Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജീവനക്കാരന്റെ മരണം: മൃഗശാലയില്‍ സുരക്ഷാവീഴ്ചയെന്ന് ആക്ഷേപം

ജീവന്‍ പണയംവച്ച് ജോലി ചെയ്യുന്ന മൃഗപരിപാലകര്‍ക്ക് അപകടമുണ്ടായാല്‍ ചികിത്സ നല്‍കാന്‍ മൃഗശാലയില്‍ ഒരു ഡോക്ടറെ നിയമിച്ചിട്ടില്ല. എന്നാല്‍, മൃഗങ്ങളെ പരിശോധിക്കാന്‍ ഒരു ഡോക്ടര്‍ ഇവിടെയുണ്ട്. മൃഗങ്ങളുടെ കൂടു വൃത്തിയാക്കുന്ന സമയങ്ങളില്‍ രണ്ടു ജീവനക്കാര്‍ ഉറപ്പായും ഉണ്ടാകണമെന്നതാണ് നിയമം. ഒരാള്‍ കൂടു വൃത്തിയാക്കുകയും ഒപ്പമുള്ളയാള്‍ മൃഗങ്ങളുടെ നീക്കങ്ങള്‍ ശ്രദ്ധിക്കുകയും വേണം.

ശിവാ കൈലാസ് by ശിവാ കൈലാസ്
Jul 4, 2021, 06:27 pm IST
in Kerala

തിരുവനന്തപുരം: തലസ്ഥാനത്തെ മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് ഹര്‍ഷാദ് എന്ന ജീവനക്കാരന്‍ മരണത്തിനു കീഴടങ്ങേണ്ടിവന്നത് സുരക്ഷയിലുണ്ടായ വീഴ്ചയെന്ന് ആക്ഷേപം. ഒറ്റയ്‌ക്കുള്ള കൂടു വൃത്തിയാക്കല്‍, പ്രവര്‍ത്തനരഹിതമായ അപകട സൈറണ്‍, പ്രാഥമിക ചികിത്സയ്‌ക്ക് ഒരു ഡോക്ടറെ പോലും നിയമിക്കാന്‍ കൂട്ടാക്കാത്ത അധികൃതരുടെ അനാസ്ഥ എന്നിവയൊക്കെയാണ് ഹര്‍ഷാദിന്റെ ജീവനെടുക്കാന്‍ കാരണമായത്.

ജീവന്‍ പണയംവച്ച് ജോലി ചെയ്യുന്ന മൃഗപരിപാലകര്‍ക്ക് അപകടമുണ്ടായാല്‍ ചികിത്സ നല്‍കാന്‍ മൃഗശാലയില്‍ ഒരു ഡോക്ടറെ നിയമിച്ചിട്ടില്ല. എന്നാല്‍, മൃഗങ്ങളെ പരിശോധിക്കാന്‍ ഒരു ഡോക്ടര്‍ ഇവിടെയുണ്ട്. മൃഗങ്ങളുടെ കൂടു വൃത്തിയാക്കുന്ന സമയങ്ങളില്‍ രണ്ടു ജീവനക്കാര്‍ ഉറപ്പായും ഉണ്ടാകണമെന്നതാണ് നിയമം. ഒരാള്‍ കൂടു വൃത്തിയാക്കുകയും ഒപ്പമുള്ളയാള്‍ മൃഗങ്ങളുടെ നീക്കങ്ങള്‍ ശ്രദ്ധിക്കുകയും വേണം. അപകടം ഉണ്ടായാല്‍ മറ്റുള്ളവരെ അറിയിക്കുന്നതിനും രക്ഷാപ്രവര്‍ത്തനത്തിനുമാണ് ഇങ്ങനെയൊരു നിര്‍ദേശം. എന്നാല്‍ കൊവിഡ് കാലത്ത് മറ്റ് സ്ഥാപനങ്ങളിലെന്നപോലെ മൃഗശാലയിലും അമ്പത് ശതമാനം ജീവനക്കാര്‍ മതിയെന്ന തീരുമാനമെടുത്തു. ഇതോടെ കൂടു വൃത്തിയാക്കാനും മൃഗങ്ങള്‍ക്ക് തീറ്റ നല്‍കാനുംഒരാളെ മാത്രം നിയോഗിച്ചു. ഹര്‍ഷാദിന്റെ പ്രാണനെടുക്കാന്‍ കാരണമായത് ഈ സുരക്ഷാവീഴ്ചയെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

