Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഒരു മാസത്തിനിടെ ഇടുക്കിയില്‍ ആത്മഹത്യ ചെയ്തത് നാല് കുട്ടികള്‍, സുരക്ഷിതം എന്നു വിശ്വസിക്കുന്ന വീടുകളില്‍പ്പോലും കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നു

സഹോദരങ്ങളുമായി ടെലിവിഷന്‍ കാണുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് തൊടുപുഴ മണക്കാട് കുന്നത്തുപ്പാറ കൃഷ്ണനിവാസില്‍ സുദീപ്കുമാര്‍-ലക്ഷ്മി ദമ്പതികളുടെ മൂത്ത മകള്‍ നിവേദിത(11) വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2021, 10:48 am IST
in Idukki

കട്ടപ്പന: ഒരു മാസത്തിനിടെ ഇടുക്കിയില്‍ ആത്മഹത്യ ചെയ്തത് നാല് കുട്ടികള്‍. ഗെയ്‌മിനടിമപ്പെട്ടും വീടുകളിലെ പ്രശ്നങ്ങള്‍ മൂലവുമാണ് ഇവയിലധികവും. ഈ മാസാദ്യത്തില്‍ കട്ടപ്പന കല്യാണത്തണ്ട് സ്വദേശിയായ ഗര്‍ഷോം(14) ആത്മഹത്യചെയ്തത് ഗെയിമിനടിമപ്പെട്ടായിരുന്നു. മാതാപിതാക്കളറിയാതെ വലിയ തുക റീചാര്‍ജ് ചെയ്യുകയും ഇത് ചോദ്യംചെയ്തതോടെ കുട്ടി തൂങ്ങിമരിക്കുകയും ചെയ്തു.

നാലാം തീയതിയാണ് മുരിക്കാശേരിയില്‍ പൂമാംകണ്ടം പാറസിറ്റി വെട്ടിമലയില്‍ സന്തോഷിന്റെയും ഷീബയുടെയും പത്താം ക്ലാസുകാരിയായ മകള്‍ സോനയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരനുമായുണ്ടായ വഴക്കിനെ തുടര്‍ന്നായിരുന്നു ആത്മഹത്യ. ഇതില്‍ അന്വേഷണം എങ്ങുമെത്തിയില്ല.

സഹോദരങ്ങളുമായി ടെലിവിഷന്‍ കാണുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് തൊടുപുഴ മണക്കാട് കുന്നത്തുപ്പാറ കൃഷ്ണനിവാസില്‍ സുദീപ്കുമാര്‍-ലക്ഷ്മി ദമ്പതികളുടെ മൂത്ത മകള്‍ നിവേദിത(11) വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.  

ഈ പട്ടികയിലെ അവസാനത്തെ കുട്ടി ഇന്നലെ കട്ടപ്പന കുന്തളം പാറയില്‍ ആത്മഹത്യ ചെയ്ത പരിക്കാനിവിള സുരേഷിന്റെ മകള്‍ ശാലു (14) ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ ഡിവൈഎഫ്ഐക്കാരന്‍ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയിട്ടും ദിവസങ്ങള്‍ കഴിയുന്നതേയുള്ളു.

കുട്ടികള്‍ കഴിഞ്ഞ ലോക്ഡൗണ്‍ മുതല്‍ വീടുകളില്‍ ഏകാന്തത അനുഭവിക്കുകയാണെന്നതാണ് വിദഗ്ദര്‍ പറയുന്ന കാരണങ്ങളിലൊന്ന്. ഏകാന്തത വിദ്യാര്‍ത്ഥികളുടെ മാനസിക നിലയെ ബാധിക്കുന്നുണ്ടോയെന്ന പരിശോധിക്കേണ്ടത് രക്ഷിതാക്കളും അധ്യാപകരുമാണെങ്കിലും പലപ്പോഴും അവര്‍ക്ക് അത് സാധ്യമാകുന്നില്ലെന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സുരക്ഷിതം എന്നു വിശ്വസിക്കുന്ന വീടുകളില്‍പ്പോലും കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നത് ഏറെ ആശങ്ക ഉണര്‍ത്തുന്നതാണ്.

ചൈല്‍ഡ് ലൈനും ഇക്കാര്യത്തില്‍ പരാജയമാണ്. ഇടുക്കിയിലെ കുട്ടികളില്‍ കൂടിവരുന്ന ആത്മഹത്യ പ്രവണതയെ കുറിച്ച് പഠിക്കാനോ വിഷാദരോഗത്തിനടിമയായവരെ കണ്ടെത്താനോ അധികൃതര്‍ തയ്യാറാകുന്നില്ല.

കുട്ടികള്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ പറയാന്‍ ആളില്ലാത്തതും അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ ആരും തയ്യാറാകാത്തതുമാണ് പല ആത്മഹത്യകള്‍ക്കും പിന്നില്‍. ഇത് കണ്ടെത്താനും പരിഹാരം നിര്‍ദേശിക്കാനും സര്‍ക്കാര്‍ തലത്തിലുള്ള സംവിധാനങ്ങള്‍ ഫലവത്താകാത്തതാണ് ആത്മഹത്യകള്‍ കൂടാന്‍ കാരണമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

കേരളാ പോലീസിന്റെ നേതൃത്വത്തിലുള്ള കൗണ്‍സിലിങും സ്റ്റുഡന്റ് കേഡറ്റിന്റെ നേതൃത്വത്തിലുള്ള ‘ചിരി’ കൗണ്‍സിലിങ് പ്രോഗ്രാമും വനിതാ ശിശുക്ഷേമ വിഭാഗത്തിന് കീഴില്‍ നേതൃത്വത്തില്‍ ആശാവര്‍ക്കര്‍മാരെയും അംഗന്‍വാടി അദ്ധ്യാപകരേയും ഉള്‍പ്പെടുത്തി പ്രത്യേക കൗണ്‍സിലിങ്ങും നടത്തി വരുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥ വിശദീകരണമെങ്കിലും ഇവയൊന്നും വിദ്യാര്‍ത്ഥികളുടെ പ്രശ്നപരിഹാരത്തിലേക്കെത്തുന്നില്ല.

കുട്ടികള്‍ ജീവിത ക്ലേശമറിഞ്ഞ് വളരണം

ചെറുപ്പം മുതല്‍ വീട്ടിലെ സാഹചര്യങ്ങള്‍ അറിഞ്ഞ് കുട്ടികളെ വളര്‍ത്തണം. സമീപകാലത്തായി കുട്ടികളുടെ ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്യുന്നത് കുറഞ്ഞിരുന്നു. എന്നാല്‍ സാഹചര്യമിപ്പോള്‍ വീണ്ടും മാറി വരികയാണ്. കുടുംബത്തിലെ ക്ലേശങ്ങളറിയിച്ച് വേണം കുട്ടികളെ വളര്‍ത്താന്‍. എങ്കില്‍ മാത്രമെ കൂടുതല്‍ ഉത്തരവാദിത്വബോധമുള്ളവരായി അവര്‍ വളരൂ. അണുകുടുംബമായതോടെ ചെറിയ തോല്‍വി പോലും കുട്ടികള്‍ക്ക് താങ്ങാനാകുന്നില്ല. കുട്ടികള്‍ എല്ലാം പ്രതിസന്ധികളും സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റില്‍ കാണാന്‍ പഠിക്കണം. തോല്‍വി ജീവിതത്തിന്റെ ചവിട്ടിപടിയാണെന്ന് തിരിച്ചറിയണം.

ജോസഫ് അഗസ്റ്റിന്‍, ചെയര്‍മാന്‍, ജില്ലാ ശിശുക്ഷേമ സമിതി

Tags: suicidechildrenidukkicovidലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷെഹനയുടേത് ആത്മഹത്യയെന്ന് പൊലീസ്, ആണ്‍സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും

Kerala

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങിയ; യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

India

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.