Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓണ്‍ലൈന്‍ ക്ലാസുകളില്‍ നുഴഞ്ഞുകയറ്റക്കാര്‍ പ്രശ്‌നമുണ്ടാക്കുന്നതായി പരാതി, റേഞ്ച് പ്രശ്‌നം നുഴഞ്ഞുകയറ്റക്കാർ അവസരമായി മുതലെടുക്കുന്നു

സംഭവത്തെ കുറിച്ച് സ്‌കൂള്‍ അധികൃതരും അധ്യാപകരും പുറത്ത് പറയാത്തത് നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഗുണം ചെയ്യുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2021, 04:10 pm IST
in Kerala
mobile phone

mobile phone

തൃശൂര്‍: സ്‌കൂള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പുറത്തു നിന്നുള്ളവര്‍ നുഴഞ്ഞുകയറി ക്ലാസുകള്‍ അലങ്കോലമാക്കുന്നതായി പരാതി.  ഓണ്‍ലൈന്‍ ക്ലാസിനായി കുട്ടികള്‍ക്ക് സ്‌കൂളില്‍ നിന്ന് നല്‍കുന്ന മീറ്റിങ് ലിങ്ക് ചോരുന്നതാണ് മറ്റുള്ളവര്‍ ക്ലാസുകളില്‍  കടന്നുകൂടാന്‍ ഇടയാക്കുന്നത്. നുഴഞ്ഞുകയറുന്നവര്‍ ക്ലാസുകളില്‍ അസഭ്യം പറയുകയും മറ്റ് അലോസരങ്ങളുണ്ടാക്കുകയും ചെയ്യുകയാണ്. ജില്ലയില്‍ പലയിടത്തും ഇത്തരം സംഭവങ്ങള്‍ ഉണ്ടായതായി അധ്യാപകരും രക്ഷിതാക്കളും പറയുന്നു.

സംഭവത്തെ കുറിച്ച് സ്‌കൂള്‍ അധികൃതരും അധ്യാപകരും പുറത്ത് പറയാത്തത് നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഗുണം ചെയ്യുന്നുണ്ട്.  ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നവര്‍ ആരെല്ലാമെന്ന് കൃത്യമായി മനസിലാക്കാന്‍ പലപ്പോഴും കഴിയാറില്ലെന്ന് അധ്യാപകര്‍ പറയുന്നു. ക്ലാസ് സമയത്ത് വീഡിയോ ഓണ്‍ ആക്കാന്‍ അധ്യാപകര്‍ പറയുമ്പോള്‍ പലരും റേഞ്ച് പ്രശ്‌നം പറയാറാണ് പതിവ്. വിദ്യാര്‍ഥികളെ തന്നെ ഇതിനാല്‍ അധ്യാപകര്‍ക്ക് പലപ്പോഴും കാണാന്‍ സാധിക്കാറില്ല.

റേഞ്ച് പ്രശ്‌നം നുഴഞ്ഞുകയറ്റക്കാരും അവസരമായി മുതലെടുക്കുകയാണ്.  ക്ലാസില്‍ നുഴഞ്ഞു കയറുന്നവരെ കണ്ടത്താന്‍ ഇതിനാല്‍ കഴിയാറില്ലെന്ന് അധ്യാപകര്‍ പറയുന്നു. കുട്ടികളുടെ പേരില്‍ തന്നെ ഗൂഗിള്‍ അക്കൗണ്ട് എടുക്കണമെന്ന് അധ്യാപകര്‍ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും പ്രായോഗികമായിട്ടില്ല. പുതിയ വിദ്യാര്‍ഥികളെ അധ്യാപകര്‍ ഇതുവരെയും നേരിട്ട് കണ്ടിട്ടില്ലെന്നതും അപരന്മാര്‍ക്ക് നുഴഞ്ഞു കയറാന്‍ സഹായകമാകുന്നു.

ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി ക്ലാസുകളിലാണ് കൂടുതലായും നുഴഞ്ഞുകയറ്റമുള്ളതെന്ന് അധ്യാപകര്‍ പറയുന്നു. രക്ഷാകര്‍ത്താക്കളുടെ സാന്നിധ്യത്തിലാണ് കുട്ടികള്‍ ക്ലാസുകള്‍ കാണുന്നതെന്നതിനാല്‍ ഇത്തരം സംഭവങ്ങള്‍ അധ്യാപകര്‍ക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

ഗൂഗിള്‍ മീറ്റ്, സൂം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലാണ് അധ്യാപകര്‍ ഓണ്‍ലൈന്‍ ക്ലാസുകളെടുക്കുന്നത്.  ക്ലാസിനുള്ള ലിങ്ക് ആര്‍ക്കും കൈമാറരുതെന്ന് കുട്ടികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുന്നുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല.

പലപ്പോഴും വിദ്യാര്‍ഥികളുടെ  സുഹൃത്തുക്കള്‍ക്കാണ് ലിങ്ക് കൈമാറുന്നത്. സുഹൃത്തുക്കള്‍ ലിങ്കില്‍ കയറി ബോധപൂര്‍വം ക്ലാസ് അലങ്കോലമാക്കുകയും ചെയ്യും. വിദ്യാര്‍ഥികളുമായോ, രക്ഷിതാക്കളുമായോ ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളവരാണ് ഇവരെന്നതിനാല്‍ പ്രശ്‌നം സ്‌കൂള്‍ അധികൃതര്‍ ഒതുക്കി തീര്‍ക്കുകയാണ്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ നുഴഞ്ഞുകയറ്റക്കാരുടെ ശല്യം ഉണ്ടാകാതിരിക്കാന്‍ വിദ്യാര്‍ഥികള്‍ തന്നെ ശ്രദ്ധിക്കണമെന്ന് അധ്യാപകര്‍ പറയുന്നു.

Tags: studentഓണ്‍ലൈന്‍കുടിയേറ്റക്കാര്‍ഓണ്‍ലൈന്‍ പഠനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

Kerala

വിദ്യാര്‍ത്ഥിനിയുടെ പരീക്ഷാ പേടി മാറ്റാനുള്ള പൂജയെന്ന വ്യാജേന പീഡനം: പൂജാരി കുറ്റക്കാരനെന്ന് പോക്‌സോ കോടതി

Kerala

കോഴിക്കോട് പ്ലസ്ടു വിദ്യാര്‍ഥി സ്‌കൂള്‍ കെട്ടിട വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala

വയനാട് പീഡനത്തിനിരയായ 16 വയസുകാരി തൂങ്ങിമരിച്ചു

Kottayam

കോളേജിലേയ്‌ക്ക് പോകും വഴി കോട്ടയം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.