Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഓണ്‍ലൈന്‍ ക്ലാസുകളില്‍ നുഴഞ്ഞുകയറ്റക്കാര്‍ പ്രശ്‌നമുണ്ടാക്കുന്നതായി പരാതി, റേഞ്ച് പ്രശ്‌നം നുഴഞ്ഞുകയറ്റക്കാർ അവസരമായി മുതലെടുക്കുന്നു

സംഭവത്തെ കുറിച്ച് സ്‌കൂള്‍ അധികൃതരും അധ്യാപകരും പുറത്ത് പറയാത്തത് നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഗുണം ചെയ്യുന്നുണ്ട്.

Janmabhumi Online by Janmabhumi Online
Jul 14, 2021, 04:10 pm IST
in Kerala
mobile phone

mobile phone

FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: സ്‌കൂള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പുറത്തു നിന്നുള്ളവര്‍ നുഴഞ്ഞുകയറി ക്ലാസുകള്‍ അലങ്കോലമാക്കുന്നതായി പരാതി.  ഓണ്‍ലൈന്‍ ക്ലാസിനായി കുട്ടികള്‍ക്ക് സ്‌കൂളില്‍ നിന്ന് നല്‍കുന്ന മീറ്റിങ് ലിങ്ക് ചോരുന്നതാണ് മറ്റുള്ളവര്‍ ക്ലാസുകളില്‍  കടന്നുകൂടാന്‍ ഇടയാക്കുന്നത്. നുഴഞ്ഞുകയറുന്നവര്‍ ക്ലാസുകളില്‍ അസഭ്യം പറയുകയും മറ്റ് അലോസരങ്ങളുണ്ടാക്കുകയും ചെയ്യുകയാണ്. ജില്ലയില്‍ പലയിടത്തും ഇത്തരം സംഭവങ്ങള്‍ ഉണ്ടായതായി അധ്യാപകരും രക്ഷിതാക്കളും പറയുന്നു.

സംഭവത്തെ കുറിച്ച് സ്‌കൂള്‍ അധികൃതരും അധ്യാപകരും പുറത്ത് പറയാത്തത് നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഗുണം ചെയ്യുന്നുണ്ട്.  ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നവര്‍ ആരെല്ലാമെന്ന് കൃത്യമായി മനസിലാക്കാന്‍ പലപ്പോഴും കഴിയാറില്ലെന്ന് അധ്യാപകര്‍ പറയുന്നു. ക്ലാസ് സമയത്ത് വീഡിയോ ഓണ്‍ ആക്കാന്‍ അധ്യാപകര്‍ പറയുമ്പോള്‍ പലരും റേഞ്ച് പ്രശ്‌നം പറയാറാണ് പതിവ്. വിദ്യാര്‍ഥികളെ തന്നെ ഇതിനാല്‍ അധ്യാപകര്‍ക്ക് പലപ്പോഴും കാണാന്‍ സാധിക്കാറില്ല.

റേഞ്ച് പ്രശ്‌നം നുഴഞ്ഞുകയറ്റക്കാരും അവസരമായി മുതലെടുക്കുകയാണ്.  ക്ലാസില്‍ നുഴഞ്ഞു കയറുന്നവരെ കണ്ടത്താന്‍ ഇതിനാല്‍ കഴിയാറില്ലെന്ന് അധ്യാപകര്‍ പറയുന്നു. കുട്ടികളുടെ പേരില്‍ തന്നെ ഗൂഗിള്‍ അക്കൗണ്ട് എടുക്കണമെന്ന് അധ്യാപകര്‍ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും പ്രായോഗികമായിട്ടില്ല. പുതിയ വിദ്യാര്‍ഥികളെ അധ്യാപകര്‍ ഇതുവരെയും നേരിട്ട് കണ്ടിട്ടില്ലെന്നതും അപരന്മാര്‍ക്ക് നുഴഞ്ഞു കയറാന്‍ സഹായകമാകുന്നു.

ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി ക്ലാസുകളിലാണ് കൂടുതലായും നുഴഞ്ഞുകയറ്റമുള്ളതെന്ന് അധ്യാപകര്‍ പറയുന്നു. രക്ഷാകര്‍ത്താക്കളുടെ സാന്നിധ്യത്തിലാണ് കുട്ടികള്‍ ക്ലാസുകള്‍ കാണുന്നതെന്നതിനാല്‍ ഇത്തരം സംഭവങ്ങള്‍ അധ്യാപകര്‍ക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

ഗൂഗിള്‍ മീറ്റ്, സൂം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലാണ് അധ്യാപകര്‍ ഓണ്‍ലൈന്‍ ക്ലാസുകളെടുക്കുന്നത്.  ക്ലാസിനുള്ള ലിങ്ക് ആര്‍ക്കും കൈമാറരുതെന്ന് കുട്ടികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുന്നുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല.

പലപ്പോഴും വിദ്യാര്‍ഥികളുടെ  സുഹൃത്തുക്കള്‍ക്കാണ് ലിങ്ക് കൈമാറുന്നത്. സുഹൃത്തുക്കള്‍ ലിങ്കില്‍ കയറി ബോധപൂര്‍വം ക്ലാസ് അലങ്കോലമാക്കുകയും ചെയ്യും. വിദ്യാര്‍ഥികളുമായോ, രക്ഷിതാക്കളുമായോ ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളവരാണ് ഇവരെന്നതിനാല്‍ പ്രശ്‌നം സ്‌കൂള്‍ അധികൃതര്‍ ഒതുക്കി തീര്‍ക്കുകയാണ്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ നുഴഞ്ഞുകയറ്റക്കാരുടെ ശല്യം ഉണ്ടാകാതിരിക്കാന്‍ വിദ്യാര്‍ഥികള്‍ തന്നെ ശ്രദ്ധിക്കണമെന്ന് അധ്യാപകര്‍ പറയുന്നു.

Tags: studentഓണ്‍ലൈന്‍കുടിയേറ്റക്കാര്‍ഓണ്‍ലൈന്‍ പഠനം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

Kerala

തിരുവന്തപുരത്ത് പോളിടെക്‌നിക് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

Kerala

വിദ്യാര്‍ത്ഥിനിക്ക് നേരെ കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം: കണ്ടക്ടര്‍ അറസ്റ്റില്‍

Kerala

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തില്‍ ഗൗരവപരമായ കണ്ടെത്തലുകള്‍

Kerala

കണ്ണൂരില്‍ തിരയില്‍പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

‘പ്രേമലു’ ഫെയിം മമിതയുടെ പിതാവിനെ പ്രശംസിച്ച് ഡോക്‌ടേഴ്‌സ് ദിനത്തില്‍ നടി മീനാക്ഷിയുടെ കുറിപ്പ്

മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശന ഷോകള്‍ നിര്‍ത്തിവച്ചു; പിടിപ്പുകേടിന്റെ കാര്യത്തില്‍ തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയും നമ്പര്‍ വണ്‍

മുരുക സംഗമത്തിൽ ഹാലിളകി സ്റ്റാലിൻ സർക്കാർ : പരിപാടിയിൽ പങ്കെടുത്ത പവൻ കല്യാണ്‍, കെ അണ്ണാമലൈ എന്നിവർക്കെതിരെ ക്രിമിനൽ കേസ്

ലോകത്തിലെ ഏറ്റവും വലിയ ഫിക്‌സ്‌ഡ് വയർലെസ് ആക്‌സസ് സേവനദാതാവാകാനൊരുങ്ങി റിലയൻസ് ജിയോ

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൗജന്യ ചികിത്സയും അവശ്യമരുന്നുകളും നിലച്ചിട്ട് മാസങ്ങള്‍

ഗവര്‍ണ്ണറെ അപമാനിച്ച രജിസ്ട്രാര്‍ക്കെതിരെ നടപടി വൈകുന്നതില്‍ ആശങ്ക

ജാനകി കോടതി കാണും;പ്രദർശനം ശനിയാഴ്ച

ജോർജ് കുര്യൻ കേന്ദ്രമന്ത്രിപദത്തിൽ ഒരു വർഷം: കേരളത്തിന് വേണ്ടി 1,532 കോടി രൂപയുടെ പദ്ധതികൾ, നേട്ടങ്ങൾ ഏറെ

അയോദ്ധ്യ മാതൃകയിൽ സീതാദേവിയ്‌ക്കായി വമ്പൻ ക്ഷേത്രം ഒരുങ്ങുന്നു : പദ്ധതിയ്‌ക്ക് അംഗീകാരം നൽകി സർക്കാർ

സൂംബാ വിവാദത്തിന് തിരി കൊളുത്തിയ അധ്യാപകനെതിരെ നടപടിക്ക് നിർദേശം; ടി.കെ അഷ്‌റഫ് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies