Friday, June 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം നല്‍കണം; തൊണ്ണൂറുകളിലെ താലിബാന്‍ ആയിരിക്കില്ല, ചിലപ്പോള്‍ നായയുക്തരായിരിക്കുമെന്ന് ബ്രിട്ടീഷ് സൈനിക മേധാവി

അടിച്ചമര്‍ത്തലിന്റെ സ്വഭാവത്തില്‍ താലിബാന്‍ മയം വരുത്തിയിട്ടുണ്ട്. നിലവില്‍ കാബൂള്‍ ഭരിക്കുന്നതിന്റെ രീതികള്‍ വിലയിരുത്തുമ്പോള്‍ അവര്‍ ന്യായയുക്തര്‍ ആയേക്കാം

Janmabhumi Online by Janmabhumi Online
Aug 18, 2021, 05:16 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ലണ്ടന്‍ : അഫ്ഗാനിസ്ഥാനില്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരണത്തിന താലിബാന് അവസരം നല്‍കണം. പാശ്ചാത്യ രാജ്യങ്ങള്‍ പതിറ്റാണ്ടുകളായി ഭീകരരായ കണക്കാക്കുന്ന താലിബാനെ ചിലപ്പോള്‍ നായയുക്തരായി കാണാന്‍ സാധിച്ചേക്കുമെന്ന് ബ്രിട്ടീഷ് സൈനിക മേധാവി നിക് കാര്‍ട്ടര്‍. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.  

ക്ഷമയോടെ കാത്തിരിക്കണം സര്‍ക്കാര്‍ ഉണ്ടാക്കാന്‍ താലിബാന് അവസരം നല്‍കണം. തൊണ്ണൂറുകളില്‍ കണ്ട താലിബാന്‍ ആയിരിക്കില്ല ഇനി ചിലപ്പോള്‍. അവസരം ലഭിച്ചാല്‍ അവരും ന്യായയുക്തര്‍ ആകും. എന്നാല്‍ അവര്‍ സമാനസ്വഭാവമുള്ള സംഘടനയല്ലെന്ന് ഓര്‍ക്കേണ്ടതുണ്ട്. അഫ്ഗാനിസ്താനിലെ ഗ്രാമീണ മേഖലയില്‍നിന്നുള്ള വ്യത്യസ്ത ഗോത്രവര്‍ഗവിഭാഗങ്ങളുടെ സംഘമാണ് താലിബാനെന്നും കാര്‍ട്ടര്‍ പറഞ്ഞു.  

കഴിഞ്ഞ 20 വര്‍ഷമായി രഹസ്യകേന്ദ്രങ്ങളില്‍ കഴിഞ്ഞ നേതാക്കന്മാരില്‍നിന്നും വ്യത്യസ്തമായി ലോകത്തിനു മുമ്പില്‍ തങ്ങളെ വെളിപ്പെടുത്തുമെന്ന് താലിബാന്‍ വക്താവും ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.  എന്നാല്‍ പഷ്തൂണ്‍ വിഭാഗത്തിന്റെ പരമ്പരാഗത ഗോത്രവര്‍ഗ ജീവിതരീതിയും പെരുമാറ്റച്ചട്ടവും പിന്തുടരുന്നവരാണവര്‍. അടിച്ചമര്‍ത്തലിന്റെ സ്വഭാവത്തില്‍ അവര്‍ മയം വരുത്തിയിട്ടുണ്ട്. നിലവില്‍ കാബൂള്‍ ഭരിക്കുന്നതിന്റെ രീതികള്‍ വിലയിരുത്തുമ്പോള്‍ അവര്‍ ന്യായയുക്തര്‍ ആയേക്കാം എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്.  

