Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പോലീസും സിപിഎമ്മും ഒത്തുകളിച്ചു; പ്രതിഷേധം കടുപ്പിച്ച് ഡോക്ടര്‍മാര്‍

പ്രതിയായ കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം. സി പ്രസാദിനേയും ലോക്കല്‍ കമ്മറ്റി സെക്രട്ടറിയേയും അറസ്റ്റ് ചെയ്യാതെ സിപി എം ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തിനനുസരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു പോലീസ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2021, 11:38 am IST
in Alappuzha

ആലപ്പുഴ: കൈനകരിയിലെ വാക്‌സിന്‍ വിതരണ കേന്ദ്രത്തില്‍ ഡോക്ടറെ മര്‍ദ്ദിച്ച പഞ്ചായത്ത് പ്രസിഡന്റിന് ജാമ്യം ലഭിക്കാന്‍ സിപിഎം നേതൃത്വവും പോലീസും ഒത്തുകളിച്ചതിനെതിരെ കടുത്ത പ്രതിഷേധവുമായി ഡോക്ടര്‍മാരുടെ സംഘടന രംഗത്ത്. ഡോക്ടര്‍മാര്‍ക്കെതിരെ സിപിഎമ്മുകാര്‍ ആക്രമണം നടത്തിയാല്‍ അറസ്റ്റും മറ്റും നടപടികളും എടുക്കാത്തത് പതിവാകുകയാണെന്നും മാവേലിക്കരയില്‍ പോലീസുകാരന്‍ ഡോക്ടറെ മര്‍ദ്ദിച്ചപ്പോഴും ഇതേ അവസ്ഥയില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കാനുള്ള പഴുതുകള്‍ ഉണ്ടാക്കുകയാണ് പോലീസ് ചെയ്‌തെതെന്നും ഡോക്ടര്‍മാര്‍ ആരോപിക്കുന്നു.  

വാക്‌സിന്‍ അനധികൃതമായി നല്‍കാത്തതിന്റെ പേരിലാണ് കൈനകരിയില്‍ ഡോക്ടറെ ആക്രമിച്ചത്. പ്രതിയായ കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം. സി പ്രസാദിനേയും ലോക്കല്‍ കമ്മറ്റി സെക്രട്ടറിയേയും അറസ്റ്റ് ചെയ്യാതെ സിപി എം ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തിനനുസരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു പോലീസ്. ഇവര്‍ക്ക് ഒളിച്ച് താമസിക്കുന്നതിനുള്ള സൗകര്യവും പാര്‍ട്ടി തന്നെ ഏര്‍പ്പെടുത്തി. പ്രസിഡന്റിന് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിനുള്ള വഴിയൊരുക്കുകയാണ് പോലീസ് എന്ന് ആക്രമണത്തിനിരയായ ഡോ. ശരത്ചന്ദ്രബോസ് നേരത്തെ ആരോപിച്ചിരുന്നു.  

ഇന്നലെ എം സി പ്രസാദിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതോടെ സി പി എം നടത്തിയ നീക്കം കൂടുതല്‍ വ്യക്തമാകുകയാണ്. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചതിനാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്. പ്രസിഡന്റ് അറസ്റ്റിലാകുന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വന്‍ തിരിച്ചടിയാണ്. പ്രത്യേകിച്ച് കോവിഡ് പ്രതിരോധ രംഗത്ത് സജീവമായി നില്‍ക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേര്‍ക്ക് പാര്‍ട്ടിയുടെ ജനപ്രതിനിധിയും നേതാവും ആക്രമണം നടത്തിയെന്നത് തന്നെ നേതൃത്വത്തെ അലോസരപ്പെടുത്തിയിരുന്നു.  

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലവും ഇപ്പോള്‍ ഭരണത്തുടര്‍ച്ചയിലും ഡോക്ടര്‍മാരുടെ സംഘടനയുടെ സമരങ്ങളെ പരാജയപ്പെടുത്താനുള്ള നീക്കമാണ് സര്‍ക്കാരില്‍ നിന്നും ഉണ്ടാകുന്നതെന്ന് പറയപ്പെടുന്നു. പലതവണ നിരവധി ആവശ്യങ്ങള്‍ക്കായി ഡോക്ടര്‍മാരുടെ സംഘടന നടത്തുന്ന ചെറുതും വലുതുമായ സമരങ്ങളില്‍ സര്‍ക്കാരില്‍ നിന്നും ചര്‍ച്ചയ്‌ക്ക് പോലും ക്ഷണിക്കാറില്ലെന്നതാണ് വാസ്തവം.

Tags: കലാപംdoctorstrikevaccination
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

Kerala

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

Kerala

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

Kerala

ആരോഗ്യ-ദേവസ്വം വകുപ്പുകളുടെ മന്ത്രി കെ മുരളീധരന്‍, എന്നാല്‍ ശബരിമല ഡ്യൂട്ടിയെ ചൊല്ലി തര്‍ക്കം, ഇതാണ് വകുപ്പുകളുടെ ഏകോപനമെന്ന് പരിഹസിച്ച് സി ഐ ടി യു

Kerala

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

പുതിയ വാര്‍ത്തകള്‍

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.