Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രളയം: അവസാനം സര്‍ക്കാര്‍ തുറന്നു സമ്മതിക്കുന്നു; ‘നാശനഷ്ടം കണക്കാക്കുന്നതു പിഴച്ചു; ധന സഹായ വിതരണം പാളി’

പ്രളയ സമയത്ത് കേന്ദ്രത്തില്‍ നിന്ന് വലിയതോതില്‍ സഹായം കിട്ടാനായി നാശനഷ്ടക്കണക്ക വലിയ തോതില്‍ പെരുപ്പിച്ച് പറഞ്ഞത് വിവാദമായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2021, 05:57 pm IST
in Kerala

തിരുവനന്തപുരം:   സംസ്ഥാനത്ത്   2018-ല്‍ ഉണ്ടായ പ്രളയത്തിന്റെ നാശ നഷ്ടം കണക്കാക്കുന്നതില്‍  പാളിച്ച പറ്റിയതായി സര്‍ക്കാര്‍ ഒടുവില്‍ സമ്മതിക്കുന്നു. ധന സഹായം വിതരണം ചെയ്യുന്നതു അവതാളത്തിലായതായി നിയമ സഭയില്‍ റവന്യൂ മന്ത്രിയുടെ കുമ്പസാരം. അനര്‍ഹരായ പലരും പണം കൈപ്പറ്റിയതായും 716 പേരെ തിരിച്ചറിഞ്ഞതായും സബ് മിഷനുള്ള മറുപടിയായി റവന്യൂ മന്ത്രി നിയമസഭയെ അറിയിച്ചു.

പ്രളയ സമയത്ത് കേന്ദ്രത്തില്‍ നിന്ന്  വലിയതോതില്‍ സഹായം കിട്ടാനായി നാശനഷ്ടക്കണക്ക വലിയ തോതില്‍ പെരുപ്പിച്ച് പറഞ്ഞത് വിവാദമായിരുന്നു. യാതൊരു അടിസ്ഥാനവുമില്ലാതെയാണ്  കണക്ക പറയുന്നതെന്ന ആരോപണം ശരിയെന്ന സമ്മതിക്കുകയാണ് റവന്യൂ മന്ത്രി.

പ്രളയത്തെ തുടര്‍ന്ന് രണ്ട് ദിവസത്തോളം വെള്ളം കെട്ടിനില്‍ക്കുകയും മണ്ണിടിച്ചില്‍ തുടങ്ങിയ കാരണങ്ങളാല്‍ വീട് വാസയോഗ്യം അല്ലാതാവുകയും ചെയ്തിട്ടുള്ള പ്രദേശങ്ങളിലെ ഓരോ കുടുംബത്തിനും ആശ്വാസ ധനസഹായമായി പതിനായിരം രൂപയും പ്രളയക്കെടുതികളാല്‍ പൂര്‍ണമായും വീട് തകര്‍ന്ന ഗുണഭോക്താക്കള്‍ക്ക് പരമാവധി നാലു ലക്ഷം രൂപയുമാണ് അനുവദിച്ചിരുന്നത്.

     കേന്ദ്ര ദുരന്ത നിവാരണ നിയമം  പ്രകാരം എല്ലാവര്‍ക്കും ഒരേ മാനദണ്ഡപ്രകാരം ദുരിതാ ശ്വാസം അനുവദിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ മിനിമം റിലീഫ് കോഡ് അംഗീകരിച്ചുകൊണ്ട്  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓവര്‍സിയര്‍/എഞ്ചിനീയര്‍ പ്രളയക്കെടുതികളില്‍ വീടുകള്‍ക്ക് ഉണ്ടായ നാശനഷ്ടം കണക്കാക്കണം. ഓരോ നാശനഷ്ടത്തോതിനും സംസ്ഥാന ദുരന്ത പ്രതികരണനിധിയില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും അനുവദിക്കേണ്ട തുക നിശ്ചയിച്ച്  അര്‍ഹരായവര്‍ക്ക് തുക വിതരണം ചെയ്യുവാനാണ് നിര്‍ദ്ദേശം നല്‍കിയിരുന്നത്.

എന്നാല്‍ പ്രസ്തുത നാശനഷ്ടത്തോത് കണക്കാക്കുന്നതിലും ഗുണഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നതിലുമുള്ള പിഴവ് മൂലവും അക്കൗണ്ട് നമ്പരില്‍ ഇരട്ടിപ്പ് വന്നതു കാരണവും തുക വിതരണം ചെയ്തതില്‍ ധാരാളം പിഴവ് വന്നതായി അന്വേഷണങ്ങളില്‍ സര്‍ക്കാരിന്റെ  ശ്രദ്ധയില്‍പെട്ടതായിട്ടാണ് മന്ത്ര ഇന്ന നിയമസഭയില്‍ പറയുന്നത്.

സര്‍ക്കാര്‍ ഖജനാവില്‍ നിന്നും  അധിക തുക ഗുണഭോക്താക്കള്‍ സ്വമേധയാ തിരിച്ചടയ്‌ക്കാത്തതിനാലാണ് ആയത് തിരിച്ചു പിടിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിരുന്നതായും കുറഞ്ഞു പേര്‍ തിരിച്ചടച്ചതായും റവന്യൂ മന്ത്രി പറഞ്ഞു.  

Tags: keralaflood
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

Gulf

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.