Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അഫ്ഗാന്‍കാര്‍ക്കുള്ള ഇന്ത്യയുടെ വിസ നയത്തെക്കുറിച്ച് ‘പച്ചക്കള്ളം’ പ്രചരിപ്പിച്ച് ന്യൂയോര്‍ക്ക് ടൈംസ്; മതപരമായ വിവേചനമുണ്ടെന്ന് ആരോപണം

ദുരിതമനുഭവിക്കുന്ന അഫ്ഗാന്‍കാര്‍ക്ക് അഭയം നല്‍കാന്‍ മതപരമായ മാനദണ്ഡം ഇന്ത്യ സ്വീകരിച്ചുവെന്ന് പറയുന്ന റിപ്പോര്‍ട്ട് താലിബാന്റെ നിയന്ത്രണത്തിലുള്ള രാജ്യത്തുനിന്ന് ഹിന്ദുക്കളെയും സിഖുകാരെയും രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് മുന്‍ഗണന നല്‍കുമെന്നും തെറ്റിദ്ധരിപ്പിക്കുന്നു.

Janmabhumi Online by Janmabhumi Online
Aug 18, 2021, 05:30 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: അഫ്ഗാന്‍ പൗരന്‍മാര്‍ക്കുവേണ്ടിയുള്ള ഇന്ത്യയുടെ വിസ നയത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിച്ച് അമേരിക്കയിലെ പ്രമുഖ ദിനപ്പത്രമായ ‘ന്യൂയോര്‍ക്ക് ടൈംസ്'(എന്‍വൈടി). ഇത് മുസ്ലിങ്ങള്‍ക്കെതിരായ ‘വിവേചന’മാണെന്ന് റിപ്പോര്‍ട്ട് കള്ളം പറയുന്നു. ദുരിതമനുഭവിക്കുന്ന അഫ്ഗാന്‍കാര്‍ക്ക് അഭയം നല്‍കാന്‍ മതപരമായ മാനദണ്ഡം ഇന്ത്യ സ്വീകരിച്ചുവെന്ന് പറയുന്ന റിപ്പോര്‍ട്ട് താലിബാന്റെ നിയന്ത്രണത്തിലുള്ള രാജ്യത്തുനിന്ന് ഹിന്ദുക്കളെയും സിഖുകാരെയും രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് മുന്‍ഗണന നല്‍കുമെന്നും തെറ്റിദ്ധരിപ്പിക്കുന്നു. 

ന്യൂയോര്‍ക്ക് ടൈംസ് പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് വിമര്‍ശിച്ച് കഞ്ചന്‍ ഗുപ്ത ബുധനാഴ്ച രംഗത്തെത്തി. അഫ്ഗാന്‍ പങ്കാളികള്‍ക്കൊപ്പം നില്‍ക്കുക മാത്രമല്ല, ഇന്ത്യ അതിവേഗം എല്ലാവര്‍ക്കും ഇ-വിസ നടപ്പാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഫ്ഗാനിസ്ഥാന്‍ പൗരന്‍മാര്‍ക്കായുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ ഒഴിപ്പിക്കല്‍ നടപടികളെക്കുറിച്ച് അര്‍ധസത്യങ്ങളാണ് ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്തയില്‍ പറയുന്നത്. 

അഫ്ഗാന്‍കാര്‍ക്കായുള്ള ‘അടിയന്തര വിസ’യില്‍ മുസ്ലിങ്ങളെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നാണ് പത്രത്തിന്റെ വിചിത്രമായ കണ്ടെത്തല്‍. ‘അഫ്ഗാന്‍കാര്‍ക്ക് ആറുമാസം ഇന്ത്യയില്‍ തങ്ങുന്നതിനായി രാജ്യത്തിന്റെ ആഭ്യന്തരമന്ത്രാലയം അടിയന്തര വിസകള്‍ അനുവദിക്കും. താലിബാന്റെ നിയന്ത്രണത്തിലായതോടെ അഫ്ഗാനിസ്ഥാനില്‍നിന്ന് പലായനം ചെയ്യാന്‍ ആഗ്രഹിക്കുന്ന ഭൂരിപക്ഷം വരുന്ന അഫ്ഗാന്‍ മുസ്ലിങ്ങളെ പരിഗണിക്കുമോ ഇല്ലയോ എന്ന് ഇത് പറയുന്നില്ല’. – എന്‍വൈടിയുടെ വ്യാജവാര്‍ത്തയില്‍ പറയുന്നു. 

ഹിന്ദുക്കളിലും സിഖുകാരിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മോദി സര്‍ക്കാരിന്റെ നീക്കമെന്നും റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്. 2019-ല്‍ നടപ്പാക്കിയ പൗരത്വ നിയമഭേദഗതിയുമായാണ് വസ്തുതാവിരുദ്ധമായ വാര്‍ത്തയില്‍ വിസ നയത്തെ എന്‍വൈടി താരതമ്യം ചെയ്യുന്നത്. അഫ്ഗാന്‍ പൗരന്‍മാരുടെ മതത്തിന് പരിഗണന നല്‍കാതെയാണ് ഇന്ത്യ ആ രാജ്യത്തുള്ളവര്‍ക്കായി ഇ-വിസകള്‍ തുറന്നത്. 

അഫ്ഗാന്‍കാര്‍ക്ക് പിന്തുണ നല്‍കാനായി ചൊവ്വാഴ്ചയാണ് അതിവേഗത്തില്‍ ലഭ്യമാകുന്ന ഇലക്ട്രോണിക് വിസയായ ‘ഇ-എമര്‍ജന്‍സി എക്‌സ്-മിസ്‌ക് വിസ’യെക്കുറിച്ച് ആഭ്യന്തരമന്ത്രാലയം അറിയിച്ചത്. മതം ഇന്ത്യയില്‍ പ്രവേശിക്കാനുള്ള മാനദണ്ഡമായി ഇതില്‍ പറയുന്നില്ല. വിവേചനമുണ്ടെന്ന് പറയുന്ന എന്‍വൈടിയുടെ നിലപാടിന് ഘടകവിരുദ്ധമായി എല്ലാ അഫ്ഗാന്‍ പൗരന്‍മാര്‍ക്കും അടിയന്തര ഒഴിപ്പിക്കലിനായി അപേക്ഷിക്കാനുള്ള അവസരമാണ് കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. വിസയ്‌ക്ക് മതവുമായി ബന്ധപ്പെട്ട മാനദണ്ഡമില്ലെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിന്റെ വക്താവ് നടത്തിയ ട്വീറ്റിലും വ്യക്തമാക്കി.  

Tags: വിസന്യൂയോര്‍ക്ക് ടൈംസ്India evacuationഅഫ്ഗാന്‍ പൗരന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയുടെ ചാരപ്പണി: ന്യൂസ് ക്ലിക്കിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍റ് ചെയ്തു

ന്യൂസ് ക്ലിക്കിന്‍റെ ഉടമ.പ്രബീര്‍ പുര്‍കായസ്ത (വലത്ത്)
India

ഇന്ത്യയിലെ‍ മാധ്യമക്കമ്പനികളില്‍ ചൈന പണം മുടക്കി;ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ ആശങ്ക; ലക്ഷ്യം മോദിയെ അട്ടിമറിക്കല്‍

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

India

മോദിയുടെ കാലത്ത് ഇന്ത്യയുടെ പാസ്പോര്‍ട്ടിന് കരുത്തേറി; അറിയാം ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി വിസയില്ലാതെ പോകാവുന്ന 57 രാജ്യങ്ങളെ…

World

ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളെ പുകഴ്‌ത്തി ന്യൂയോര്‍ക്ക് ടൈംസ്

പുതിയ വാര്‍ത്തകള്‍

ഈ മുസ്ലീം രാജ്യം ബക്രീദിന് മൃഗങ്ങളെ ബലി നൽകില്ല , ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്ക് ഒരു വലിയ സന്ദേശം നൽകി മുഹമ്മദ് ആറാമൻ രാജാവ്

ഭർത്താവ് മരിച്ചാലും ഭാര്യയ്‌ക്ക് ഭര്‍തൃവീട്ടില്‍ കുട്ടികളുമൊത്ത് താമസിക്കാം; സ്ത്രീയെ ബലമായി ഇറക്കി വിടാനോ ദ്രോഹിക്കാനോ കഴിയില്ല: ഹൈക്കോടതി

ഇന്ത്യയെ കഷണങ്ങളാക്കുമെന്ന് പറഞ്ഞ ജയ്ഷെ ഭീകരൻ ; അബ്ദുൾ അസീസ് എസ്സാർ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു

‘ഓപ്പറേഷൻ സ്പൈഡേഴ്‌സ് വെബ്’ : ഉക്രെയ്നിന്റെ ഡ്രോൺ ആക്രമണത്തിൽ റഷ്യൻ ബോംബർ വിമാനങ്ങൾ കത്തിയരിഞ്ഞപ്പോൾ

ട്രാക്കിൽ വലിയ കല്ലുകളും ഇരുമ്പ് കഷണങ്ങളും ; ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം

‘താങ്കൾ ഒരു ചരിത്രകാരനാണോ’; തമിഴ്-കന്നഡ പരാമർശത്തിൽ കമൽഹാസനെ രൂക്ഷമായി വിമർശിച്ച് കർണാടക ഹൈക്കോടതി

ക്വറ്റയിൽ പാക് ആർമി ഏജന്റ് ബാബുൽ മുഹമ്മദ് ഹസ്‌നിയെ വധിച്ച് ബലൂച് പോരാളികൾ : സർക്കാരിന്റെ തീവ്രവാദികളെ വെറുതെ വിടില്ലെന്ന് ബിഎൽഎ

പൂരം കലക്കൽ; കെ.രാജന്റെ ആരോപണം തള്ളി എഡിജിപി, പൂരം മുടങ്ങിയ സമയത്ത് മന്ത്രി വിളിച്ചതായി അറിയില്ലെന്ന് എം.ആർ അജിത് കുമാർ

FILE - Then China's Vice Chairmen of the Central Military Commission (CMC) Xu Qiliang speaks to then German Defense Minister Ursula von der Leyen during their meeting at the Ba Yi Building in Beijing on Oct. 22. 2018. (How Hwee Young/Pool Photo via AP, Filer) OCT. 22, 2018, POOL FILE PHOTO/2025-06-02 22:51:53/

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് വൻ തിരിച്ചടി ; തന്ത്രങ്ങൾ മെനയാൻ ഇനി ചാണക്യനുണ്ടാകില്ല : മുൻ വ്യോമസേനാ ജനറൽ അന്തരിച്ചു

അൻവറിന്റെ പത്രിക തള്ളി; തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാനാവില്ല, സ്വതന്ത്രനായി ജനവിധി തേടാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies