാര്യമാണ്.

കൃഷ്ണാവതാരമെടുത്ത് ഏഴു വര്‍ഷമായി വൃന്ദാവനം മഥുരയിലെത്തേണ്ട കാലമായെന്നു ഭഗവാനോര്‍ത്തു. അതിനു മുന്‍പ് തന്നെ ആശ്രയിച്ച് ഗോകുലത്തിലെത്തിയ നിഷ്‌കളങ്കരായ ഗോപികമാരെ തൃപ്തിപ്പെടുത്തണം. അവരുടെ കാത്തിരുപ്പ് അവസാനിപ്പിക്കണം. താന്‍ നേടിയ ആത്മാനന്ദ രസം അവരുമായി പങ്കുവയ്‌ക്കണം.

ഭഗവാന്‍ യോഗബലം കൊണ്ട് ഗോപികമാരുടെ കാമദേവനായി. അവര്‍ക്കു മുന്നിലെത്തി. അവരാഗ്രഹിച്ച വേഷം കെട്ടി. ഓരോ ഗോപികയ്‌ക്കും തോന്നി ഭഗവാന്‍ തന്നോടൊപ്പമാണെന്ന്. രാമരാവണ യുദ്ധത്തില്‍ രാക്ഷസന്മാര്‍ക്കും ഇതേ അനുഭവമുണ്ടായത്രേ. ഓരോ രാക്ഷസനും തോന്നി രാമന്‍ തന്നോടാണ് എതിര്‍ക്കുന്നതെന്ന്. എത്ര രാക്ഷസന്മാരുണ്ടോ അത്രയും രാമന്മാര്‍. ഇവിടെ എത്ര ഗോപികമാരുണ്ടോ അത്രയും ഭഗവാനും.

അഹങ്കാരത്തിന്റെ കണികപോലും ഭഗവാന് സഹിക്കാനാവില്ല. പ്രത്യേകിച്ച് ഭക്തന്മാരുടെ അഹംഭാവം. അഹംഭാവികളെന്നും ജനിച്ചു മരിച്ചു സംസാരത്തില്‍ കഴിയണം. അവര്‍ക്കൊരിക്കലും മോക്ഷത്തിന് അര്‍ഹതയും ഇല്ല. ഗോപികമാരില്‍ ചിലര്‍ക്ക് അഹംഭാവവും ശരീരബോധവും നശിച്ചിട്ടില്ലായിരുന്നു. അവരുടെ അഹംഭാവം അകറ്റാന്‍ ഭഗവാന്‍ അല്‍പ്പനേരം അവരുടെ ദൃഷ്ടിയില്‍ നിന്നു മറഞ്ഞുനിന്നു.

ഭഗവാന്‍ അദൃശ്യനായപ്പോള്‍ ഗോപികമാര്‍ ദുഃഖിതരായി. ഒരു നേരവും ഭഗവാന്റെ അസാന്നിധ്യം സഹിക്കാനാവില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു. തങ്ങളുടെ ആനന്ദത്തിനാധാരം തങ്ങളല്ലെന്നും ഭഗവാനാണെന്നും അറിഞ്ഞ അവര്‍ ഭഗവാന്റെ രൂപഭാവങ്ങള്‍ അനുകരിച്ചു നാടകമാടി. അവരുടെ ശരീരബോധം പൂര്‍ണമായും നഷ്ടമാക്കിയശേഷം ഭഗവാന്‍ വീണ്ടും അവര്‍ക്കു മുന്‍പില്‍ പ്രത്യക്ഷനായി.  

ഗോപികമാര്‍ അനുഭവിച്ച ആനന്ദലഹരി പറഞ്ഞറിയിക്കാനാവില്ല. ഏവരും രാസലഹരിയിലാണ്ടു. അകത്തും പുറത്തും സര്‍വ്വത്ര ഭഗവാന്‍ മാത്രം. ഭഗവാനും ഭക്തനും രണ്ടല്ല ഒന്നാണ് എന്ന് അനുഭവിച്ചറിഞ്ഞു. കൃഷ്ണനേത് ഗോപി ഏത് എന്ന് തിരിച്ചറിയാതെ അവര്‍ പരസ്പരം അനുനിമിഷം മാറിക്കൊണ്ടിരുന്നു. ഈ ദിവ്യ ലീല കാണാന്‍ ദേവലോകരും ആകാശത്തു അണിചേര്‍ന്നു. പ്രപഞ്ചം മൊത്തം നൃത്തലഹരിയിലായി. സ്ഥലകാലങ്ങള്‍ അവര്‍ക്കു മുന്നില്‍ അപ്രത്യക്ഷമായി. അഥവാ അവര്‍ക്കധീനമായി. ജന്മസാഫല്യം സായൂജ്യമടഞ്ഞു.

മുകുന്ദന്‍ മുസലിയാത്ത്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജി7 ഉച്ചകോടി പ്രധാനമന്ത്രി ഫ്രാൻസിലെത്തി: ഇന്ന് മോദി – ട്രംപ് നിർണ്ണായക കൂടിക്കാഴ്ച

Kerala

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

India

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

US

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

Health

നിങ്ങളുടെ കാലുകൾക്ക് ബലക്കുറവുണ്ടോ? എങ്കിൽ ഡിമെൻഷ്യ വരാൻ സാധ്യതയേറെ

പുതിയ വാര്‍ത്തകള്‍

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തി കുടികൊള്ളുന്ന ക്ഷേത്രത്തെക്കുറിച്ചറിയാം

അറിയാം ഈ നാഗവഴിപാടുകളും ഫലസിദ്ധികളും

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.