Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാരിയംകുന്നന്റെ സ്ഥാനം ഭഗത് സിങ്ങിനൊപ്പമെന്ന് സ്പീക്കര്‍ രാജേഷ്; ബ്രീട്ടീഷുകാര്‍ക്ക് മുന്നില്‍ ഭഗത് സിങ്ങ് നെഞ്ചുവിരിച്ചു, വാരിയന്‍ കുന്നന്‍ മുങ്ങി

ബ്രിട്ടീഷുകാര്‍ വന്നപ്പോള്‍ ഭഗത് സിങ് നെഞ്ച് വിരിച്ച് നിന്നുവെന്നും വാരിയന്‍ കുന്ന് കുഞ്ഞഹമ്മദ് ഹാജി അനുയായികളെപ്പോലും ഉപേക്ഷിച്ച് മുങ്ങുകയായിരുന്നുവെന്നും രണ്ട് കൂട്ടരുടെയുടം ജീവിതത്തെക്കുറിച്ച് വിശദീകരിച്ച് ശ്രീജിത് പണിക്കര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2021, 02:53 pm IST
in Kerala

തിരുവനന്തപുരം: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്ഥാനം ഭഗത് സിങ്ങിനൊപ്പം ആണെന്ന നിയമസഭാ സ്പീക്കർ എം ബി രാജേഷിന്റെ അഭിപ്രായത്തെ വിമര്‍ശിച്ച് ശ്രീജിത് പണിക്കര്‍. ബ്രിട്ടീഷുകാര്‍ വന്നപ്പോള്‍ ഭഗത് സിങ് നെഞ്ച് വിരിച്ച് നിന്നുവെന്നും വാരിയന്‍ കുന്ന് കുഞ്ഞഹമ്മദ് ഹാജി അനുയായികളെപ്പോലും ഉപേക്ഷിച്ച് മുങ്ങുകയായിരുന്നുവെന്നും രണ്ട് കൂട്ടരുടെയുടം ജീവിതത്തെക്കുറിച്ച് വിശദീകരിച്ച് ശ്രീജിത് പണിക്കര്‍ പറയുന്നു.  

ശ്രീജിത് പണിക്കരുടെ പോസ്റ്റ് വായിക്കുക:

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്ഥാനം ഭഗത് സിങ്ങിനൊപ്പം ആണെന്ന് നിയമസഭാ സ്പീക്കർ എം ബി രാജേഷ്.  

അജ്മൽ കസബിന്റെയും ചന്ദ്രശേഖർ ആസാദിന്റെയും കയ്യിൽ തോക്ക് ഉണ്ടായിരുന്നു എന്നതുകൊണ്ട്‌ അവർക്ക് ഒരേസ്ഥാനം ആവില്ലല്ലോ. നേർക്കുനേർ ബ്രിട്ടീഷുകാർ വരുമെന്ന സാഹചര്യത്തിൽ ഭഗത്‌ സിങ്ങും വാരിയംകുന്നനും പ്രതികരിച്ചത് എങ്ങനെയെന്ന് നോക്കൂ.  

“രക്ഷപെടാനുള്ള സാഹചര്യം ഉണ്ടായിട്ടും ഭഗത് സിങ് അതിനു ശ്രമിച്ചില്ല. അചഞ്ചലനായി നിന്ന് അറസ്റ്റ് വരിച്ചു. വിചാരണവേള ദേശീയബോധം വളർത്താനുള്ള അവസരമായി കരുതി. തനിക്കെതിരെയുള്ള തെളിവ് ആകുമെന്ന് അറിഞ്ഞിട്ടും തന്റെ ഓട്ടോമാറ്റിക് പിസ്റ്റൾ പൊലീസിന് കൈമാറി.” ഒപ്പം പിടിയിലായ ബടുകേശ്വർ ദത്ത് ഇക്കാര്യം സാക്ഷ്യപ്പെടുത്തി.  

സമാന സാഹചര്യത്തിൽ വാരിയംകുന്നന്റെ പെരുമാറ്റത്തെക്കുറിച്ച് അയാളുടെ ഒപ്പമുണ്ടായിരുന്ന പയ്യനാടൻ മോയന്റെ സാക്ഷ്യപ്പെടുത്തൽ ‘മലബാർ കലാപം’ എന്ന പുസ്തകത്തിൽ കെ മാധവൻ നായർ എഴുതിയിട്ടുണ്ട്. “ഹാജിയാരുടെ ഒരു പ്രധാന ശിഷ്യനായ പയ്യനാടൻ മോയൻ എന്നൊരാൾ 1922 ജനവരി ആദ്യത്തിൽ പാണ്ടിക്കാട് പോലീസിന്റെ മുമ്പാകെ ഹാജരായപ്പോൾ താൻ, നെന്മിനി അംശത്തിൽ നിന്ന് വാരിയൻകുന്നൻ കുഞ്ഞഹമ്മദ് ഹാജിയുമായി പിരിഞ്ഞതാണെന്നും അവിടെ പട്ടാളം ചെന്ന് വെടി തുടങ്ങിയപ്പോൾ ‘ഇനി അവരവരുടെ ***** നോക്കിക്കൊള്ളിൻ’ എന്നുപറഞ്ഞ് ഹാജിയാർ അവിടെനിന്ന് ചാടിയിരിക്കുന്നുവെന്നും പറയുകയുണ്ടായി.”

***** ഇട്ട ഭാഗത്തുള്ളത് അശ്ലീലമാണ്. എഴുതിയാൽ ഫേസ്‌ബുക്ക് എന്നെ ബ്ലോക്കും.  

ശരിക്കും ഭഗത് സിങ്ങിന്റെ ഒപ്പം സ്ഥാനം ഉള്ളയാൾ തന്നെ. ഹൗ ബ്യൂട്ടിഫുൾ പീപ്പിൾസ്!

Tags: മാപ്പിള ലഹളയുടെ നൂറാം വര്‍ഷംവാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിവാരിയംകുന്നന്‍ഫെയ്സ്ബുക്ക്ഭഗത് സിങ്ങ്SreejithSreejithPanickerMalabar RebellionMalabar Hindu Genocide Day1921ലെ മലബാര്‍ കലാപംമലബാര്‍ കലാപംമാപ്പിള ലഹള നൂറാം വാര്‍ഷികം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിയുടെ പിറന്നാൾ വാർത്ത റിപ്പോർട്ട് ചെയ്തു, ടിവി ചാനൽ മുതലാളിക്ക് തല്ലൊഴിച്ച് എല്ലാം കിട്ടി…

Kerala

ബാലസംഘം പരിപാടിയിൽ കൊലക്കേസ് പ്രതിയും; പങ്കെടുത്തത് നിഖില്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ശ്രീജിത്ത്

ജമാ അത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തകര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഉയര്‍ത്തിപ്പിടിച്ച ബോര്‍ഡ് (നടുവില്‍). ഇതില്‍ മുസ്ലിം ബ്രദര്‍ഹുഡ്. ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡ് സ്ഥാപകന്‍ ഇമാം ഹസന്നുള്‍ ബന്ന (വലത്ത്) മറ്റൊരു മുസ്ലിം ബ്രദര്‍ഹുഡ് നേതാവായ സയ്യിദ് സയ്യിദ് ഖുതുബ് (ഇടത്ത്) എന്നിവരെ കാണാം.
Kerala

‘ഹമാസ് നേതാക്കളില്‍ നിന്നും ജമാ അത്തെ ഇസ്ലാമി സയ്യിദ് ഖുതുബ് പോലുള്ള മുസ്ലിം ബ്രദര്‍ഹുഡ് നേതാക്കളിലേക്ക് പോകുന്നത് കൂടുതല്‍ അപകടം’

ജമാ അത്തെ ഇസ്ലാമി ഹിന്ദിന്‍റെ വിദ്യാര്‍ത്ഥി സംഘടനയായ സ്റ്റുഡന്‍റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷനും സോളിഡാരിറ്റിയും നടത്തിയ കരിപ്പൂര്‍ വിമാനത്താവള മാര്‍ച്ച് (ഇടത്ത്) ശ്രീജിത് പണിയ്ക്കര്‍ (വലത്ത്)
Kerala

ഹമാസ് നേതാക്കളുടെ ചിത്രമേന്തി ജമാ അത്തെ ഇസ്ലാമിയുടെ കരിപ്പൂര്‍ വിമാനത്താവള മാര്‍ച്ച് നിയമവാഴ്ചയോടുള്ള വെല്ലുവിളി: ശ്രീജിത് പണിയ്‌ക്കര്‍

Kerala

വഴിയാത്രക്കാരനെ കല്ലുകൊണ്ട് ആക്രമിച്ചു; സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്ത് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.