Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കടത്തിലും പൊട്ടിക്കലിലും ആഭ്യന്തര-ജയില്‍ ഉദ്യോഗസ്ഥരും കൂട്ട്; പങ്കുള്ള സിപിഎം നേതാക്കളും കുടുങ്ങും; അന്വേഷണത്തിന് എന്‍ഫോഴ്സ്മെന്റും

ജയിലില്‍ അധികൃതര്‍ തടവുപുള്ളികള്‍ക്ക് നല്‍കുന്ന വഴിവിട്ട സൗകര്യങ്ങള്‍ക്കു പുറമേ പോലീസ് യൂണിഫോം കള്ളക്കടത്തിനും കുറ്റകൃത്യങ്ങള്‍ക്കും വിനിയോഗിച്ചിട്ടുണ്ടെന്നാണ് നിഗമനം. അങ്ങനെയെങ്കില്‍ ഈ വിഷയത്തില്‍ സിബിഐ പോലുള്ള ഏജന്‍സികള്‍ക്ക് അന്വേഷണം നടത്തേണ്ടിവരുമെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2021, 08:32 am IST
in Kerala

കണ്ണൂര്‍: സ്വര്‍ണക്കടത്തിലും സ്വര്‍ണം പൊട്ടിക്കലിലും ആഭ്യന്തര-ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന തെളിവുകള്‍ പുറത്തുവരുന്നു. ഇടപാടില്‍ അര്‍ജുന്‍ ആയങ്കിക്കും കൂട്ടാളികളായ കൊടി സുനി, മുഹമ്മദ് ഷാഫി തുടങ്ങിയവര്‍ക്കും ഒത്താശ ചെയ്യാന്‍ പോലീസ്-ജയില്‍ അധികൃതരുണ്ടായത് അവര്‍ക്ക് അധികാരികളുടെ നിര്‍ദേശം കിട്ടിയതിനെ തുടര്‍ന്നാണ്. ഇതിന് പാര്‍ട്ടി നേതാക്കളും ഭരണത്തിലെ പ്രമുഖരും മുന്‍കൈ എടുത്തിട്ടുണ്ട്.

അന്വേഷണം മുറുകുംതോറും കണ്ണൂരിലെ പാര്‍ട്ടി നേതാക്കള്‍ക്ക് അങ്കലാപ്പ് കൂടുകയാണ്. കസ്റ്റംസിന് കിട്ടിയിരിക്കുന്ന തെളിവുകള്‍ പ്രകാരം സ്വര്‍ണക്കടത്തും സ്വര്‍ണം പൊട്ടിക്കലും മാത്രമല്ല, കള്ളപ്പണ ഇടപാടും അര്‍ജുനും കൂട്ടര്‍ക്കുമുണ്ട്. ഈ സാഹചര്യത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും വൈകാതെ അന്വേഷണത്തിന് വരും.

ജയിലില്‍ അധികൃതര്‍ തടവുപുള്ളികള്‍ക്ക് നല്‍കുന്ന വഴിവിട്ട സൗകര്യങ്ങള്‍ക്കു പുറമേ പോലീസ് യൂണിഫോം കള്ളക്കടത്തിനും കുറ്റകൃത്യങ്ങള്‍ക്കും വിനിയോഗിച്ചിട്ടുണ്ടെന്നാണ് നിഗമനം. അങ്ങനെയെങ്കില്‍ ഈ വിഷയത്തില്‍ സിബിഐ പോലുള്ള ഏജന്‍സികള്‍ക്ക് അന്വേഷണം നടത്തേണ്ടിവരുമെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

ജില്ലയിലെ സിപിഎം-ഡിവൈഎഫ്ഐ നേതാക്കളുടെ നിര്‍ദേശവും അറിവുമില്ലാതെ ജയില്‍-പോലീസ് സംവിധാനത്തില്‍ ഒന്നും നടക്കില്ല. സ്വര്‍ണക്കടത്തില്‍ മുഖ്യകണ്ണി അര്‍ജുന്‍ ആയങ്കിയെ കണ്ണൂരില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയപ്പോള്‍ കിട്ടിയ വിവരങ്ങള്‍ ജില്ലയിലെ കൂടുതല്‍ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരിലേക്കും നേതാക്കളിലേക്കും അന്വേഷണം എത്തിക്കുകയാണ്. ഭരണതലം മുതല്‍ സിപിഎമ്മിന്റെ താഴേത്തലത്തിലെ സംഘടനാ സംവിധാനം വരെയുള്ള വലിയ ഒരു കണ്ണി തന്നെ ഇത്തരം സംഘങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ് കസ്റ്റംസ് നിഗമനം. കസ്റ്റംസ് കൊടി സുനിയെ ജയിലില്‍ ചോദ്യം ചെയ്യും. മുഹമ്മദ് ഷാഫിക്ക് ബുധനാഴ്ച കസ്റ്റംസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കി.  

ആയങ്കിയുടെ കണ്ണൂര്‍ അഴീക്കോട്ടെ വീട്ടില്‍ നിന്ന് ലാപ്‌ടോപ്, പെന്‍ഡ്രൈവ്, സിം കാര്‍ഡ്, ചില രേഖകള്‍ എന്നിവ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവ കസ്റ്റംസ് അടുത്ത ദിവസം തന്നെ പരിശോധനയ്‌ക്ക് വിധേയമാക്കും. മൊബൈല്‍ ഫോണ്‍ പുഴയിലെറിഞ്ഞെന്ന അര്‍ജുന്റെ മൊഴി കസ്റ്റംസ് വിശ്വാസത്തിലെടുത്തിട്ടില്ല. തെളിവെടുപ്പില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഫോണ്‍ രേഖകളുടെ വിശദാംശങ്ങള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.

Tags: goldsmuggling
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരൂന്ന സ്വർണം കാണാതായ സംഭവം; കരിപ്പൂർ മുൻ എസ്എച്ച്ഒ അബ്ബാസ് അലിക്ക് സസ്പെൻഷൻ

Kerala

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

Kerala

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

Thrissur

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

Kerala

ശബരിമല ശ്രീകോവിലിന്റെ മേല്‍ക്കൂരയിലെ നിറവ്യത്യാസം: നെയ്യ് ഒഴിച്ചതിനാലാലെന്ന് സ്ഥിരീകരണം

പുതിയ വാര്‍ത്തകള്‍

അമ്മ റിസീവര്‍ ഭരണത്തിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുന്നവരുണ്ട് ,മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായി വരണം;മാല പാർവതി

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.