Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും ഉണര്‍ന്നു; സഞ്ചാരികളെ വരവേറ്റ് ഹോട്ടലുകളും റിസോർട്ടുകളും, ഓണക്കാലം പ്രതീക്ഷയുടെ ജീവവായുവാകുന്നു

പൊന്‍മുടി സന്ദര്‍ശിക്കാന്‍ കഴിയാതെ വന്നതോടെ ടൂറിസ്റ്റുകള്‍ വിതുര മേഖലയിലെ മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളായ പേപ്പാറ, കല്ലാര്‍, ചാത്തന്‍കോട്, മീന്‍മുട്ടി, വാഴ്വാന്‍തോല്‍, ചീറ്റിപ്പാറ ടൂറിസം മേഖലകളിലേക്ക് പോയി. ഓണനാളുകളില്‍ വിതുര മേഖലയിലെ ടൂറിസം മേഖലകളില്‍ ഒരുലക്ഷത്തില്‍ പരം പേര്‍ സന്ദര്‍ശനം നടത്തിയതായാണ് കണക്ക്.

Raju M by Raju M
Aug 24, 2021, 12:26 pm IST
in Travel
FacebookTwitterWhatsAppTelegramLinkedinEmail

നീണ്ട കൊവിഡ് നിയന്ത്രണങ്ങളില്‍ അടച്ചു പൂട്ടിയ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും ഉണര്‍ന്നു. കര്‍ശന നിയന്ത്രണങ്ങളോടെ ഈ മേഖലയിലെ പ്രധാന കേന്ദ്രങ്ങളും കഴിഞ്ഞയാഴ്ച തുറന്നിരുന്നു. ഓണത്തോടനുബന്ധിച്ചാണ് ആളുകളുടെ കൂടുതല്‍ സാന്നിധ്യം ഉണ്ടായത്. കഴിഞ്ഞ രണ്ടു ദിവസമായി വിവിധ ഭാഗങ്ങളില്‍ നിന്ന്​ നൂറുകണക്കിന് ആളുകള്‍ ഇവിടങ്ങളില്‍ എത്തിയിരുന്നു.

കുടുംബമായി എത്തുന്നവരും കൂടുതലായുണ്ട്. വിനോദസഞ്ചാരികളുടെ സ്വപ്നഭൂമിയായ തിരുവനന്തപുരം ജില്ലയിലെ പൊന്‍മുടിയില്‍ ഓണമാഘോഷിക്കാന്‍ പതിനായിരങ്ങളാണ് എത്തിയത്.  തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലായി അമ്പതിനായിരത്തില്‍പ്പരം ആളുകൾ പൊന്‍മുടി സന്ദര്‍ശിക്കാനെത്തിയത്. ഇതില്‍ പകുതിപേര്‍ക്ക് മാത്രമാണ് പൊന്‍മുടിയില്‍ എത്തിച്ചേരാന്‍ സാധിച്ചത്. അവിട്ടം ദിനത്തിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്. രാവിലെ മുതല്‍ ആരംഭിച്ച സഞ്ചാരികളുടെ ഒഴുക്ക് ഉച്ചയോടെ നിയന്ത്രണാതീതമായി. അമിതമായി വാഹനങ്ങള്‍ എത്തിയതോടെ വിതുര-കല്ലാര്‍ റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗതതടസവും നേരിട്ടു. സഞ്ചാരികളുടെ വരവ് ഗണ്യമായി ഉയര്‍ന്നതോടെ ഉച്ചക്ക് മൂന്ന് മണിയോടെ പാസ് വിതരണം നിർത്തി. ഇതോടെ ആയിരക്കണക്കിന് സഞ്ചാരികള്‍ പൊന്‍മുടി സന്ദര്‍ശിക്കാനാകാതെ നിരാശയോടെ മടങ്ങുകയായിരുന്നു.