അപകട ഇന്‍ഷുറന്‍സോ മെഡിക്കല്‍ ഇന്‍ഷുറന്‍സോ ഒന്നും തന്നെ മൃഗങ്ങളെ പരിചരിക്കുന്ന ജീവനക്കാര്‍ക്കില്ല. മൃഗപരിപാലകര്‍ക്കോ സന്ദര്‍ശകര്‍ക്കോ മൃഗങ്ങളില്‍ നിന്ന് ആക്രമണമുണ്ടായാല്‍ പ്രഥമ ശുശ്രൂഷ അടിയന്തരമായി ലഭ്യമാക്കാന്‍ രണ്ട് അലോപ്പതി ഡോക്ടര്‍മാരുടെ സേവനം വേണമെന്നതായിരുന്നു സൂ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശം. തിരുവനന്തപുരം മൃഗശാലയില്‍ ഈ നിര്‍ദേശം നാളിതുവരെ നടപ്പിലാക്കിയിട്ടില്ല.  

വന്യമൃഗങ്ങളും നിറയെ വിഷപാമ്പുകളുമുള്ള മൃഗശാലയില്‍ പരിപാലകരായി നൂറോളം ജീവനക്കാരാണുള്ളത്. അത്യാഹിതം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. എന്നാല്‍ പാമ്പിന്റെ കടിയേറ്റാലും മൃഗങ്ങളുടെ ആക്രമണം ഉണ്ടായാലും കിലോമീറ്ററുകള്‍ക്കപ്പുറമുള്ള ആശുപത്രിയില്‍ എത്തിച്ചാണ് പ്രാഥമിക ശുശ്രൂഷ പോലും നല്‍കുന്നത്. 24 മണിക്കൂര്‍ അലോപ്പതി ഡോക്ടര്‍മാരുടെ സേവനം ആവശ്യമായിരിക്കെ ഇവിടെ നിയമനം നടക്കാത്തത് ഗുരുതര വീഴ്ചയാണ്.  

പതിനാറ് വര്‍ഷം മുമ്പ് കാണ്ടാമൃഗത്തിന്റെ ഇടിയേറ്റ് വിജയഗണകന്‍ എന്ന ജീവനക്കാരന്‍ മരിച്ചിരുന്നു. അന്നും സുരക്ഷയെ സംബന്ധിച്ച് ആക്ഷേപങ്ങള്‍ ഉയര്‍ന്നെങ്കിലും ആരും ചെവിക്കൊണ്ടില്ല. ഇപ്പോള്‍ ഹര്‍ഷാദിന്റെ ദാരുണവിയോഗം കണ്ടിട്ടെങ്കിലും മൃഗപരിപാലകര്‍ക്ക് സംരക്ഷണം ഒരുക്കാന്‍ അധികൃതര്‍ തയ്യാറാകണം എന്നതാണ് ഹര്‍ഷാദിന്റെ സഹപ്രവര്‍ത്തകരുടെ അപേക്ഷ.

Tags: Zoo
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു

Kerala

മൃഗശാലയില്‍ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങിനെയും കൂട്ടിലാക്കി

Kerala

മൃഗശാലയിലെ കൂട്ടില്‍ നിന്ന് ചാടിപ്പോയ 3 ഹനുമാന്‍ കുരങ്ങുകളില്‍ രണ്ട് എണ്ണത്തിനെ കൂട്ടിലാക്കി

Kerala

അധികൃതരെ വലച്ച് നെടുമ്പാശേരി വിമാനത്താവളത്തില്‍ കുരങ്ങന്‍

Kerala

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ പുറത്ത് ചാടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.