Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പുനരധിവാസ പാക്കേജ് ഉഷാര്‍; മടങ്ങിവരുന്നവര്‍ക്ക് ഫ്‌ളാറ്റുകളും റേഷനും മാസം 13,000 രൂപയും; സുരക്ഷിത കശ്മീരിലേക്ക് മനഃശാന്തിയോടെ പണ്ഡിറ്റുകള്‍

പ്രധാനമന്ത്രിയുടെ പുനരവധിവാസ പാക്കേജ് പ്രകാരം തൊഴില്‍ ലഭിച്ച നാലായിരത്തോളം ചെറുപ്പക്കാരായ പണ്ഡിറ്റുകള്‍ കശ്മീരിലേക്ക് മടങ്ങിയെത്തിക്കഴിഞ്ഞു. രണ്ടായിരത്തോളം പേര്‍ക്ക് വിവിധ സ്ഥലങ്ങളില്‍ ജോലി നല്‍കി. അവരും ഉടന്‍ മടങ്ങിയെത്തും. 26,684 ലേറെ യുവാക്കള്‍ മടങ്ങിവരാന്‍ സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. ഇവരെ ഘട്ടം ഘട്ടമായി തൊഴില്‍ നല്‍കി പുനരധിവസിപ്പിക്കും.

Janmabhumi Editorial Desk by Janmabhumi Editorial Desk
Aug 3, 2021, 09:46 am IST
in India
കശ്മീരില്‍ നിന്ന് പലായനം ചെയ്ത പണ്ഡിറ്റുകള്‍ നടത്തിയ പ്രതിഷേധം (ഫയല്‍ ചിത്രം)

കശ്മീരില്‍ നിന്ന് പലായനം ചെയ്ത പണ്ഡിറ്റുകള്‍ നടത്തിയ പ്രതിഷേധം (ഫയല്‍ ചിത്രം)

FacebookTwitterWhatsAppTelegramLinkedinEmail

ശ്രീനഗര്‍: അരക്ഷിതാവസ്ഥയുടെ നാളുകള്‍ പതുക്കെ പതുക്കെ മറയുന്നു. ശാന്തസുന്ദരമായ, സുരക്ഷിതമായ കശ്മീര്‍ കണ്‍മുന്‍പില്‍ തെളിഞ്ഞു തുടങ്ങി. ഭീകരപ്രവര്‍ത്തനം ശക്തമായ നാളുകളില്‍, വീടും സകല സ്വത്തുക്കളും ഉപേക്ഷിച്ച് ജീവന്‍ കൈയില്‍ പിടിച്ച് പലായനം ചെയ്ത പണ്ഡിറ്റുകള്‍ ഒറ്റയ്‌ക്കും കൂട്ടമായും ജന്മനാട്ടിലേക്ക് മടങ്ങിത്തുടങ്ങി.

പ്രധാനമന്ത്രിയുടെ പുനരവധിവാസ പാക്കേജ് പ്രകാരം തൊഴില്‍ ലഭിച്ച നാലായിരത്തോളം ചെറുപ്പക്കാരായ പണ്ഡിറ്റുകള്‍ കശ്മീരിലേക്ക് മടങ്ങിയെത്തിക്കഴിഞ്ഞു. രണ്ടായിരത്തോളം പേര്‍ക്ക് വിവിധ സ്ഥലങ്ങളില്‍ ജോലി നല്‍കി. അവരും ഉടന്‍ മടങ്ങിയെത്തും. 26,684 ലേറെ യുവാക്കള്‍ മടങ്ങിവരാന്‍ സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. ഇവരെ ഘട്ടം ഘട്ടമായി തൊഴില്‍ നല്‍കി പുനരധിവസിപ്പിക്കും.  

മടങ്ങിയെത്തുന്നവര്‍ക്ക് താമസിക്കാന്‍ റസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകളും ഒരുങ്ങുന്നുണ്ട്. ഇതിനകം ആറായിരത്തോളം വീടുകള്‍ പണിതു കഴിഞ്ഞു. ഇവയില്‍ കശ്മീരി പണ്ഡിറ്റുകള്‍, ദോഗ്ര ഹിന്ദുക്കള്‍ എന്നിവരുടെ തൊള്ളായിരത്തിലേറെ കുടുംബങ്ങളിലായി ആയിരം പേര്‍ താമസം തുടങ്ങി. സുരക്ഷാപ്രശ്‌നം മൂലം കശ്മീരില്‍ നിന്ന് പലായനം ചെയ്തവരില്‍ അരലക്ഷത്തോളം പേര്‍ പുനരധിവാസത്തിനുള്ള സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നാല്‍പ്പതിനായിരം കുടുംബങ്ങളും കശ്മീരിഹിന്ദു കുടുംബങ്ങളാണ്.

മടങ്ങിവരുന്നവരുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടികളും എടുത്തു തുടങ്ങി. ഭീകരര്‍ക്കെതിരായ സൈനിക നടപടികള്‍ ശക്തമാക്കിയും അവരെ ഉന്മൂലനം ചെയ്തും ഭീകരരെ പിന്തുണയ്‌ക്കുന്നവരെ അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചും നിരോധിത സംഘടനകളുടെ ആള്‍ക്കാര്‍ക്കെതിരെ കടുത്ത നടപടികളെടുത്തും ജമ്മുകശ്മീര്‍ ഭരണകൂടം മുന്നേറുകയാണ്. സൈന്യവും സുരക്ഷാ സേനകളും രാത്രികാല പട്രോളിങ്ങും ഉഷാറാക്കിയിട്ടുണ്ട്. രഹസ്യാന്വേഷണ ഏജന്‍സികളുടെ ഏകോപനവും മെച്ചപ്പെടുത്തി. ഇത്തരം നടപടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ലഫ്. ഗവര്‍ണ്ണര്‍ മനോജ് സിന്‍ഹയാണ്.

370-ാം വകുപ്പ് നീക്കിയത് കരുത്തു പകര്‍ന്നു

ജമ്മു കശ്മീരിലെ അന്തരീക്ഷം ക്രമേണ സുരക്ഷിതമാകാനും   പലായനം ചെയ്തവര്‍ക്ക് മടങ്ങിവരാന്‍ ആത്മവിശ്വാസം ലഭിക്കാനുമുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് 370-ാം വകുപ്പ് നീക്കിയത്. പുനരവധിവാസത്തിന്റെ ഭാഗമായി അഞ്ച് ജില്ലകളിലായി 35 ഏക്കര്‍ ഭൂമിയാണ് മടങ്ങിവരുന്നവര്‍ക്ക് ഫ്‌ളാറ്റുകള്‍ പണിയാന്‍ ഭരണകൂടം വിട്ടു നല്‍കിയത്. 2600 ഫ്‌ലാറ്റ് സമുച്ചയങ്ങളാണ് ഇവിടങ്ങളില്‍ നിര്‍മ്മിക്കുക. 80,000 കോടിയുടെ പുനരധിവാസ പാക്കേജാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതും.

എണ്‍പതുകളില്‍ ഇവിടെ നിന്ന് പലായനം ചെയ്ത മുഴുവന്‍ പണ്ഡിറ്റുകളെയും ദ്രോഗ്ര കുടുംബങ്ങളെയും അടുത്ത വര്‍ഷത്തോടെ സ്വന്തം നാട്ടില്‍ പുനരധിവസിപ്പിക്കുകയാണ് ലക്ഷ്യം. 920 കോടി ചെലവില്‍ ആറായിരം താത്ക്കാലിക വസതികളും ഒരുങ്ങുന്നുണ്ട്. കശ്മീരിലെ കുല്‍ഗാം, ബദ്ഗാം, ഗണ്ടേര്‍ബാല്‍, ഷോപ്പിയാന്‍, ബന്ദിപ്പോര, ബാരാമുള്ള, കുപ്‌വാര തുടങ്ങിയ ജില്ലകളിലാണ് ഇവ പണിയുന്നത്. സമീപകാലം വരെ ഭീകരപ്രവര്‍ത്തനം അതിശക്തമായി നടന്നിരുന്ന ജില്ലകളാണ് ഇവയില്‍ മിക്കവയും. ദല്‍ഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലും രാജ്യത്തിന്റെ മറ്റു പലഭാഗങ്ങളിലും താമസിക്കുന്ന, കശ്മീരിലേക്ക് മടങ്ങിവരാന്‍ സന്നദ്ധരായ കുടുംബങ്ങളെയാകും ഇവിടങ്ങളില്‍ താമസിപ്പിക്കുക, ലഫ്. ഗവര്‍ണ്ണര്‍ മനോജ് സിന്‍ഹ പറഞ്ഞു. ഓരോ കുടുംബത്തിനും മടങ്ങിവരാന്‍ സന്നദ്ധത അറിയിച്ച, 44,000 കുടുംബങ്ങള്‍ക്കും മാസം 13,000 രൂപ വീതം നല്‍കും. ഇവര്‍ക്ക് സൗജന്യ താമസം, സൗജന്യ റേഷന്‍ എന്നിവയും ഉറപ്പാക്കും.

