Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സീമാ മുസ്തഫയും ശശികുമാറും കാപ്പനു വേണ്ടി കച്ച മുറുക്കുമ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത മാധ്യമപ്രവര്‍ത്തകരുടെ ആത്മാഭിമാനം

എഡിറ്റേഴ്സ് ഗില്‍ഡ് കാപ്പനു വേണ്ടി പരസ്യമായി രംഗത്ത്.

Janmabhumi Online by Janmabhumi Online
Jul 11, 2021, 12:00 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

സിദ്ദിഖ് കാപ്പന്റെ തീവ്രവാദബന്ധവും രാജ്യദ്രോഹഅജണ്ടയും ബോധ്യമായിട്ടും കാപ്പനു വേണ്ടി ഇപ്പോഴും നിലകൊള്ളുകയാണ് ചിലര്‍.  ‘അങ്ങനെ നില കൊള്ളുക എന്നത്’  മാധ്യമലോകത്തിന്റെ മുഴുവന്‍ ബാധ്യതയും  അഭിപ്രായവുമാണ്’ എന്ന നിലയിലാണ് കുറച്ചു കാലമായി അവര്‍ പ്രചാരണം നടത്തിപ്പോരുന്നത്. അതിനായി  സംഘടനകളുടെ പേരുകള്‍ നിരന്തരം ദുരുപയോഗം ചെയ്തു വരുന്നുമുണ്ട്.  

എല്ലാത്തരം രാഷ്‌ട്രവിരുദ്ധനീക്കങ്ങള്‍ക്കും  ‘ഊണും ഊര്‍ജവും’ ‘താങ്ങും തണലു’മായ, കേരളത്തെ കേന്ദ്രീകരിച്ച് നിലനില്‍ക്കുന്ന, മാധ്യമരംഗത്തെ പച്ചസിന്‍ഡിക്കേറ്റിന്റെ സ്വാധീനത്തിനും ബ്ലാക്ക് മെയിലിങ്ങിനും വഴങ്ങി, ‘മാധ്യമപ്രവര്‍ത്തന’ത്തിന്റെ വിശ്വാസ്യതയും ആത്മാഭിമാനവും ഇങ്ങനെ നിരന്തരം ഇല്ലായ്മ ചെയ്യുന്നത് വിമര്‍ശനവിധേയമാകുമ്പോഴാണ്, ‘സിദ്ദിഖ് കാപ്പന്‍ – കേസ്’  സുപ്രീംകോടതിയില്‍ എത്തിക്കാനായി കുറുക്കുവഴി വെട്ടാനുള്ള കരാര്‍പണിയുമായിട്ടു ‘പഴയ ഏഷ്യാനെറ്റ് ഫെയിം’ശശികുമാറിന്റെ രംഗപ്രവേശം.  

എന്തു കൊണ്ട് ശശികുമാര്‍ രംഗത്ത് ഇറക്കപ്പെട്ടു എന്നത് പ്രസക്തമായ ചോദ്യമാണ്. പച്ച സിന്‍ഡിക്കേറ്റിന്റെ ആധിപത്യസ്വഭാവവും സംഘടനകള്‍ പിടിച്ചെടുക്കാനുള്ള നീക്കവും സ്വന്തം അജണ്ടകള്‍ സംഘടനാലേബലില്‍ അടിച്ചേല്പിക്കാനുള്ള പരിശ്രമവും ഇന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും ഏറെക്കുറേ ബോധ്യമായിട്ടുണ്ട്. ഇതുമൂലം വന്നു ഭവിച്ച സമ്മര്‍ദസാഹചര്യത്തെ അതിജീവിക്കേണ്ടത് സിന്‍ഡിക്കേറ്റിന് വേണ്ടി പണിയെടുത്തവരെ സംബന്ധിച്ച് നിലനില്‍പ്പിന്റെ പ്രശ്‌നമായി മാറിക്കഴിഞ്ഞു. അവരെ സംബന്ധിച്ചിടത്തോളം Damage Control നുള്ള ബഹുമുഖനീക്കങ്ങള്‍ അനിവാര്യമായിരിക്കുന്നു.  അഭിപ്രായവ്യത്യാസങ്ങള്‍ക്കുപരി ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഒട്ടൊക്കെപ്പേര്‍ അംഗീകരിക്കുന്ന വ്യക്തിയാണ്  ശശികുമാര്‍. ശശികുമാറിനെ ചിത്രത്തില്‍ കൊണ്ടുവരുന്നതോടെ സുപ്രീംകോടതിയില്‍ ‘നീതി’കിട്ടുമെന്നതിലുപരി കുറെയേറെ നാവുകള്‍ അരിഞ്ഞു മാറ്റാം എന്നാണ് സിന്‍ഡിക്കേറ്റ് ലക്ഷ്യം വെക്കുന്നത്.

ഇതേ ലക്ഷ്യത്തില്‍ ഒരു പടി കൂടി കടന്ന ഒരു നീക്കം ആണ് സീമ മുസ്തഫ നേതൃത്വം നല്‍കുന്ന എഡിറ്റേഴ്സ് ഗില്‍ഡിന്റെ സിദ്ദിഖ് കാപ്പനു വേണ്ടിയുള്ള ‘പരസ്യപ്രതികരണം’.

സിന്‍ഡിക്കേറ്റിന്റെ സ്വാധീനശേഷി നാട് ഇനിയും അറിയാന്‍ ഇരിക്കുന്നേയുള്ളൂ.

– ഡോ: ഭാര്‍ഗവ റാം

Tags: Siddique Kappan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിദ്ദിഖ് കാപ്പന്റെ വീട്ടിൽ പൊലീസ്: ഇഡി റെയ്ഡിനു മുന്നോടി

Kerala

കട്ടിങ് സൗത്ത് ആശയം പോപ്പുലർ ഫ്രണ്ടിൻ്റേത്; പ്രചാരകൻ സിദ്ദിഖ് കാപ്പൻ

India

കേരള ഹൗസ് ബീഫ് വിവാദം: പോപ്പുലര്‍ ഫ്രണ്ട് താത്വികാചാര്യന്‍ പി. കോയയുടെ പദ്ധതി , സിദ്ദിഖ് കാപ്പന്റെ ക്വട്ടേഷന്‍

India

ജോസി- സിദ്ദിഖ് കാപ്പന്‍ ടീമിന്റെ ‘അഫ്‌സല്‍ ഗുരു’ സിനിമ പദ്ധതി പൊളിഞ്ഞു: ഇനി വെബ് സീരീസ്

India

സിദ്ദിഖ് കാപ്പന്റെ ഹിറ്റ് സ്‌ക്വാഡിനു ചൈനീസ് ഫണ്ടും

പുതിയ വാര്‍ത്തകള്‍

പരാതികളില്ല, പരിഭവമില്ല

ഗാസയിൽ വൻ ആക്രമണം നടത്തി ഇസ്രായേൽ ; 34 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

റഷ്യയുടെ പ്രതികാരം തുടരുന്നു , ഉക്രെയ്നിലെ പല നഗരങ്ങളിലും കനത്ത ബോംബാക്രമണം ; മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ കീവ് നടുങ്ങി

One month old baby feet

ഒരു വയസ്സുള്ള കുഞ്ഞിന് അധിക ഡോസ് മരുന്ന് നല്‍കിയ സംഭവം : അന്വേഷണം ആരംഭിച്ച് ആരോഗ്യ വകുപ്പ്

ബക്രീദ് ദിനത്തിൽ ആശംസകൾ നേർന്ന് മമ്മൂട്ടി ; ആശംസകൾ അറിയിച്ചത് ഫേസ്ബുക്കിലൂടെ

പാകിസ്ഥാനിലെ പെഷവാറിൽ മാരകമായ സ്ഫോടനം, മുൻ കേന്ദ്രമന്ത്രി കൊല്ലപ്പെട്ടു ; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

കോഴിക്കോട് ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ് ഐഒ നടത്തിയ പ്രതിഷേധപ്രകടനം, അവര്‍ ടാറ്റ സുഡിയോ ഷോറൂമിന് മുന്നില്‍ പ്രതിഷേധിക്കുന്നു (ഇടത്ത്)  ജിതിന്‍ ജേക്കബ്ബ് (വലത്ത്)

ടാറ്റാ സുഡിയോയ്‌ക്കെതിരായ ജമാ അത്തെ ഇസ്ലാമിയുടെ ബഹിഷ്കരണത്തിന് പിന്നില്‍ നികുതി വെട്ടിച്ച് കച്ചവടം നടത്തുന്നവരെ രക്ഷിക്കാന്‍ : ജിതിന്‍ ജേക്കബ്ബ്

മാരിടൈം സൈബർ സെക്യൂരിറ്റിയിൽ ഡോക്ടറേറ്റ് നേടി

തിരുവനന്തപുരത്ത് വിവാഹ തട്ടിപ്പുകാരി അറസ്റ്റിൽ, പതിനൊന്നാമത്തെ വിവാഹം പഞ്ചായത്ത് മെമ്പറുമായി, മേക്കപ്പ് ചെയ്യുന്നതിനിടെ പിടികൂടി

പിതാവിന്റെ മരണം ഷൈനിന്റെ അമ്മയെ അറിയിച്ചിട്ടില്ല, നടൻ ഷൈൻ ടോം ചാക്കോയെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies