Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കടതുറക്കല്‍: പ്രതിഷേധിച്ചപ്പോള്‍ ഒരു മണിക്കൂര്‍ കൂട്ടിക്കിട്ടി; അശാസ്ത്രീയ നിയന്ത്രണങ്ങള്‍ ജനത്തെ പൊറുതിമുട്ടിച്ചു

അശാസ്ത്രീയ നിയന്ത്രണങ്ങള്‍ ജനത്തെ പൊറുതിമുട്ടിക്കുകയാണ്. കൃത്യമായ ആസൂത്രണമില്ലാതെ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതാണ് പ്രശ്‌നം. കേന്ദ്ര സര്‍ക്കാര്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍ വ്യക്തതയും പൊതു രീതികളും നിയന്ത്രണങ്ങള്‍ക്ക് ഉണ്ടായിരുന്നു. അന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര നടപടികളെ വിമര്‍ശിച്ചു. ഇപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് ചുമതലയായതോടെ കേരളത്തില്‍ ഒന്നും ചൊവ്വേ നേരേ അല്ലാത്ത സ്ഥിതി.

അജയകുമാര്‍ കുടയാല്‍ by അജയകുമാര്‍ കുടയാല്‍
Jul 14, 2021, 04:23 pm IST
in Kerala

കോഴിക്കോട്: മിഠായിത്തെരുവിലെ വ്യാപാരികളുടെ പ്രതിഷേധം ഫലംകണ്ടു, കടകള്‍ക്ക് പ്രവര്‍ത്തന സമയം ഒരു മണിക്കൂര്‍ കൂടി നീട്ടി. പക്ഷേ, അതു പോരല്ലോ പ്രശ്‌നം പരിഹരിക്കാനെന്നാണ് ചോദ്യം.  

അശാസ്ത്രീയ നിയന്ത്രണങ്ങള്‍ ജനത്തെ പൊറുതിമുട്ടിക്കുകയാണ്. കൃത്യമായ ആസൂത്രണമില്ലാതെ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതാണ് പ്രശ്‌നം. കേന്ദ്ര സര്‍ക്കാര്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍ വ്യക്തതയും പൊതു രീതികളും നിയന്ത്രണങ്ങള്‍ക്ക് ഉണ്ടായിരുന്നു. അന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര നടപടികളെ വിമര്‍ശിച്ചു. ഇപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് ചുമതലയായതോടെ കേരളത്തില്‍ ഒന്നും ചൊവ്വേ നേരേ അല്ലാത്ത സ്ഥിതി.

അശാസ്ത്രീയ നിയന്ത്രണങ്ങളും ചില പോലീസുകാരുടെ അമിതാവേശവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സൗഹാര്‍ദ്ദപരമല്ലാത്ത ഇടപാടുകളുമാണ് പൊതുജനങ്ങളുടെ പ്രതിഷേധത്തിന് കാരണമാകുന്നത്. അടച്ചിടല്‍കൊണ്ട് രോഗവ്യാപനക്കുറവുമില്ല. അതാണ് ഇത്ര പ്രതിഷേധത്തിന് വഴിയാകുന്നത്.  

മെയ് എട്ടിനാണ് രണ്ടാം ഘട്ട സമ്പൂര്‍ണ ലോക്ഡൗണ്‍ വന്നത്. രണ്ടുമാസം കഴിഞ്ഞെങ്കിലും ഇളവുകള്‍ കുറവ്. അശാസ്ത്രീയ നിബന്ധനകളാണ് രോഗ നിയന്ത്രണത്തില്‍ സര്‍ക്കാരിനെ പരാജയപ്പെടുത്തുന്നത് എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കടകള്‍ തുറക്കുന്നത് ചില ദിവസങ്ങളില്‍ മാത്രമാക്കുന്നത് വലിയ തിരക്കിന് കാരണമാകുന്നു. അതിന് പകരം ഓഫീസുകളുടെയും കടകളുടെയും പ്രവര്‍ത്തന സമയം കൂട്ടുകയാണ് വേണ്ടതെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.  

രോഗവ്യാപന നിരക്ക് കൂടിയ പ്രദേശങ്ങളില്‍ വ്യാപാരസ്ഥാപനങ്ങള്‍ ഒരുദിവസം തുറക്കാനാണ് അനുമതി. അന്ന് കടകളിലും റോഡുകളിലും വന്‍തിരക്കാണ്. നിയന്ത്രിക്കാന്‍ പോലീസിനും സാധിക്കുന്നില്ല. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴിന് തുറന്ന് വൈകിട്ട് ഏഴിന് അടയ്‌ക്കണം. തൊഴിലാളികളും മറ്റു ജീവനക്കാരും സാധനം വാങ്ങാനെത്തുന്ന സമയം ഇതാണ്. ഇത് തിരക്ക് കൂട്ടുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ച ഒരു മണിക്കൂര്‍ സമയവര്‍ധന പ്രശ്‌നപരിഹാരമല്ല.  

വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നെങ്കിലും വാടകയും കറന്റു ചാര്‍ജും വായ്‌പകള്‍ക്ക് പലിശയും നല്‍കേണ്ടി വരുന്നതിലെ രോഷമാണ് വ്യാപാരികളുടെ പ്രതിഷേധമായത്.  ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലറ്റുകളില്‍ കൊവിഡ് മാനദണ്ഡം പാലിക്കാതെയുള്ള നീണ്ട ക്യൂവാണ്. നിയന്ത്രണമൊന്നുമില്ല.

രണ്ട് മാസമായിട്ടും ലോക്ഡൗണ്‍ ഇളവുലഭിക്കാത്ത നിരവധി പഞ്ചായത്തുകളുണ്ട്. ഇവിടങ്ങളില്‍ സാധാരണ ജനങ്ങള്‍ വിഷമിക്കുകയാണ്. സ്വകാര്യസ്ഥാപനങ്ങളില്‍ പലര്‍ക്കും തൊഴില്‍നഷ്ടപ്പെട്ടിട്ട് മാസങ്ങളായി. മൂന്നാം ഘട്ടം അടുത്ത മാസങ്ങളില്‍ ഉണ്ടാകുമെന്നതിനാല്‍ ശാസ്ത്രീയ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചില്ലെങ്കില്‍ വലിയ വിലകൊടുക്കേണ്ടി വന്നേക്കും.

Tags: keralaകേരള സര്‍ക്കാര്‍Midayi theruvrestrictions
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.