Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ന്യൂസ് ക്ലിക്ക് ചൈനയില്‍ നിന്നും പണം വാങ്ങി; ഇന്ത്യയെയും മോദിയെയും അപകീര്‍ത്തിപ്പെടുത്താന്‍ ടൂള്‍കിറ്റ് ഉണ്ടാക്കി: ബിജെപി വക്താവ് സമ്പിത് പത്ര

ന്യൂസ് ക്ലിക്ക് എന്ന ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടല്‍ ചൈനയില്‍ നിന്നും പണം വാങ്ങിയതായി ബിജെപി വക്താവ് സമ്പിത് പത്ര. ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും സമ്പിത് പത്ര ആരോപിച്ചു. 'ഇന്ത്യയില്‍ അസ്വാരസ്യം വിതയ്‌ക്കാനുള്ള ഗൂഢ അജണ്ട ന്യൂസ് ക്ലിക്കിനുണ്ടായിരുന്നു. അതിന് പിന്നീല്‍ ഒരു വിദേശശക്തിയുടെ കരങ്ങളുണ്ട്. അത് ചൈനയാണ്. ഒരു അന്താരാഷ്‌ട്ര ടൂള്‍കിറ്റിന്റെ ഭാഗമാണിത്,' സമ്പിത് പത്ര പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2021, 10:43 am IST
in India

ന്യൂദല്‍ഹി: ന്യൂസ് ക്ലിക്ക് എന്ന ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടല്‍ ചൈനയില്‍ നിന്നും പണം വാങ്ങിയതായി ബിജെപി വക്താവ് സമ്പിത് പത്ര. ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും സമ്പിത് പത്ര ആരോപിച്ചു.

‘ഇന്ത്യയില്‍ അസ്വാരസ്യം വിതയ്‌ക്കാനുള്ള ഗൂഢ അജണ്ട ന്യൂസ് ക്ലിക്കിനുണ്ടായിരുന്നു. അതിന് പിന്നീല്‍ ഒരു വിദേശശക്തിയുടെ കരങ്ങളുണ്ട്. അത് ചൈനയാണ്.  ഒരു അന്താരാഷ്‌ട്ര ടൂള്‍കിറ്റിന്റെ ഭാഗമാണിത്,’ സമ്പിത് പത്ര പറഞ്ഞു.

‘ഇപ്പോള്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പണം വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നത്തില്‍ ന്യൂസ് ക്ലിക്ക് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലാണ്. മാധ്യമത്തിന്റെ കുപ്പായമണിഞ്ഞ് ചില പ്രതിപക്ഷപാര്‍ട്ടികളുടെ അന്താരാഷ്‌ട്ര നേതാക്കളുമായി ചേര്‍ന്ന് രാജ്യത്ത് അസ്വസ്ഥത വിതയ്‌ക്കുകയാണ് ന്യൂസ് ക്ലിക്കിന്റെ ലക്ഷ്യം. ഇന്ത്യയില്‍ ആഭ്യന്തരകലാപമുണ്ടാക്കുക എന്ന ഒരു അന്താരാഷ്‌ട്ര ടൂള്‍കിറ്റിന്റെ ഭാഗമാണിത്’ – സമ്പിത് പത്ര പറഞ്ഞു.

രണ്ട് വിദേശക്കമ്പനികളാണ് ന്യൂസ് ക്ലിക്കില്‍ പണം നിക്ഷേപിച്ചത്. ഏകദേശം 9.59 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. കമ്പനിയുടെ യഥാര്‍ത്ഥ ഓഹരിവില പത്ത് രൂപയായിരുന്നുവെങ്കിലും പിന്നീട് ആ വില പതിന്മടങ്ങ് പെരുപ്പിച്ച് കാണിച്ച് വിദേശ നിക്ഷേപത്തിനുള്ള മികച്ച അവസരമെന്ന നിലയില്‍ ന്യൂസ് ക്ലിക്കിനെ അവതരിപ്പിക്കുകയായിരുന്നു. മറ്റ് ചില വെബ്‌സൈറ്റുകളില്‍ നിന്നും ന്യൂസ് ക്ലിക്കിന് പണം ലഭിച്ചിരുന്നു.

‘ഗൗതം നവ്‌ലാഖ, ബപ്പ ആദിത്യ സിന്‍ഹ, ജോസഫ് രാജ് എന്നിവര്‍ക്ക് ഇന്ത്യയില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ന്യൂസ് ക്ലിക്ക്  പണം നല്‍കിയിരുന്നു. പ്രധാനമായും ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുക, മോദിയെ അപമാനിക്കുക എന്നിവയായിരുന്നു പണം നല്‍കിയതിന് പിന്നിലെ ലക്ഷ്യങ്ങള്‍. എല്‍ഗര്‍ പരിഷത്ത് കേസില്‍ പ്രതിയായ നവ്‌ലാഖയ്‌ക്ക് ന്യൂസ് ക്ലിക്ക് 21 ലക്ഷം നല്‍കി. ബപ്പ ആദിത്യ സിന്‍ഹയ്‌ക്ക് 52 ലക്ഷവും രാജിന് വലിയൊരു തുകയും നല്‍കി. ന്യൂസ് ക്ലിക്കിന്റെ ഓഹരിയുടമ കൂടിയായ സിന്‍ഹ സിപി ഐയുടെ ഐടി ഉദ്യോഗസ്ഥനാണ്. ‘- അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള പണം നല്‍കിയത് ചൈനയാണെന്നത് വലിയ പ്രശ്‌നമാണ്. മാത്രവുമല്ല, ചൈനയില്‍ നിന്നെത്തിയ പണം ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചു എന്നത് അതിനേക്കാള്‍ ഗുരുതരമായ കുറ്റമാണ്- സമ്പിത് പത്ര പറഞ്ഞു.

ന്യൂസ് ക്ലിക്കിന് 2018നും 2021നും ഇടയ്‌ക്ക് വിദേശത്ത് നിന്നും ലഭിച്ച 38 കോടി രൂപ നല്‍കിയത് നെവില്ലെ റോയ് സിംഘം എന്ന വ്യക്തിയാണ്. ഇദ്ദേഹം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തിയാണ്. സേവനങ്ങള്‍ നല്‍കിയെന്നതിന്റെ പേരിലാണ് ഇത്രയും തുക ന്യൂസ് ക്ലിക്കിന് നല്‍കിയിരിക്കുന്നത്. ദല്‍ഹിയിലെ സെയ്തുലജബ് പ്രദേശത്തെ ന്യൂസ് ക്ലിക്ക് ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. ചീഫ് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്തയുടെയും പ്രഞ്ജാളിന്റെയും വീടുകളിലും റെയ്ഡ് നടത്തിയിരുന്നു.

Tags: ബിജെപി ദേശീയ വക്താവ് സമ്പിത് പാത്രസമ്പിത് പാത്രബപ്പ ആദിത്യ സിന്‍ഹജോസഫ് രാജ്Defame IndiachinaDefame Modiഅന്താരാഷ്ട്രഅന്താരാഷ്ട്ര ടൂള്‍കിറ്റ്ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിഗൗതം നവ്‌ലാഖന്യൂസ് ക്ലിക്ക്നെവില്ലെ റോയ് സിംഘംനാണക്കേട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

India

അമേരിക്കയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന

World

ചൈനീസ് സിസിടിവി ക്യാമറകൾ ഉപയോഗിച്ച് ഇന്ത്യൻ സൈന്യത്തിന്റെ രഹസ്യങ്ങൾ ചോർത്തുന്നു : നേതൃത്വം കൊടുക്കുന്നത് ഐഎസ്ഐ ക്യാപ്റ്റൻ റാണ 

World

ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ 50% തീരുവ ചുമത്തും ; ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

World

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

പുതിയ വാര്‍ത്തകള്‍

കൊഞ്ചും സ്വരരാഗിണി

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

സദയം ബോചെ അവാര്‍ഡ് എം. ശിവന്

വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരും; വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡില്‍; സര്‍ചാര്‍ജും കൂടും

വനിതാ സംവരണം: കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും എതിരെ ജനവികാരമുണര്‍ത്താന്‍ ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.