Tags: കശ്മീരി പണ്ഡിതര്‍കശ്മീര്‍ വികസനംജമ്മു കശ്മീര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദി ഭരണത്തില്‍ ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടു; മനുഷ്യാവകാശങ്ങളും മികച്ചതായി; അഭിനന്ദനവുമായി ഷെഹ്‌ല റാഷിദ്

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

ജമ്മുകശ്മീരിലെ സോന്‍മാര്‍ഗില്‍ മേരി മാട്ടി മേരി ദേശ് എന്ന കാമ്പയിന്റെ ഭാഗമായി നടത്തിയ ഫ്രീഡം ഫൈറ്റേഴ്‌സ് എന്‍ക്ലേവില്‍ പങ്കെടുത്ത മുതിര്‍ന്ന സ്ത്രീകളുമായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സംസാരിക്കുന്നു
India

”കല്ലേറില്ല, കശ്മീര്‍ വികസന വഴിയില്‍” ഭീകരത ചിലര്‍ക്ക് കച്ചവടമായിരുന്നു, അത് പൂട്ടിപ്പോയി: മനോജ് സിന്‍ഹ

India

ശ്രീനഗറില്‍ മിഗ്29 യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രനെ വിന്യസിച്ച് ഇന്ത്യ; ലക്ഷ്യം അതിര്‍ത്തിയില്‍ പാകിസ്ഥാന്‍, ചൈന രാജ്യങ്ങളുടെ ഭീഷണി നേരിടാന്‍

India

സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ജമ്മുകശ്മീരില്‍ സുരക്ഷ ശക്തം; പഞ്ചാബില്‍ പാക് നുഴഞ്ഞുകയറ്റക്കാരനെ വധിച്ച് സുരക്ഷാ സേന

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ ആരോഗ്യരംഗം ഭീകരമായ തകർച്ചയിൽ; ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പ് : കെ.സുരേന്ദ്രൻ

കടുക് എണ്ണയും ഉലുവയും മുടിയിൽ പുരട്ടുമ്പോൾ എന്ത് സംഭവിക്കും? എന്തൊക്കെ ഗുണങ്ങളാണെന്നും അത് എങ്ങനെ ഉപയോഗിക്കാമെന്നും അറിയൂ

ആദ്യം കാരണ ഭൂതത്തിന്റെ ഷെഡ്യൂള്‍ സംഘടിപ്പിക്കുക ; ശേഷം പ്രവചനം നടത്തുക അപ്പോള്‍ കറക്റ്റാകും ; തത്സുകിയ്‌ക്ക് ഉപദേശവുമായി യുവരാജ് ഗോകുൽ

റെക്കോഡ് തുകയ്‌ക്ക് സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്; 26.80 ലക്ഷം ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തുക

ഇന്ത്യയും ട്രിനിഡാഡ് ആൻഡ് ടൊബാഗോയും തമ്മിലുള്ള ബന്ധം കുതിച്ചുയർന്നു ; ഒപ്പുവച്ചത് ആറ് സുപ്രധാന കരാറുകൾ

നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ

നീരജ് ചോപ്ര ക്ലാസിക്കിന് മുന്നോടിയായി ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ ലോകോത്തര ജാവലിന്‍ താരങ്ങളായ ജൂലിയസ് യെഗോ, തോമസ് റോളര്‍, നീരജ് ചോപ്ര, സച്ചിന്‍ യാദവ് എന്നിവര്‍

നീരജ് ചോപ്ര ക്ലാസിക്: ലോകോത്തര താരങ്ങള്‍ ബംഗളൂരുവില്‍

കെസിഎല്‍ താരലേലം ഇന്ന്; ലിസ്റ്റില്‍ 170 താരങ്ങള്‍, 15 പേരെ നിലനിര്‍ത്തി

ചൈനയ്‌ക്ക് വ്യക്തമായ സന്ദേശം; ദലൈലാമയുടെ പിറന്നാൾ ആഘോഷങ്ങളിൽ കേന്ദ്ര മന്ത്രി കിരൺ റിജിജുവും അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡുവും

പൂനെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ സിനിമ, ടെലിവിഷന്‍ കോഴ്‌സുകളില്‍ പ്രവേശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies