Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഫ്ഗാന്‍-ഇന്ത്യ സൗഹൃദത്തിന്റെ പ്രതീകമായ സല്‍മ അണക്കെട്ടിനുനേരെ താലിബാന്റെ മോര്‍ട്ടാര്‍ ആക്രമണം; തകര്‍ന്നാല്‍ എട്ടുജില്ലകള്‍ അപകടത്തിലാകും

2016 ജൂണില്‍ പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ഹെറത് പ്രവിശ്യയിലെ ചിസ്ത്-ഇ-ഷെരീഫില്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘനിയുമായി ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അഫ്ഗാന്‍-ഇന്ത്യ സൗഹൃദ അണക്കെട്ട്(സല്‍മ ഡാം) ഉദ്ഘാടനം ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2021, 07:17 pm IST
in World

ന്യൂദല്‍ഹി: വൈദ്യുതി ഉത്പാദിപ്പിക്കാനും ജലസേചനത്തിനുമായി ഉപയോഗിക്കുന്ന അഫ്ഗാനിസ്ഥാനിലെ ഹെറത് പ്രവിശ്യയിലെ ചെഷ്ത് ജില്ലയിലുള്ള സല്‍മ അണക്കെട്ടിനുനേരെ താലിബാന്‍ ഭീകരര്‍ മോര്‍ട്ടാര്‍ ആക്രമണം നടത്തി. 2016 ജൂണില്‍ പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ഹെറത് പ്രവിശ്യയിലെ ചിസ്ത്-ഇ-ഷെരീഫില്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘനിയുമായി ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അഫ്ഗാന്‍-ഇന്ത്യ സൗഹൃദ അണക്കെട്ട്(സല്‍മ ഡാം) ഉദ്ഘാടനം ചെയ്തത്. താലിബാന്റെ നിരന്തര ആക്രമണങ്ങള്‍മൂലം മഹാവിപത്തുണ്ടാകുമെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്നതായി അഫ്ഗാന്‍ ദേശീയ ജല അതോറിറ്റി അറിയിച്ചു. ഭീകരര്‍ തുടരെ റോക്കറ്റുകള്‍ തൊടുത്താല്‍ അണക്കെട്ട് തകരുമെന്ന് അതോറിറ്റി പറയുന്നു. 

ചില റോക്കറ്റുകള്‍ അണക്കെട്ടിന് സമീപം വീണതായും കൂട്ടിച്ചേര്‍ത്തതായി അഫ്ഗാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹെറത് പ്രവിശ്യയിലെ എട്ട് ജില്ലകളിലുള്ള ജീവിതങ്ങളും ജീവനുകളും അണക്കെട്ടിനെ ആശ്രയിച്ചാണ് കഴിയുന്നത്. സല്‍മ അണക്കെട്ടിന് കേടുപാടുകള്‍ പറ്റിയാല്‍ ഒരുപാട് അഫ്ഗാന്‍ പൗരന്‍മാര്‍ക്ക് നഷ്ടങ്ങളുണ്ടാകും. അണക്കെട്ടിന് നേരെയുള്ള താലിബാന്റെ റോക്കറ്റ് ആക്രമണം നിര്‍ത്തണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. അണക്കെട്ട് ദേശീയ സ്വത്താണെന്നും യുദ്ധത്തില്‍ കേടുപാടുകളുണ്ടാകരുതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. അണക്കെട്ടിനെതിരായ ഏത് ആക്രമണത്തെയും പ്രതിരോധിക്കണമെന്നും സുരക്ഷയൊരുക്കണമെന്നും ഏജന്‍സി ആവശ്യപ്പെടുന്നു. 

എന്നാല്‍ ആക്രമണത്തില്‍ പങ്കില്ലെന്ന് താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് അവകാശപ്പെട്ടു. സല്‍മ അണക്കെട്ടിനെതിരെ വെടിയുതിര്‍ത്തിട്ടില്ലെന്ന് ഇയാള്‍ പറയുന്നു. കമല്‍ ഖാന്‍ അണക്കെട്ടിന്റെ സംരക്ഷണം ഇപ്പോള്‍ താലിബാന്റെ കൈകളിലെന്നുമാണ് സബിഹുള്ള മുജാഹിദിന്റെ വാദം. ചെഷ്ത് ജില്ലയിലെ ഹരിരൊദ് നദിക്കു കുറുകെയാണ് 107 മീറ്റര്‍ വീതിയും 550 മീറ്റര്‍ നീളവുമുള്ള സല്‍മ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഒന്നിലധികം ആവശ്യങ്ങള്‍ക്കായി പണിത അണക്കെട്ടില്‍നിന്ന് 42 മെഗാവാട്ട് വൈദ്യുതി, 75,000 ഹെക്ടര്‍ സ്ഥലത്ത് ജലസേചനം, ജലവിതരണം തുടങ്ങിയവ അഫ്ഗാനിലെ ജനങ്ങള്‍ക്ക് നല്‍കുന്നു. 1970-കളിലാണ് അണക്കെട്ടുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. 

ഉടന്‍തന്നെ പണിയാരംഭിച്ചുവെങ്കിലും ആഭ്യന്തരസംഘര്‍ഷം ജോലികള്‍ തടസപ്പെടുത്തി. തുടര്‍ന്ന് 2005-ല്‍ ഇന്ത്യ സാമ്പത്തിക സഹായം നല്‍കി. 2015-ല്‍ 290 ദശലക്ഷം ഡോളറിന്റെ ചെലവിന് ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. രണ്ടു പതിറ്റാണ്ടിനിടയിലെ അഫ്ഗാനിലെ വലിയ പദ്ധതിയാണിത്.  

Tags: indiaതാലിബാന്‍അഫ്ഗാനിസ്ഥാന്‍ഡാം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഷ്യൻ പ്രസിഡന്റ് പുടിൻ വീണ്ടും ഇന്ത്യ സന്ദർശിക്കും, ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും

India

അമേരിക്കയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന

India

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

India

രാജ്യത്ത് ദാരിദ്ര്യ നിർമാർജനം റെക്കോർഡ് വേഗത്തിൽ ; അതിവേഗം പുരോഗതി കൈവരിക്കുന്നത് മുസ്ലീം സമുദായം

India

‘അദ്ദേഹത്തിന്റെ ചിന്തകൾ തലമുറകളെ നീതിയുക്തമായ ഒരു സമൂഹത്തിനായി പ്രചോദിപ്പിക്കും’, അംബേദ്കർ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി മോദിയുടെ സന്ദേശം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുമായുള്ള ബന്ധം 5,000 വർഷം പഴക്കമുള്ളത്, അത് കൂടുതൽ ശക്തമാകും ; ട്രംപിനെ യുദ്ധത്തിന് പ്രേരിപ്പിക്കുന്നത് നെതന്യാഹുവെന്നും ഇറാൻ പ്രതിനിധി

ടിസിഎസ് നാസിക് ഓഫീസ് അടച്ചു; ലവ് ജിഹാദിൽ രാജ്യാന്തര ബന്ധം സ്ഥിരീകരിച്ച് പോലീസ്

സംസ്ഥാനത്ത് ഇന്ന് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത; 12 ജില്ലകളിൽ കനത്ത ചൂടിനും മുന്നറിയിപ്പ്

ഇന്ത്യയുടെ ജനാധിപത്യത്തിന് ഒരു ‘പരിവർത്തനാത്മക ചുവടുവയ്‌പ്പ്’;വനിത സംവരണ ബില്ലിനെ പിന്തുണച്ച് മുൻ രാഷ്‌ട്രപതി പ്രതിഭ പാട്ടീൽ

‘സ്ത്രീ ശാക്തീകരണത്തിനായുള്ള ചരിത്രപരമായ ചുവടുവയ്‌പ്പ് ഇന്ന് നടക്കും’: വനിതാ സംവരണ ബില്ലിനെക്കുറിച്ച് പ്രധാനമന്ത്രി മോദി

പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടിക്കൊന്ന എ. ശ്രീനിവാസന്റെ നാലാം ബലിദാനദിനം ഇന്ന്

” അവർ ലക്ഷ്യമിട്ടത് 20-25 വയസിന് ഇടയിലുള്ള യുവതികളെ , ദൈവത്തിന് നന്ദി ഞാൻ രക്ഷപ്പെട്ടു”: കൂടുതൽ വെളിപ്പെടുത്തലുകളുമായി ടിസിഎസ് ജീവനക്കാരി

ടൂറിസത്തിന്റെ അനന്ത സാധ്യതയുമായി പാലോട് ടൂറിസം ഹബ് ചുവപ്പുനാടയില്‍

പള്ളി വരാന്തയിൽ ഭ്രൂണം കണ്ടെത്തിയ സംഭവം: തീർത്ഥാടക സംഘത്തിലെ യുവതിയുടെ മൊഴിയിൽ വൈരുധ്യം, അന്വേഷണം പാതിവഴിയിൽ

കണ്ണശയില്‍ ഇത് നീര്‍മാതളം പൂത്തകാലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.