അതേസമയം അന്താരാഷ്‌ട്രതലത്തില്‍ താലിബാന് അംഗീകാരം ലഭിക്കേണ്ടതുണ്ട്. ബലം പ്രയോഗിച്ച് അധികാരത്തിലെത്തിയവരാണ് അവര്‍. ചൈന, റഷ്യ, പാശ്ചാത്യരാജ്യങ്ങള്‍ തുടങ്ങി അവര്‍ക്ക് അന്താരാഷ്‌ട്ര തലത്തില്‍ അംഗീകാരം നേടിയെടുക്കേണ്ടതുണ്ട്. ്അതിനാല്‍ ബ്രിട്ടണിന്റെ ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങളില്‍ വീഴരുത്. സ്ത്രീകള്‍ക്കും തുല്യ അവകാശങ്ങള്‍ നല്‍കുമെന്നതടക്കുമുള്ള ആകര്‍ഷിക്കുന്ന വാഗ്ദാനങ്ങള്‍ അവര്‍ നല്‍കും. നിലപാടുകളില്‍ താലിബാന്‍ മാറ്റം വരുത്തിയതിന് തെളിവുകള്‍ ഒന്നുമില്ലെന്ന്  ബ്രിട്ടന്റെ സൈനിക വിഭാഗം മുന്‍ മേജര്‍ ജനറല്‍ ചാര്‍ലി ഹെര്‍ബര്‍ട്ട് പ്രതികരിച്ചു.

Tags: ബ്രിട്ടീഷ്താലിബാന്‍അഫ്ഗാനിസ്ഥാന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കോവിഡിന്റെ പുതിയ വകഭേദം ബ്രിട്ടനില്‍ പടരുന്നു; ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

World

ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കിളും ലണ്ടനിലേക്ക് മടങ്ങുന്നു; രാജകുടുംബവുമായി ബന്ധം ഊഷ്മളമാകുമോ ?

India

ബ്രിട്ടീഷുകാര്‍ തീര്‍ത്ത ആഖ്യാനങ്ങള്‍ തിരുത്തേണ്ട സമയം കഴിഞ്ഞു; സ്വാതന്ത്ര്യം ലഭിച്ചിട്ടും ഇത്തരംനുണകളാണ് ചിന്താഗതിയെ ഭരിക്കുന്നത്: ദത്താത്രേയ ഹൊസബാളെ

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

പുതിയ വാര്‍ത്തകള്‍

അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സിന്‍റെ ഭാര്യ ഉഷ വാന്‍സ് (ഇടത്ത്) ഉഷ വാന്‍സിന്‍റെ രണ്ട് മക്കള്‍ ഇന്ത്യ സന്ദര്‍ശനവേളയില്‍ മോദിയ്ക്കൊപ്പം (വലത്ത്)

വെള്ളത്താടിയും വെള്ളത്തലമുടിയും ഉള്ള മോദിയെ കുട്ടികള്‍ക്ക് അങ്ങേയറ്റം ഇഷ്ടമായെന്ന് ഉഷ വാന്‍സ്

ഇടുക്കിയില്‍ അര്‍ബുദ രോഗബാധിതയെ കെട്ടിയിട്ട് പണം കവര്‍ന്നു

വയനാട്ടില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു 3 പേര്‍ക്ക് പരിക്ക്

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: പ്രതി സുകാന്ത് സുരേഷുമായുള്ള കേരളത്തിലെ തെളിവെടുപ്പ് പൂര്‍ത്തിയായി

ഓപ്പറേഷൻ സിന്ദൂറില്‍ പാക് സൈന്യത്തിന്റെ ഒമ്പത് വിമാനങ്ങൾ തകർത്തതായി ഇന്ത്യന്‍ വ്യോമസേന

കാര്‍ തള്ളിമാറ്റുന്നതിനിടെ ഭിത്തിയിലിടിച്ച് മറിഞ്ഞ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ കേസ്: രണ്ടാം ഭര്‍ത്താവിനായി അന്വേഷണം പുരോഗമിക്കുന്നു

മുങ്ങിയ ചരക്ക് കപ്പലിലെ കണ്ടെയ്നറുകളിലുള്ള വസ്തുക്കളുടെ പട്ടിക പുറത്ത് വിട്ടു

അധ്യാപകനോട് വൈരാഗ്യം മൂലം വിദ്യാര്‍ഥിനിക്കെതിരെ വ്യാജപ്രചാരണം നടത്തിയ അധ്യാപികയ്‌ക്ക് സസ്പന്‍ഷന്‍

ഏത് ഭാരതാംബയെന്ന് എംവി ​ഗോവിന്ദൻ ; ഭാരതാംബ എന്ന് പറയുന്ന ഔദ്യോഗിക ചിഹ്നമോ ഔദ്യോഗിക രൂപമോ ഇല്ലെന്നും എംവി ​ഗോവിന്ദൻ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies