Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കടതുറക്കല്‍: പ്രതിഷേധിച്ചപ്പോള്‍ ഒരു മണിക്കൂര്‍ കൂട്ടിക്കിട്ടി; അശാസ്ത്രീയ നിയന്ത്രണങ്ങള്‍ ജനത്തെ പൊറുതിമുട്ടിച്ചു

അശാസ്ത്രീയ നിയന്ത്രണങ്ങള്‍ ജനത്തെ പൊറുതിമുട്ടിക്കുകയാണ്. കൃത്യമായ ആസൂത്രണമില്ലാതെ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതാണ് പ്രശ്‌നം. കേന്ദ്ര സര്‍ക്കാര്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍ വ്യക്തതയും പൊതു രീതികളും നിയന്ത്രണങ്ങള്‍ക്ക് ഉണ്ടായിരുന്നു. അന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര നടപടികളെ വിമര്‍ശിച്ചു. ഇപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് ചുമതലയായതോടെ കേരളത്തില്‍ ഒന്നും ചൊവ്വേ നേരേ അല്ലാത്ത സ്ഥിതി.

അജയകുമാര്‍ കുടയാല്‍ by അജയകുമാര്‍ കുടയാല്‍
Jul 14, 2021, 04:23 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: മിഠായിത്തെരുവിലെ വ്യാപാരികളുടെ പ്രതിഷേധം ഫലംകണ്ടു, കടകള്‍ക്ക് പ്രവര്‍ത്തന സമയം ഒരു മണിക്കൂര്‍ കൂടി നീട്ടി. പക്ഷേ, അതു പോരല്ലോ പ്രശ്‌നം പരിഹരിക്കാനെന്നാണ് ചോദ്യം.  

അശാസ്ത്രീയ നിയന്ത്രണങ്ങള്‍ ജനത്തെ പൊറുതിമുട്ടിക്കുകയാണ്. കൃത്യമായ ആസൂത്രണമില്ലാതെ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതാണ് പ്രശ്‌നം. കേന്ദ്ര സര്‍ക്കാര്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍ വ്യക്തതയും പൊതു രീതികളും നിയന്ത്രണങ്ങള്‍ക്ക് ഉണ്ടായിരുന്നു. അന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര നടപടികളെ വിമര്‍ശിച്ചു. ഇപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് ചുമതലയായതോടെ കേരളത്തില്‍ ഒന്നും ചൊവ്വേ നേരേ അല്ലാത്ത സ്ഥിതി.

അശാസ്ത്രീയ നിയന്ത്രണങ്ങളും ചില പോലീസുകാരുടെ അമിതാവേശവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സൗഹാര്‍ദ്ദപരമല്ലാത്ത ഇടപാടുകളുമാണ് പൊതുജനങ്ങളുടെ പ്രതിഷേധത്തിന് കാരണമാകുന്നത്. അടച്ചിടല്‍കൊണ്ട് രോഗവ്യാപനക്കുറവുമില്ല. അതാണ് ഇത്ര പ്രതിഷേധത്തിന് വഴിയാകുന്നത്.  

മെയ് എട്ടിനാണ് രണ്ടാം ഘട്ട സമ്പൂര്‍ണ ലോക്ഡൗണ്‍ വന്നത്. രണ്ടുമാസം കഴിഞ്ഞെങ്കിലും ഇളവുകള്‍ കുറവ്. അശാസ്ത്രീയ നിബന്ധനകളാണ് രോഗ നിയന്ത്രണത്തില്‍ സര്‍ക്കാരിനെ പരാജയപ്പെടുത്തുന്നത് എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കടകള്‍ തുറക്കുന്നത് ചില ദിവസങ്ങളില്‍ മാത്രമാക്കുന്നത് വലിയ തിരക്കിന് കാരണമാകുന്നു. അതിന് പകരം ഓഫീസുകളുടെയും കടകളുടെയും പ്രവര്‍ത്തന സമയം കൂട്ടുകയാണ് വേണ്ടതെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.  

രോഗവ്യാപന നിരക്ക് കൂടിയ പ്രദേശങ്ങളില്‍ വ്യാപാരസ്ഥാപനങ്ങള്‍ ഒരുദിവസം തുറക്കാനാണ് അനുമതി. അന്ന് കടകളിലും റോഡുകളിലും വന്‍തിരക്കാണ്. നിയന്ത്രിക്കാന്‍ പോലീസിനും സാധിക്കുന്നില്ല. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴിന് തുറന്ന് വൈകിട്ട് ഏഴിന് അടയ്‌ക്കണം. തൊഴിലാളികളും മറ്റു ജീവനക്കാരും സാധനം വാങ്ങാനെത്തുന്ന സമയം ഇതാണ്. ഇത് തിരക്ക് കൂട്ടുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ച ഒരു മണിക്കൂര്‍ സമയവര്‍ധന പ്രശ്‌നപരിഹാരമല്ല.  

വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നെങ്കിലും വാടകയും കറന്റു ചാര്‍ജും വായ്പകള്‍ക്ക് പലിശയും നല്‍കേണ്ടി വരുന്നതിലെ രോഷമാണ് വ്യാപാരികളുടെ പ്രതിഷേധമായത്.  ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലറ്റുകളില്‍ കൊവിഡ് മാനദണ്ഡം പാലിക്കാതെയുള്ള നീണ്ട ക്യൂവാണ്. നിയന്ത്രണമൊന്നുമില്ല.

രണ്ട് മാസമായിട്ടും ലോക്ഡൗണ്‍ ഇളവുലഭിക്കാത്ത നിരവധി പഞ്ചായത്തുകളുണ്ട്. ഇവിടങ്ങളില്‍ സാധാരണ ജനങ്ങള്‍ വിഷമിക്കുകയാണ്. സ്വകാര്യസ്ഥാപനങ്ങളില്‍ പലര്‍ക്കും തൊഴില്‍നഷ്ടപ്പെട്ടിട്ട് മാസങ്ങളായി. മൂന്നാം ഘട്ടം അടുത്ത മാസങ്ങളില്‍ ഉണ്ടാകുമെന്നതിനാല്‍ ശാസ്ത്രീയ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചില്ലെങ്കില്‍ വലിയ വിലകൊടുക്കേണ്ടി വന്നേക്കും.

Tags: keralaകേരള സര്‍ക്കാര്‍Midayi theruvrestrictions
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

അടിയന്തിര സാഹചര്യത്തിലല്ലാതെ സര്‍ക്കാര്‍ ജീവനക്കാര്‍ അവധിയെടുക്കുന്നതിന് നിയന്ത്രണം

Kerala

ഇടതുപക്ഷമുന്നണി സര്‍ക്കാരില്ലെങ്കില്‍ നാഷണല്‍ ഹൈവേ ഇല്ലെന്ന് എം വി ഗോവിന്ദൻ

Kerala

കേരളതീരത്ത് അപകടകരമായ വസ്തുക്കൾ: കണ്ടെയ്‌നറുകൾ തീരത്തടിഞ്ഞാല്‍ അടുത്തേക്ക് പോകരുതെന്ന് നിര്‍ദേശം

Kerala

‘ഭൂകമ്പ സമയത്ത് തുര്‍ക്കിയോട് ഔദാര്യം കാട്ടിയത് തെറ്റ്’; കേരള സര്‍ക്കാറിനെ വിമര്‍ശിച്ച് ശശി തരൂര്‍

Kerala

റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പുതുക്കി, അടുത്ത അഞ്ച് ദിവസംകേരളത്തില്‍ അതിതീവ്ര മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം

മഴക്കെടുതി: ഊര്‍ജിത നടപടി വേണം

സര്‍വകലാശാല നിയമ ഭേദഗതി ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനോ?

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.എസ് നാരായണന്‍,വി.എസ് രാമസ്വാമി

കേരള ക്ഷേത്ര സംരക്ഷണ സമിതി: പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍

വിപ്ലവഗാനങ്ങളും പടപ്പാട്ടുകളും പാടി ക്ഷേത്രങ്ങളെ അശുദ്ധിവരുത്തുന്നു: ജെ. നന്ദകുമാര്‍

കൂരിയാട് തകര്‍ന്ന ദേശീയപാത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചപ്പോള്‍

ദേശീയപാതയിലെ വിള്ളല്‍ നടപടിയുണ്ടാകുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: രാജീവ് ചന്ദ്രശേഖര്‍

പാവം ശശി കല ടീച്ചറെ വേടന്റെ പേരില്‍ പലരും തെറ്റിദ്ധരിച്ചു; ടീച്ചര്‍ പറയാന്‍ ശ്രമിച്ചത് മറ്റൊന്ന്, പ്രചരിപ്പിച്ചത് വേറെ ഒന്ന്

കോഴിക്കോട് രൂപത ഇനി അതിരൂപത: ഡോ. വര്‍ഗീസ് ചക്കാലയ്‌ക്കല്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി

ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പഹാനിക്ക് പാം ഡി ഓര്‍ പുരസ്‌കാരം

ഭാരതം അജയ്യമാകണം :ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies