Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈസ് ചാന്‍സലറാകാനും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍: കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ചന്ദ്രബാബു കുടുങ്ങും.

ഉച്ചകഴിഞ്ഞ് ശുപാര്‍ശ നല്‍കി, വൈകുന്നേരം നിയമന ഉത്തരവ് ഇറങ്ങി.അടുത്ത പ്രവൃത്തി ദിവസം ചന്ദ്രബാബു ചുമതലയേറ്റു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2021, 07:24 am IST
in Kerala

തിരുവനന്തപുരം: ഇല്ലാത്ത യോഗ്യതകള്‍ വ്യാജമായി നിര്‍മ്മിച്ച് നിയമനം നേടിയെന്ന ആരോപണം നേരിടുന്ന കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ആര്‍ ചന്ദ്രബാബുവിന് എതിരായ പരാതി അടിയന്തിരമായി പരിശോധിച്ച് നടപടിയെടുക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് നിയമസഭയില്‍ ഉറപ്പു നല്‍കിയിരിക്കുകയാണ്.. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് സബ്മിഷനിലൂടെ വിഷയം നിയമസഭയില്‍ ഉന്നയിച്ചത്. വ്യാജ വിവരങ്ങള്‍ നല്‍കി സേര്‍ച്ച് കമ്മിറ്റിയെ കബളിപ്പിച്ച ചന്ദ്രബാബുവിന് അന്നു തന്നെ നിയമനം നല്‍കുകയായിരുന്നെന്ന് വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി. ഗൗരവവമായി പരിശോധിച്ച് അടിയന്തിരമായി തുടര്‍ നടപടി കൈക്കൊള്ളുമൊണ്് മന്ത്രി നിയമസഭയെ അറിയിച്ചത്.

തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലയിലെ പ്ലാനിങ് ആന്‍ഡ് മോണിറ്ററിങ് വകുപ്പ് മേധാവിയായിരുന്ന ചന്ദ്രബാബുവിനെ 2017 ലാണ് കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയി നിയമിക്കുന്നത്.ചീഫ് സെക്രട്ടറി കെ എം എബ്രഹാം അടങ്ങിയ സെലക്ഷന്‍ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നിയമനം. ബയോഡേറ്റയിലെ വിവരങ്ങള്‍ ശരിയാണോ എന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ അന്വേഷിക്കാതെ ഡോ.ചന്ദ്രബാബുവിനെ ശുപാര്‍ശ ചെയ്തു.കമ്മിറ്റി ഉച്ചകഴിഞ്ഞ് ശുപാര്‍ശ നല്‍കി, വൈകുന്നേരം നിയമന ഉത്തരവ് ഇറങ്ങി.അടുത്ത പ്രവൃത്തി ദിവസം ചന്ദ്രബാബു ചുമതലയേറ്റു.

യോഗ്യത തെളിയിക്കാന്‍ രേഖകള്‍ സമര്‍പ്പിക്കാത്ത അപേക്ഷകള്‍ സെലക്ഷന്‍ കമ്മിറ്റി പതിവായി നിരസിക്കാറുണ്ട്. ഇദ്ദേഹത്തിന്റെ കാര്യത്തില്‍ അതുസംഭവിച്ചില്ലെന്ന് മാത്രമല്ല, കൂടുതല്‍ പരിശോധനകളൊന്നും നടത്തിയയുമില്ല.യോഗ്യതകളുള്ള ഇരുപതിലധികം ആളുകള്‍ അപേക്ഷകരായുണ്ടായിരുന്നിട്ടും  കോയമ്പത്തൂര്‍ സ്വദേശിയായ ചന്ദ്രബാബുവിനെ നിയമിച്ചതില്‍ ദുരൂഹത ഉണ്ട്.

2013 മുതല്‍ 2018 വരെ ജപ്പാനിലെ ടോക്കിയോ സര്‍വകലാശാലയിലെ പ്രൊഫസര്‍. യുഎസ്എയിലെ ഡ്യൂക്ക് യൂണിവേഴ്സിറ്റി, കാലിഫോര്‍ണിയ സര്‍വകലാശാല, നോര്‍ത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ഫിലിപ്പൈന്‍സിലെ ഇന്റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ വിസിറ്റിംഗ് സയന്റിസ്റ്റ്.കശ്മീരിലെ ഷേര്‍ ഇ കശ്മീര്‍, മധുര കാമരാജ് സര്‍വകലാശാല, തിരുവനന്തപുരത്തെ ഐഐഎസ്ഇആര്‍ എന്നിവയുള്‍പ്പെടെ 11 സ്ഥാപനങ്ങളുമായി പങ്കാളിത്ത ഗവേഷണവും അക്കാദമിക് സഹകരണവും.കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ 10.8 കോടിയുടെ രണ്ട പദ്ധതികളില്‍ നടപ്പാക്കി. തുടങ്ങിയ കാര്യങ്ങള്‍ ബയോഡേറ്റയില്‍ പറയുന്നു.

38 വര്‍ഷത്തെ സേവനത്തില്‍ ചന്ദ്രബാബു വിദേശസര്‍വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസറോ ശാസ്ത്രജ്ഞനോ ആയിരുന്നില്ലെന്ന് തമിഴ്നാട് കാര്‍ഷിക സര്‍വകലാശാല വ്യക്തമാക്കി. പങ്കാളിത്ത ഗവേഷണമോ അക്കാദമിക് സഹകരണമോ ഇല്ലെന്ന് മധുരൈ കാമരാജ് സര്‍വകലാശാലയും തിരുവനന്തപുരത്തെ

ഐഐഎസ്ഇആര്‍ ഉള്‍പ്പെടെ ഉള്‍പ്പെടെ 11 സ്ഥാപനങ്ങള്‍ പറയുന്നു. നോര്‍ത്ത് കരോലിന അടക്കമുള്ള മൂന്ന് വിദേശ സര്‍വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസറായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ബയോഡാറ്റയിലുണ്ട്. എന്നാല്‍ സര്‍വ്വകലാശാലകളുടെ വിവരാവകാശ മറുപടി ഇത് തള്ളുന്നു. ഗവേഷണങ്ങള്‍ക്കായി 10.8 കോടി രൂപ കേന്ദ്ര സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോ ടെക്‌നോളജി അനുവദിച്ചതായി ചന്ദ്ര ബാബുവിന്റെ ബയോ ഡാറ്റയില്‍ പറയുന്നു. എന്നാല്‍ അത്തരത്തിലൊരു പദ്ധതിയും നിലവിലില്ലെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

Tags: കാര്‍ഷിക സര്‍വകലാശാല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

kau
Thrissur

‘സമ്പന്ന മാലിന്യം’ ഓണ്‍ലൈന്‍ കോഴ്‌സുമായി കാര്‍ഷിക സര്‍വ്വകലാശാല

ഒന്നാം സ്ഥാനം നേടിയ കേരളത്തില്‍ നിന്നുള്ള കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ക്ക് പുരസ്‌കാരം സമ്മാനിക്കുന്നു.
Kerala

കേരളത്തിലെ കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ക്ക് അംഗീകാരം

Kerala

കാര്‍ഷിക സര്‍വ്വകലാശാലാ വിസി തസ്തികയില്‍ ഒഴിവ്; സ്ഥിരനിയമനത്തിന് ചാന്‍സിലറും സര്‍ക്കാരും മുന്‍കൈ എടുക്കണമെന്ന് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘ്

Kerala

കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനം: അനശ്ചിതത്വം ചാന്‍സലര്‍ നീക്കി; അനാവശ്യ വിവാദങ്ങളുമായി ഇടത് സംഘടനകള്‍ വീണ്ടും രംഗത്ത്

Kerala

ആരോപണ വിധേയനെ കാര്‍ഷിക സര്‍വ്വകലാശാല വിസി ഇന്‍ ചാര്‍ജ് ആക്കാന്‍ നീക്കം; യുജിസി ചട്ടം പാലിക്കാതെയുള്ള നിയമനത്തില്‍ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.