Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും ഉണര്‍ന്നു; സഞ്ചാരികളെ വരവേറ്റ് ഹോട്ടലുകളും റിസോർട്ടുകളും, ഓണക്കാലം പ്രതീക്ഷയുടെ ജീവവായുവാകുന്നു

പൊന്‍മുടി സന്ദര്‍ശിക്കാന്‍ കഴിയാതെ വന്നതോടെ ടൂറിസ്റ്റുകള്‍ വിതുര മേഖലയിലെ മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളായ പേപ്പാറ, കല്ലാര്‍, ചാത്തന്‍കോട്, മീന്‍മുട്ടി, വാഴ്വാന്‍തോല്‍, ചീറ്റിപ്പാറ ടൂറിസം മേഖലകളിലേക്ക് പോയി. ഓണനാളുകളില്‍ വിതുര മേഖലയിലെ ടൂറിസം മേഖലകളില്‍ ഒരുലക്ഷത്തില്‍ പരം പേര്‍ സന്ദര്‍ശനം നടത്തിയതായാണ് കണക്ക്.

രാജു എം. by രാജു എം.
Aug 24, 2021, 12:26 pm IST
in Travel

നീണ്ട കൊവിഡ് നിയന്ത്രണങ്ങളില്‍ അടച്ചു പൂട്ടിയ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും ഉണര്‍ന്നു. കര്‍ശന നിയന്ത്രണങ്ങളോടെ ഈ മേഖലയിലെ പ്രധാന കേന്ദ്രങ്ങളും കഴിഞ്ഞയാഴ്ച തുറന്നിരുന്നു. ഓണത്തോടനുബന്ധിച്ചാണ് ആളുകളുടെ കൂടുതല്‍ സാന്നിധ്യം ഉണ്ടായത്. കഴിഞ്ഞ രണ്ടു ദിവസമായി വിവിധ ഭാഗങ്ങളില്‍ നിന്ന്​ നൂറുകണക്കിന് ആളുകള്‍ ഇവിടങ്ങളില്‍ എത്തിയിരുന്നു.

കുടുംബമായി എത്തുന്നവരും കൂടുതലായുണ്ട്. വിനോദസഞ്ചാരികളുടെ സ്വപ്നഭൂമിയായ തിരുവനന്തപുരം ജില്ലയിലെ പൊന്‍മുടിയില്‍ ഓണമാഘോഷിക്കാന്‍ പതിനായിരങ്ങളാണ് എത്തിയത്.  തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലായി അമ്പതിനായിരത്തില്‍പ്പരം ആളുകൾ പൊന്‍മുടി സന്ദര്‍ശിക്കാനെത്തിയത്. ഇതില്‍ പകുതിപേര്‍ക്ക് മാത്രമാണ് പൊന്‍മുടിയില്‍ എത്തിച്ചേരാന്‍ സാധിച്ചത്. അവിട്ടം ദിനത്തിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്. രാവിലെ മുതല്‍ ആരംഭിച്ച സഞ്ചാരികളുടെ ഒഴുക്ക് ഉച്ചയോടെ നിയന്ത്രണാതീതമായി. അമിതമായി വാഹനങ്ങള്‍ എത്തിയതോടെ വിതുര-കല്ലാര്‍ റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗതതടസവും നേരിട്ടു. സഞ്ചാരികളുടെ വരവ് ഗണ്യമായി ഉയര്‍ന്നതോടെ ഉച്ചക്ക് മൂന്ന് മണിയോടെ പാസ് വിതരണം നിർത്തി. ഇതോടെ ആയിരക്കണക്കിന് സഞ്ചാരികള്‍ പൊന്‍മുടി സന്ദര്‍ശിക്കാനാകാതെ നിരാശയോടെ മടങ്ങുകയായിരുന്നു.

കല്ലാര്‍ ചെക്ക് പോസ്റ്റില്‍ എത്തിയ സഞ്ചാരികളെ പോലീസ് ഏറെ പണിപ്പെട്ടാണ് മടക്കിഅയച്ചത്. പൊന്‍മുടി സന്ദര്‍ശിക്കാന്‍ കഴിയാതെ വന്നതോടെ ടൂറിസ്റ്റുകള്‍ വിതുര മേഖലയിലെ മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളായ പേപ്പാറ, കല്ലാര്‍, ചാത്തന്‍കോട്, മീന്‍മുട്ടി, വാഴ്വാന്‍തോല്‍, ചീറ്റിപ്പാറ ടൂറിസം മേഖലകളിലേക്ക് പോയി. ഓണനാളുകളില്‍ വിതുര മേഖലയിലെ ടൂറിസം മേഖലകളില്‍ ഒരുലക്ഷത്തില്‍ പരം പേര്‍ സന്ദര്‍ശനം നടത്തിയതായാണ് കണക്ക്. 

കൊല്ലം ജില്ലയിലെ ഒറ്റക്കല്‍ മാന്‍പാര്‍ക്ക്, തെന്മല ഇക്കോ ടൂറിസം, ശെന്തുരുണി ഇക്കോ ടൂറിസം, കല്ലട ഡാം, പാലരുവി വെള്ളച്ചാട്ടം എന്നിവിടങ്ങളിലാണ് കൂടുതല്‍ ആളുകളെത്തിയിരുന്നത്. പാലരുവിയില്‍ ഞായറാഴ്ച അരലക്ഷവും തിങ്കളാഴ്ച 49,000 രൂപയും ടിക്കറ്റ് വരുമാനം ഉണ്ടായി. സംസ്ഥാന അതിര്‍ത്തിയിലെ നിയന്ത്രണം കാരണം തമിഴ്നാട്ടില്‍ നിന്ന്​വളരെ കുറച്ച്‌ ആളുകളേ എത്തുന്നുള്ളു.  

ഇടുക്കി ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലും തിരക്കിന് കുറവില്ലായിരുന്നു. വാഗമണിനും പരന്തുംപാറയ്‌ക്കും ഇടയിൽ മലമുകളിൽ ടെന്റിലും റുമില്ലും ആയി താമസിച്ച് മഞ്ഞ് കൊള്ളാനും, തീ കായാനും ട്രക്കിംഗ് ചെയ്യാനും, വെള്ളചാട്ടത്തിൽ കുളിക്കാനും ആടാനും പാടാനും ഒക്കെ സഞ്ചാരികളെത്തിയിരുന്നു. ചെങ്കുളം ജലാശയത്തിൽ ബോട്ട് സർവീസിനും നിരവധിപേർ എത്തിയിരുന്നു. 20 പേർക്ക് സഞ്ചരിക്കാവുന്ന വലിയ ബോട്ടുകളാണ് ഇവിടെ ഒരുക്കിയിരുന്നത്. 15 മിനിട്ടിന് 100 രൂപയാണ് ഈടാക്കുന്നത്. കാഴ്ചയുടെ ഇന്ദ്രജാലം തീർക്കുന്ന തൊമ്മൻ‌കുത്തിലേക്കും സഞ്ചാരികൾ എത്തി. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് ആളുകളെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നത്.  

ഒട്ടേറെ മലയാളികൾ കുടുംബസമേതം തേക്കടി കാണാനെത്തിയത് ടൂറിസം രംഗത്ത് പുതിയ പ്രതീക്ഷകൾ നൽകുന്നു. തേക്കടി തടാകത്തിലെ ബോട്ടിങ്, വനം വകുപ്പിന്റെ വിവിധ ട്രക്കിങ് പരിപാടികൾ എന്നിവയ്‌ക്ക് മുൻ‌കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാം. ഹോട്ടലുകളും റിസോർട്ടുകളും നിരക്ക് കുറച്ച് സഞ്ചാരികൾക്ക് താമസസൗകര്യം ഉറപ്പ് നൽകുന്നുണ്ട്.  

Tags: തേക്കടിOnamടൂറിസംidukkiPonmudi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ, മണ്ണിടിച്ചില്‍ ഭീഷണി: പൊന്മുടി എക്കോ ടൂറിസം കേന്ദ്രം അടച്ചു,വിതുരയില്‍ വിനോദസഞ്ചാരികളുടെ വാഹനം ആക്രമിച്ചു

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

Kerala

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

Kerala

വിനോദയാത്രയ്‌ക്ക് പോയ സംഘം സഞ്ചരിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 7 വയസുകാരി മരിച്ചു

Kerala

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

പുതിയ വാര്‍ത്തകള്‍

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.