Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അധികൃതര്‍ അവഗണിച്ചു; ദേശീയ ഹോക്കി താരം ജീവിക്കാനായി ഓട്ടോറിക്ഷ ഓടിക്കുന്നു

കോട്ടയം ജില്ലയിലെ പാലായില്‍ വലവൂരെന്ന ഗ്രാമത്തില്‍ നിന്ന് ഇന്ത്യന്‍ ഹോക്കി ടീമില്‍ ഇടം പിടിക്കുകയും ഇന്ത്യാ-ഫ്രാന്‍സ് മത്സരത്തില്‍ കളിക്കുകയും ചെയ്ത ഒഴുകയില്‍ നിധീഷ്, സര്‍ക്കാരും അധികൃതരും തഴഞ്ഞപ്പോള്‍ ജീവിക്കാനായി ഇന്ന് ഓട്ടോറിക്ഷാ ഡ്രൈവറുടെ വേഷം അണിഞ്ഞിരിക്കുന്നു. 1998ല്‍ ജി.വി രാജാ സ്‌കൂളിലെത്തിയതും കോച്ചായ രവിയുടെ നിര്‍ദേശപ്രകാരം അത്ലറ്റിക്‌സില്‍ നിന്ന് ഹോക്കിയിലേക്ക് തിരിഞ്ഞതും വിധിയുടെ കളിയെന്നാണ് നിധീഷ് പറയുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 21, 2021, 11:30 am IST
in Kerala

കോട്ടയം: ഇന്ത്യന്‍ ഹോക്കി ടീമിന്റെ കരുത്തായി മലയാളിതാരം പി.ആര്‍. ശ്രീജേഷ് ഉയര്‍ന്നപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന ഒരു ദേശീയ മത്സരത്തിന്റെ ഓര്‍മ്മയിലാണ് നിധീഷ് കരുണന്‍.

കോട്ടയം ജില്ലയിലെ പാലായില്‍ വലവൂരെന്ന ഗ്രാമത്തില്‍ നിന്ന് ഇന്ത്യന്‍ ഹോക്കി ടീമില്‍ ഇടം പിടിക്കുകയും ഇന്ത്യാ-ഫ്രാന്‍സ് മത്സരത്തില്‍ കളിക്കുകയും ചെയ്ത ഒഴുകയില്‍ നിധീഷ്, സര്‍ക്കാരും അധികൃതരും തഴഞ്ഞപ്പോള്‍ ജീവിക്കാനായി ഇന്ന് ഓട്ടോറിക്ഷാ ഡ്രൈവറുടെ വേഷം അണിഞ്ഞിരിക്കുന്നു. 1998ല്‍ ജി.വി രാജാ സ്‌കൂളിലെത്തിയതും കോച്ചായ രവിയുടെ നിര്‍ദേശപ്രകാരം അത്ലറ്റിക്‌സില്‍ നിന്ന് ഹോക്കിയിലേക്ക് തിരിഞ്ഞതും വിധിയുടെ കളിയെന്നാണ് നിധീഷ് പറയുന്നത്.  

അവിടെ നിന്ന് മാന്ത്രിക വടിയുമായി അടുത്തവര്‍ഷം തന്നെ സബ് ജൂനിയര്‍ വിഭാഗത്തില്‍ ദേശീയ മത്സരത്തില്‍ കളിച്ചു. അന്നുപയോഗിച്ച ജേഴ്‌സി നിധീഷ് ഇന്നും സൂക്ഷിക്കുന്നുണ്ട്. പിന്നീട്  കേരളത്തിനു വേണ്ടിയും രാജ്യത്തിനു വേണ്ടിയും പലയിടത്തും മത്സരിച്ചു. കേരളത്തിന്റെ ജൂനിയര്‍, സീനിയര്‍ ടീം ക്യാപ്റ്റനായിരുന്നു നിധീഷ്. വളരെ യാദൃശ്ചികമായി പൂനയില്‍ വച്ച് നിധീഷിന്റെ പ്രകടനം കണ്ട എയര്‍ ഇന്ത്യാ നാഷണല്‍ ഹോക്കി അക്കാദമി കോച്ചായ രുമേഷ് പട്ടാനിയ വഴി എയര്‍ ഇന്ത്യാ ടീമിലെത്തിയ ഈ കോട്ടയംകാരന്റെ വിജയം നാട്ടുകാര്‍ പോലുമറിഞ്ഞിട്ടുണ്ടായിരുന്നില്ല.  

ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലെ പഠനത്തിനൊപ്പം കളിയും മുന്നോട്ട് കൊണ്ടുപോകുമ്പോഴാണ് ഹൈദരാബാദില്‍ വച്ച് ഇന്ത്യാ-ഫ്രാന്‍സ് മത്സരത്തില്‍ കളിക്കുന്നത്. ആ സമയത്ത് മുന്നേറ്റത്തിന്റെ പാതയില്‍ കരിനിഴല്‍ വീഴ്‌ത്തി അടുത്ത സുഹൃത്ത് വിട പറഞ്ഞു. ഈ മരണം തീര്‍ത്ത ആഘാതത്തില്‍ തളര്‍ന്ന് നാട്ടിലെത്തുകയും പിന്നീടുള്ള പഠനം കൊല്ലത്തെ ഫാത്തിമാ കോളേജിലാക്കുകയും ചെയ്തു. സീനിയര്‍ നാഷണലില്‍ കേരള യൂണിവേഴ്‌സിറ്റി ക്യാപ്റ്റന്‍ ആയിരുന്ന നിധീഷ് പഠനം പൂര്‍ത്തിയാക്കിയ ശേഷം 2015ലും 2017ലും കേരള ജൂനിയര്‍ ടീമിന്റെ കോച്ചും സെലക്ടറുമായി.  

കളിക്കളത്തില്‍ കൂടെ കളിച്ചവരും കളി പഠിപ്പിച്ച് വിജയിപ്പിച്ചവരും സര്‍ക്കാര്‍ ജോലികളിലെത്തിയിട്ടും ഈ ദേശീയതാരത്തിന് ഒരു സ്ഥിരവരുമാനത്തിനുള്ള അവസരം കൈവന്നില്ല. ഇപ്പോള്‍ ഉപജീവനത്തിനായി ഓട്ടോ ഓടിക്കുന്നതിനൊപ്പം ബേക്കറിയും നടത്തുന്നുണ്ട്. പല വാതിലുകളില്‍ മുട്ടിയിട്ടും അവസാന നിമിഷം തഴയപ്പെട്ട് പലര്‍ക്കും വേണ്ടി വഴിമാറേണ്ടി വന്ന ഈ താരത്തെ പോലെ നാളെയും പലരും ഉണ്ടായേക്കാം. കാരണം മാനദണ്ഡങ്ങളില്‍ ഭൂരിഭാഗവും അത്ലറ്റുകള്‍ക്കായി മാറ്റിയെഴുതപ്പെട്ടവയാണ്. ഗെയിംസിന് അര്‍ഹിക്കുന്ന പരിഗണനകളില്ലെന്നും നിധീഷ് പറയുന്നു. കളിക്കളം നല്‍കിയ ട്രോഫികളും നിറം മങ്ങാത്ത ജേഴ്‌സികളും മാത്രമാണ് നിധീഷിന് ബാക്കിയുള്ളത്. കുടുംബ ഭദ്രതയ്‌ക്ക് സഹായകമായ ഒരു ജോലിയാണ് ഇന്നും നിധീഷിന്റെ സ്വപ്‌നം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

Kerala

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

India

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

Kerala

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.