Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുസ്ലിം ലീഗില്‍ ആഭ്യന്തര കലഹം രൂക്ഷം; മുജാഹിദ്-സുന്നി പോര് കടുത്തു; കുഞ്ഞാലിക്കുട്ടിക്കെതിരേ പടയൊരുക്കം ശക്തം

മുജാഹിദ് വിഭാഗക്കാരനായ കെ.പി.എ. മജീദിന്റെ വളര്‍ച്ചയ്‌ക്ക് തടയിടുന്നത് പി.കെ. കുഞ്ഞാലിക്കുട്ടിയടക്കമുള്ള സുന്നി വിഭാഗക്കാരാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. കെ.പി.എ. മജീദ് തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിന് യോജിച്ചയാളല്ലെന്ന് കുഞ്ഞാലിക്കുട്ടിയും സംഘവും പ്രചരിപ്പിച്ചിരുന്നു. മുമ്പ് ഒന്നിലേറെ തവണ ലോക്‌സഭയിലേക്കും നിയമസഭയിലേക്കും മജീദ് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. അതിന് പിന്നില്‍ കുഞ്ഞാലിക്കുട്ടിയും സംഘവുമാണെന്ന ആരോപണം അന്ന് മുതല്‍ ശക്തമാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 9, 2021, 11:56 am IST
in Kerala

മലപ്പുറം: പാണക്കാട് കുടുംബാംഗത്തിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ പാര്‍ട്ടിക്കുള്ളിലെ ചെറിയൊരു അഭിപ്രായ വ്യത്യാസമായി നേതൃത്വം അവതരിപ്പിക്കുമ്പോഴും മുസ്ലിം ലീഗിനുള്ളിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. പാണക്കാട് തങ്ങളെ മുന്നില്‍നിര്‍ത്തി ലീഗിനെ ഭരിക്കുന്ന പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ വിമതവിഭാഗം പ്രതിഷേധം കടുപ്പിക്കുകയാണ്. മുഈന്‍ അലി തങ്ങളുടെ വിവാദ പ്രസ്താവന ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന നേതൃയോഗത്തില്‍ കെ.പി.എ. മജീദിന്റെ നേതൃത്വത്തിലുള്ള വിമതവിഭാഗം രൂക്ഷവിമര്‍ശനങ്ങളാണ് ഉന്നയിച്ചത്.

മുജാഹിദ് വിഭാഗക്കാരനായ കെ.പി.എ. മജീദിന്റെ വളര്‍ച്ചയ്‌ക്ക് തടയിടുന്നത് പി.കെ. കുഞ്ഞാലിക്കുട്ടിയടക്കമുള്ള സുന്നി വിഭാഗക്കാരാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. കെ.പി.എ. മജീദ് തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിന് യോജിച്ചയാളല്ലെന്ന് കുഞ്ഞാലിക്കുട്ടിയും സംഘവും പ്രചരിപ്പിച്ചിരുന്നു. മുമ്പ് ഒന്നിലേറെ തവണ ലോക്‌സഭയിലേക്കും നിയമസഭയിലേക്കും മജീദ് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. അതിന് പിന്നില്‍ കുഞ്ഞാലിക്കുട്ടിയും സംഘവുമാണെന്ന ആരോപണം അന്ന് മുതല്‍ ശക്തമാണ്. ഇത്തവണ തിരൂരങ്ങാടിയില്‍ കെ.പി.എ. മജീദിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം മുതല്‍ ചുക്കാന്‍ പിടിച്ചത് മുജാഹിദുകാരാണ്. മജീദ് വിജയിച്ചതോടെ കുഞ്ഞാലിക്കുട്ടി വിരുദ്ധര്‍ ഒന്നടങ്കം മജീദിനൊപ്പം ചേര്‍ന്നു. ഈ ചേരിതിരിവാണ് കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ പ്രകടമായത്. അധികാരമോഹിയായ കുഞ്ഞാലിക്കുട്ടിയെ ഒതുക്കാന്‍ തക്കംപാര്‍ത്തിരുന്ന യുവനേതാക്കള്‍ കൂടി ചേര്‍ന്നതോടെ വിരുദ്ധപക്ഷം കൂടുതല്‍ ശക്തരായി.

നേതൃയോഗത്തില്‍ കുഞ്ഞാലിക്കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ചത് കെ.പി.എ. മജീദായിരുന്നു. പി.എം.എ. സലാം മാത്രമാണ് കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ചത്. പ്രതിഷേധം ശക്തമായതോടെ എംഎല്‍എ സ്ഥാനവും പാര്‍ട്ടി പദവിയും ഒഴിയുമെന്ന് യോഗത്തില്‍ കുഞ്ഞാലിക്കുട്ടി ഭീഷണി മുഴക്കി. മുഈനലിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ മുഈന്‍ അലിക്ക് പാണക്കാട് കുടുംബം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതോടെ കുഞ്ഞാലിക്കുട്ടി പിടിവാശി ഉപേക്ഷിച്ചു. ലീഗിന്റെ പതിവ് രീതി പോലെ അവസാന തീരുമാനം പാണക്കാട് ഹൈദരലി തങ്ങള്‍ക്ക് വിട്ട് യോഗം പിരിഞ്ഞെങ്കിലും ഇരുപക്ഷവും അവകാശവാദങ്ങള്‍ തുടരുകയാണ്.

ഖേദപ്രകടനം നടത്തണമെന്നതടക്കമുള്ള ഉപാധികള്‍ അംഗീകരിച്ചതോടെയാണ് അച്ചടക്ക നടപടിയില്‍ നിന്ന് മുഈനലി തങ്ങളെ ഒഴിവാക്കിയതെന്നാണ് കുഞ്ഞാലിക്കുട്ടി പക്ഷത്തിന്റെ അവകാശവാദം. എന്നാല്‍ മുഈനലിയെ അനുകൂലിക്കുന്ന കെ.പി.എ. മജീദ് പക്ഷം ഇത് തള്ളുകയാണ്.

Tags: Muslim LeagueClashpk kunhalikutty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പുതിയ സര്‍ക്കാരില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത്

Kerala

എം.ബി. രാജേഷിനെ തോല്‍പിച്ച വി.ടി. ബല്‍റാമിനേക്കാള്‍ എന്ത് യോഗ്യതയാണ് പി.രാജീവിനെ തോല്‍പിച്ച അബ്ദുള്‍ ഗഫൂറിനുള്ളത്? ഇബ്രാഹിം കുഞ്ഞിന്റെ മകനെന്ന…

Kerala

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala

മന്ത്രിമാരുടെ വകുപ്പ് വിഭജന വിജ്ഞാപനം നീളുന്നു,ഫിഷറീസ് വേണമെന്ന് ലീഗ്, പറ്റില്ലെന്ന് കോണ്‍ഗ്രസ്

Kerala

കോഴിക്കോടിന് മന്ത്രിസ്ഥാനം നൽകാത്തതിനാൽ പ്രതിഷേധം, മുസ്‍ലിം ലീഗ് ഹൗസിന് മുമ്പിൽ കരിങ്കൊടിയും പോസ്റ്ററും

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.