Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മാനദണ്ഡങ്ങള്‍ മറികടന്ന് ഇടുക്കി ജില്ലയില്‍ ബിഎഫ്ഒമാരുടെ സ്ഥലമാറ്റം

ഡിഎഫ്ഒ നാളെ വിരമിക്കാനിരിക്കെ നടത്തുന്ന സ്ഥലമാറ്റത്തിനെതിരെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ ഭിന്നാഭിപ്രായം ഉയരുന്നതായാണ് ലഭിക്കുന്ന വിവരം. അതേ സമയം ഡിഎഫ്ഒ റേഞ്ചിലേക്കാണ് മാറ്റുന്നതിന് അധികാരമുള്ള്. റേഞ്ച് ഓഫീസറാണ് ഏത് സ്റ്റേഷന്/ സെക്ഷനുകളിലേക്ക് ഇദ്ദേഹത്തെ നിയമിക്കുന്നതെന്ന് തീരുമാനിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2021, 10:48 am IST
in Idukki
ഈ മാസം 14ന് ഇറങ്ങിയ ബിഎഫ്ഒമാരുടെ സ്ഥലമാറ്റ ഉത്തരവ്

ഈ മാസം 14ന് ഇറങ്ങിയ ബിഎഫ്ഒമാരുടെ സ്ഥലമാറ്റ ഉത്തരവ്

ഇടുക്കി: സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ മറികടന്ന് ജില്ലയില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍(ബിഎഫ്ഒ)മാര്‍ക്ക് സ്ഥലമാറ്റം നല്‍കുന്നതായി പരാതി.  റേഞ്ച് ഓഫീസറുടെ അധികാരത്തില്‍ അടക്കം കടന്നുകയറിയാണ് ഇത്തരത്തില്‍ കഴിഞ്ഞ ദിവസം രണ്ട് ഉദ്യോഗസ്ഥര്‍ക്ക് നിയമന അധികാരി സ്ഥലമാറ്റം നല്‍കിയത്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റിലും വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് സ്ഥലമാറ്റത്തിന് അനുമതിയുള്ളത്. ഇതിന്റെ ഭാഗമായി ആദ്യം കരട് ട്രാന്‍സ്ഫര്‍ ഉത്തരവ് ഇറങ്ങും. ഇതില്‍ ആക്ഷേപമുള്ളവര്‍ക്ക് നിയമനാധികാരിക്ക് പരാതി നല്‍കാം. അതിന് ശേഷമാകും പ്രധാന ഉത്തരവ് ഇറങ്ങുക.  

ഇത്തരത്തില്‍ ഹൈറേഞ്ച് സര്‍ക്കിളില്‍പ്പെട്ട ജില്ലയിലെ മുഴുവന്‍ വനംവകുപ്പ് ഡിവിഷനുകളിലും ഫ്‌ളൈയിങ് സ്‌ക്വാഡ് പോലുള്ള ഇതര ഓഫീസുകളിലും വന്യജീവി വകുപ്പിലും ബിഎഫ്ഒമാരുടെ സ്ഥലമാറ്റത്തിന് അധികാരമുള്ളത് മൂന്നാര്‍ ഡിഎഫ്ഒയ്‌ക്ക് ആണ്. ഇദ്ദേഹം ഈ മാസം രണ്ടിന് ആണ് സ്ഥലമാറ്റത്തിന്റെ ആദ്യ കരട് പുറത്തിറക്കിയത്. പിന്നാലെ 14ന് 138 പേരുടെ സ്ഥലമാറ്റം സംബന്ധിച്ച അവസാന ഉത്തരവും പുറത്തിറക്കി.  പിന്നാലെയാണ് കഴിഞ്ഞ ദിവസം രഹസ്യമായി സ്ഥലമാറ്റം നടന്നത്. ഇതിന് പിന്നില്‍ രാഷ്‌ട്രീയ ഇടപെടല്‍ ഉണ്ടെന്ന ആക്ഷേപവും ശക്തമാണ്. അടിമാലി റേഞ്ചിലെ മുക്കുടം സെക്ഷനിലെ ഉദ്യോഗസ്ഥനെ ദേവികുളത്തെ ഉടുമ്പന്‍ചോല സെക്ഷനിലേക്ക് ആണ് മാറ്റിയത്. കുമളിയില്‍ നിന്ന് പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് മാറ്റമുണ്ടായിരുന്ന ഉദ്യോഗസ്ഥനെ ദേവികുളത്തെ ഉടുമ്പന്‍ചോല സെക്ഷനിലേക്കുമാണ് മാറ്റിയത്.  

അതേ സമയം ഡിഎഫ്ഒ നാളെ വിരമിക്കാനിരിക്കെ നടത്തുന്ന സ്ഥലമാറ്റത്തിനെതിരെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ ഭിന്നാഭിപ്രായം ഉയരുന്നതായാണ് ലഭിക്കുന്ന വിവരം. അതേ സമയം ഡിഎഫ്ഒ റേഞ്ചിലേക്കാണ് മാറ്റുന്നതിന് അധികാരമുള്ള്. റേഞ്ച് ഓഫീസറാണ് ഏത് സ്റ്റേഷന്/ സെക്ഷനുകളിലേക്ക് ഇദ്ദേഹത്തെ നിയമിക്കുന്നതെന്ന് തീരുമാനിക്കുന്നത്.  

എന്നാല്‍ ഇതെല്ലാം മറികടന്ന് നേരിട്ട് സെക്ഷനിലേക്ക് നിയമിക്കുകയാണ് നടന്നിരിക്കുന്നത്. ഉത്തരവിന്റെ വിശാദാംശങ്ങള്‍ പുറത്ത് വിട്ടിട്ടുമില്ല. എന്നാല്‍ ഉദ്യോഗസ്ഥര്‍ സ്ഥലമാറി പുതിയയിടത്ത് ജോയിന്‍ ചെയ്തപ്പോഴാണ് മറ്റുള്ളവര്‍ പോലും ഇക്കാര്യം അറിയുന്നത്. സാധാരണയായി നടക്കുന്ന സ്ഥലമാറ്റങ്ങളുടെ ഉത്തരവ് പരസ്യപ്പെടുത്തേണ്ടതാണെങ്കിലും ഇതിനും മേലുദ്യോഗസ്ഥര്‍ തയ്യാറിയിട്ടില്ലെന്നാണ് ഉയരുന്ന ആക്ഷേപം. അതേ സമയം ഡിഎഫ്ഒയ്‌ക്ക് അവശ്യ ഘട്ടങ്ങളില്‍ ഒരാളെ സ്ഥലം മാറ്റുന്നതിന് അധികാരമുണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ ജന്മഭൂമിയോട് പറഞ്ഞത്.  

Tags: transferidukkiBFO
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാഭ്യാസ വകുപ്പില്‍ തിരക്കിട്ട സ്ഥലംമാറ്റം

Kerala

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

Kerala

മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം തുടരുന്നു, പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പയും

Kerala

കൈക്കൂലി: പാലക്കാട്ടെ 15 ജി എസ്ടി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.