കല്ലാര്‍ ചെക്ക് പോസ്റ്റില്‍ എത്തിയ സഞ്ചാരികളെ പോലീസ് ഏറെ പണിപ്പെട്ടാണ് മടക്കിഅയച്ചത്. പൊന്‍മുടി സന്ദര്‍ശിക്കാന്‍ കഴിയാതെ വന്നതോടെ ടൂറിസ്റ്റുകള്‍ വിതുര മേഖലയിലെ മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളായ പേപ്പാറ, കല്ലാര്‍, ചാത്തന്‍കോട്, മീന്‍മുട്ടി, വാഴ്വാന്‍തോല്‍, ചീറ്റിപ്പാറ ടൂറിസം മേഖലകളിലേക്ക് പോയി. ഓണനാളുകളില്‍ വിതുര മേഖലയിലെ ടൂറിസം മേഖലകളില്‍ ഒരുലക്ഷത്തില്‍ പരം പേര്‍ സന്ദര്‍ശനം നടത്തിയതായാണ് കണക്ക്. 

കൊല്ലം ജില്ലയിലെ ഒറ്റക്കല്‍ മാന്‍പാര്‍ക്ക്, തെന്മല ഇക്കോ ടൂറിസം, ശെന്തുരുണി ഇക്കോ ടൂറിസം, കല്ലട ഡാം, പാലരുവി വെള്ളച്ചാട്ടം എന്നിവിടങ്ങളിലാണ് കൂടുതല്‍ ആളുകളെത്തിയിരുന്നത്. പാലരുവിയില്‍ ഞായറാഴ്ച അരലക്ഷവും തിങ്കളാഴ്ച 49,000 രൂപയും ടിക്കറ്റ് വരുമാനം ഉണ്ടായി. സംസ്ഥാന അതിര്‍ത്തിയിലെ നിയന്ത്രണം കാരണം തമിഴ്നാട്ടില്‍ നിന്ന്​വളരെ കുറച്ച്‌ ആളുകളേ എത്തുന്നുള്ളു.  

ഇടുക്കി ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലും തിരക്കിന് കുറവില്ലായിരുന്നു. വാഗമണിനും പരന്തുംപാറയ്‌ക്കും ഇടയിൽ മലമുകളിൽ ടെന്റിലും റുമില്ലും ആയി താമസിച്ച് മഞ്ഞ് കൊള്ളാനും, തീ കായാനും ട്രക്കിംഗ് ചെയ്യാനും, വെള്ളചാട്ടത്തിൽ കുളിക്കാനും ആടാനും പാടാനും ഒക്കെ സഞ്ചാരികളെത്തിയിരുന്നു. ചെങ്കുളം ജലാശയത്തിൽ ബോട്ട് സർവീസിനും നിരവധിപേർ എത്തിയിരുന്നു. 20 പേർക്ക് സഞ്ചരിക്കാവുന്ന വലിയ ബോട്ടുകളാണ് ഇവിടെ ഒരുക്കിയിരുന്നത്. 15 മിനിട്ടിന് 100 രൂപയാണ് ഈടാക്കുന്നത്. കാഴ്ചയുടെ ഇന്ദ്രജാലം തീർക്കുന്ന തൊമ്മൻ‌കുത്തിലേക്കും സഞ്ചാരികൾ എത്തി. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് ആളുകളെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നത്.  

ഒട്ടേറെ മലയാളികൾ കുടുംബസമേതം തേക്കടി കാണാനെത്തിയത് ടൂറിസം രംഗത്ത് പുതിയ പ്രതീക്ഷകൾ നൽകുന്നു. തേക്കടി തടാകത്തിലെ ബോട്ടിങ്, വനം വകുപ്പിന്റെ വിവിധ ട്രക്കിങ് പരിപാടികൾ എന്നിവയ്‌ക്ക് മുൻ‌കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാം. ഹോട്ടലുകളും റിസോർട്ടുകളും നിരക്ക് കുറച്ച് സഞ്ചാരികൾക്ക് താമസസൗകര്യം ഉറപ്പ് നൽകുന്നുണ്ട്.  

Tags: OnamടൂറിസംidukkiPonmudiതേക്കടി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

ഇടുക്കിയിൽ ‘എന്റെ കേരളം’ പ്രദർശന-വിപണനമേളയ്‌ക്ക് തുടക്കമായി; വിളംബര ഘോഷയാത്രയിൽ ആയിരക്കണക്കിന് പേർ അണിനിരന്നു

Idukki

‘എന്റെ കേരളം 2023’; ഇടുക്കിയിൽ പ്രദർശന വിപണന മേള മേള ഏപ്രിൽ 28 മുതൽ മെയ് നാല് വരെ

India

സ്റ്റാലിന്‍ മന്ത്രിസഭയില്‍ നിന്ന് സെന്തിലും പൊന്‍മുടിയും പുറത്ത്, മുതിര്‍ന്ന മന്ത്രി ദുരൈ മുരുകനും കുരുക്കില്‍

Kerala

ഇടുക്കി ഉപ്പുതറയില്‍ ഒരു കുടുംബത്തിലെ 4  പേര്‍ മരിച്ച നിലയില്‍

Kerala

പാര്‍ട്ടി കോണ്‍ഗ്രസിനിടെ സിപിഎം നേതാവ് എംഎം മണിക്ക് ഹൃദയാഘാതം

പുതിയ വാര്‍ത്തകള്‍

നമുക്ക് എതിരെ നിന്ന രാജ്യത്തിന്റെ ഉല്‍പ്പന്നങ്ങള്‍ എന്തിന് വാങ്ങണം : തുര്‍ക്കി ആപ്പിൾ ബഹിഷ്‌കരിച്ച് വ്യാപാരികൾ

ഫോറന്‍സിക് റിവ്യൂവില്‍ സിഇഒയുടെ കള്ളം തെളിഞ്ഞു; ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരിവില ഒരാഴ്ചയില്‍ 65 രൂപ ഇടിഞ്ഞു ;പുതിയ സിഇഒ എത്തുന്നില്ല

ഇന്ദിര ഗാന്ധി പട്ടാളക്കാരനൊപ്പം തുരങ്കം പരിശോധിക്കുന്നു ; വൈഷ്ണോദേവി ഗുഹയിൽ നിൽക്കുന്ന ഫോട്ടോ വച്ച് നാട്ടുകാരെ പറ്റിച്ച് യൂത്ത് കോൺഗ്രസ്

രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ഇന്ത്യൻ സായുധ സേനയ്‌ക്ക് ആദരവ് ; ബിജെപി തിരംഗ യാത്രയ്‌ക്ക് തുടക്കമായി

നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കഴിഞ്ഞ എട്ട് വർഷത്തിനിടെ യുപിയിൽ യോഗി സർക്കാർ അടിച്ചൊതുക്കിയത് ഐസിസ് അടക്കം നൂറിലധികം തീവ്രവാദ സംഘങ്ങളെ : കണക്ക് വിവരങ്ങൾ പുറത്ത്

പപ്പടം പോലെ പൊടിഞ്ഞ ചൈനീസ്, പാകിസ്ഥാൻ ആയുധങ്ങൾ ; കരുത്തൻ മെയ്ഡ് ഇൻ ഇന്ത്യ തന്നെ : ലോകത്തോട് വിളിച്ചു പറഞ്ഞ് ഓപ്പറേഷൻ സിന്ദൂർ

ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയത് ഇതിഹാസ പോരാട്ടം; ഇനി മറുപടി നൽകിയാൽ അത് പാക്കിസ്ഥാന്റെ സർവനാശം: പ്രധാനമന്ത്രി നരേന്ദ്രമോദി

ദേശവിരുദ്ധ പരാമർശം: കുട്ടിക്കൽ സ്വദേശി സി.എച്ച് ഇബ്രഹാമിനെതിരെ പരാതി നൽകി ബിജെപി നേതാവ് എൻ. ഹരി

പാകിസ്ഥാന് സിന്ദാബാദ് വിളിച്ചു ; തീവ്ര ഇസ്ലാമിസ്റ്റ് മുഹമ്മദ് സാജിദിനെ കൊണ്ട് പാകിസ്ഥാൻ മൂർദാബാദ് വിളിപ്പിച്ച് യുപി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies