Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അമ്പരപ്പായി ആറ് വയസ്സുകാര്‍ ഇസ്ലാമിക പതാക വീശി കശ്മീര്‍ മോഡലില്‍ ഞങ്ങള്‍ സ്വാതന്ത്ര്യം നേടുമെന്ന് മുദ്രാവാക്യം മുഴക്കുന്ന കേരളാ വീഡിയോ

കേരളത്തിലെ പുതുതലമുറയിലെ കുട്ടികളെ ജിഹാദിലേക്ക് നയിക്കുകയാണ് മതപണ്ഡിതരും മുല്ലകളും എന്ന ഞെട്ടിപ്പിക്കുന്ന സത്യമാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. അതില്‍ ആറ് മുതല്‍ 10 വയസ്സുവരെയുള്ള കുട്ടികള്‍ ഇസ്ലാമിക കൊടി വീശിക്കൊണ്ട്, കശ്മീര്‍ മാതൃകയില്‍ 'ഞങ്ങള്‍ സ്വാതന്ത്ര്യം നേടിയെടുക്കും' എന്നാണ് മുദ്രാവാക്യം മുഴക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2021, 10:51 pm IST
in Kerala

തിരുവനന്തപുരം: കേരളത്തിലെ പുതുതലമുറയിലെ കുട്ടികളെ ജിഹാദിലേക്ക് നയിക്കുകയാണ് മതപണ്ഡിതരും മുല്ലകളും എന്ന ഞെട്ടിപ്പിക്കുന്ന സത്യമാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. അതില്‍ ആറ് മുതല്‍ 10 വയസ്സുവരെയുള്ള കുട്ടികള്‍ ഇസ്ലാമിക കൊടി വീശിക്കൊണ്ട്, കശ്മീര്‍ മാതൃകയില്‍ ‘ഞങ്ങള്‍ സ്വാതന്ത്ര്യം നേടിയെടുക്കും’ എന്നാണ് മുദ്രാവാക്യം മുഴക്കുന്നത്. ആര്‍എസിഎസിനെ അധിക്ഷേപിക്കുന്നതായും വീഡിയോയില്‍ കേള്‍ക്കാം. ഹിന്ദു സംഘടനയിലെ അംഗങ്ങളെ നായ്‌ക്കളെന്നും തെമ്മാടികളെന്നുമാണ് കുട്ടികള്‍ വിളിക്കുന്നത്.

ഇതാണ് ചെറുപ്രായക്കാരായ മുസ്ലിം കുട്ടികളെ മൊല്ലാക്കമാരും മതപണ്ഡിതരും പഠിപ്പിക്കുന്നത്. കുട്ടികളുടെ മനസ്സില്‍ ഇത്തരത്തിലുള്ള മതഭ്രാന്ത് ഉണരുന്നതില്‍ അഭിമാനം കൊള്ളുന്നവരാണ് ഈ കുട്ടികളുടെ മാതാപിതാക്കള്‍.

മറ്റൊരു വീഡിയോയില്‍ ബാപ്പ മകനോട് ബാബ്‌റി മസ്ജിദ് എവിടെയാണോ നിലനിന്നിരുന്നത് അവിടെ പുനസ്ഥാപിക്കും എന്ന് പറയുന്നതാണ് കാണിക്കുന്നത്. നമ്മുടെ ജീവിതകാലത്തില്‍ അതിന് സാധിച്ചില്ലെങ്കില്‍ അടുത്ത തലമുറ അത് നടപ്പാക്കുമെന്നും പറയുന്നത് കേള്‍ക്കാം. വര്‍ഷങ്ങള്‍ നീണ്ട കോടതി വാദങ്ങള്‍ക്ക് ശേഷമാണ് അയോധ്യ ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്തത്. അന്ന് കൃത്യമായ തെളിവുകളോ പുരാവസ്തുത്തെളിവുകളോ അവര്‍ക്ക് അനുകൂലമായി ഉണ്ടായിരുന്നില്ല.

മറ്റൊരു വീഡിയോയില്‍ സമസ്ത കേരള സുന്നി എഡ്യുക്കേഷന്‍ ബോര്‍ഡിന്റെ ഷാഫി സാദി കുമാരംപുത്തൂര്‍ കുട്ടികളെ ഉപദേശിക്കുന്നതിങ്ങിനെ: ‘ഇസ്ലാം വിട്ടുപോകുന്നവരെ കൊല്ലാന്‍ ഒരു മടിയും കാട്ടരുത്’. ദേശവിരുദ്ധവും ഹിന്ദുവിരുദ്ധവുമായ പ്രചാരണങ്ങള്‍ നടത്തുന്ന സംഘടനയാണ് സമസ്ത. സക്കീര്‍ നായിക്കിനെപ്പോലുള്ള തീവ്രവാദപ്രവാചകരുടെ പ്രസംഗങ്ങളും വീഡിയോകളും സമസ്ത പ്രചരിപ്പിക്കുന്നു.

ഇനിയൊരു വീഡിയോ എസ് ഡിപി ഐയുടെ ഭാവി രാഷ്‌ട്രീയ പരിപാടികളെക്കുറിച്ചുള്ളതാണ്. 2031ല്‍ കേരള നിയമസഭയില്‍ എത്തുമെന്ന് അവര്‍ പറയുന്നു. തീവ്രവാദസംഘടനയായതിനാല്‍ ഈ സംഘടനയെ ഇന്ത്യയില്‍ നിരോധിക്കാന്‍ ആലോചിച്ചുകൊണ്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. 2047ല്‍ പാര്‍ലമെന്റില്‍ എത്തുമെന്നും എസ് ഡിപി ഐ പ്രവചിക്കുന്നു.

 ഈ സംഘടനയില്‍പ്പെട്ടവര്‍ വലിയൊരുളവില്‍ സിപിഎമ്മില്‍ നുഴഞ്ഞുകയറിയിരിക്കുകയാണ്. ഇവര്‍ ഇ്‌പ്പോള്‍ പിന്തുടരുന്നത് ഒരു തരം പച്ചകമ്മ്യൂണിസമാണ്. കമ്മ്യൂണിസവും ഇസ്ലാമിക വര്‍ഗ്ഗീയതയും കൈകോര്‍ക്കുന്നതാണ് ഏറ്റവും വലിയ അപകടമെന്ന് തിരിച്ചറിയേണ്ടതുണ്ട്.

എന്തായാലും കേരളം ജിഹാദികളുടെ നാടായി മാറുകയാണ്. ഇവിടെ തീവ്രവാദികളുടെ സ്‌ളീപ്പിംഗ് സെല്ലാണെന്ന് മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ സേവനത്തല്‍ നിന്നും വിരമിക്കുന്ന വേളയില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ജനസംഖ്യയുടെ കാര്യത്തിലും ഇവര്‍ വന്‍തോതില്‍ വളരുകയാണ്. പ്രസവവാര്‍ഡുകളില്‍ ജനിക്കുന്ന 100ല്‍ 40 പേരും മുസ്ലിംകുട്ടികളാണ്. 2011ലെ ജനസംഖ്യാകണക്കെടുപ്പ് പ്രകാരം കേരളത്തിലെ മുസ്ലിം ജനസംഖ്യ 26 ശതമാനമായി.

കേരളത്തില്‍ നിന്നും 100 പേര്‍ ഐഎസ് ഐഎസില്‍ ചേര്‍ന്നുവെന്നത് പൊലീസ് തന്നെ സമ്മതിക്കുന്ന കാര്യമാണ്. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ പ്രധാന മാധ്യമങ്ങള്‍ ഒഴിവാക്കുകയാണ്. ജനസംഖ്യ നിയന്ത്രണവും ഒബിസി സംവരണം നിര്‍ത്തലാക്കുകയും മാത്രമാണ് ഇതിന് പോംവഴിയെന്ന് കരുതുന്നു.

Tags: ISISislamistssdpiAyodhyaJihadസമസ്തഐഎസ് സ്ലീപ്പിംഗ് സെല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

India

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

News

അയോധ്യക്കേസിൽ എഫ്‌ഐആർ ആയി,എട്ട് പേരുടെ പേരുകൾ ഉൾപ്പെടുത്തി

India

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

News

അയോദ്ധ്യയിലെ കാണിക്ക എണ്ണൽ: എസ്‌ഐടി പ്രാഥമിക റിപ്പോർട്ട് നൽകി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.