Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കിറ്റെക്‌സിനെതിരായ ആസൂത്രിത നീക്കം സിപിഎമ്മിന്റെ ഇംഗിതത്തിന് വഴങ്ങാത്തത് മൂലം; ഇതാണോ കേരള മോഡലെന്നും ബിജെപി

പിആര്‍ കമ്പനികള്‍ക്ക് ലക്ഷങ്ങള്‍ നല്‍കി കൃത്രിമമായി സൃഷ്ടിച്ച കേരള മോഡലിന്റെ പൊള്ളത്തരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2021, 01:12 pm IST
in Kerala

തിരുവനന്തപുരം:  ഭരിക്കുന്ന പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ഉപദ്രവം കാരണമാണ് കിറ്റെക്‌സ്് ഗ്രൂപ്പ്  സംസ്ഥാനം വിടുന്നതെന്ന് ബിജെപി കേരള ഘടകം.  കിറ്റെക്സിലെ പരിശോധനകള്‍ക്ക് പിന്നിലെ രാഷ്‌ട്രീയ ഗൂഢാലോചനയുടെ കൂടുതല്‍ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സര്‍ക്കാരിന്റെ രാഷ്‌ട്രീയവൈരാഗ്യവും പരിശോധനകളിലൂടെയുള്ള ദ്രോഹവും മൂലം കേരളം നിക്ഷേപസൗഹൃദമല്ലെന്ന് ചൂണ്ടിക്കാട്ടി 3,500 കോടി രൂപയുടെ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി കഴിഞ്ഞ 29ന് കിറ്റെക്സ് വ്യക്തമാക്കിയിരുന്നു. 35,000 തൊഴിലുകള്‍ സൃഷ്ടിക്കുന്ന പദ്ധതിയില്‍ നിന്നാണ് പിന്‍വാങ്ങല്‍.

ബിജെപി കേരളയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-  

ഇതാണോ കേരള മോഡല്‍….

‘തമിഴ്‌നാട്ടില്‍ തകര വച്ച് തല്ലിപൊളി ഷഡുകളില്‍ ആയിരക്കണക്കിന് ചെറുകിട ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നു ഒരു കുഴപ്പവുമില്ലാതെ, ഗുജ്‌റാത്തിലും മഹാരാഷ്‌ട്രയിലും എത്ര എത്രയോ വീടുകളുടെ ടെറസില്‍ പോലുമുണ്ട് ചെറിയ ചെറിയ യൂണിറ്റുകള്‍. ഈ നാട്ടില്‍ മാത്രം നിങ്ങളെ പോലുള്ള ദ്രോഹികള്‍ കാരണം ആര്‍ക്കും ഒരു സ്ഥാപനം തുടങ്ങാന്‍ സാധിക്കുന്നില്ല. നമ്മുടെ നാട്ടില്‍ എല്ലാമുണ്ട്. പണം മുടക്കാന്‍ ആള്‍ക്കാര്‍, തൊഴിലാളികള്‍ അസംസ്‌കൃത വസ്തുകള്‍ എന്നിട്ടും നമ്മുടെ നാട് നാട് ഒരു കണ്‍സ്യൂമര്‍ സ്റ്റേറ്റാണ് എന്തുകൊണ്ട്’ മിഥുനം സിനിമയില്‍ മോഹന്‍ലാല്‍ ചോദിക്കുന്ന ഡയലോഗാണ്. ഈ സിനിമ ഇറങ്ങി 25 വര്‍ഷം കഴിഞ്ഞിട്ടും കേരളത്തില്‍ സ്ഥിതി ഇതുതന്നെ…

ഏറ്റവും ഒടുവില്‍ ഭരിക്കുന്ന പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ഉപദ്രവം കാരണം സംസ്ഥാനം വിടുന്നത് കിറ്റെക്‌സ് ഗ്രൂപ്പാണ്. കിറ്റെക്സിലെ പരിശോധനകള്‍ക്ക് പിന്നിലെ രാഷ്‌ട്രീയ ഗൂഢാലോചനയുടെ കൂടുതല്‍ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സര്‍ക്കാരിന്റെ രാഷ്‌ട്രീയവൈരാഗ്യവും പരിശോധനകളിലൂടെയുള്ള ദ്രോഹവും മൂലം കേരളം നിക്ഷേപസൗഹൃദമല്ലെന്ന് ചൂണ്ടിക്കാട്ടി 3,500 കോടി രൂപയുടെ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി കഴിഞ്ഞ 29ന് കിറ്റെക്സ് വ്യക്തമാക്കിയിരുന്നു. 35,000 തൊഴിലുകള്‍ സൃഷ്ടിക്കുന്ന പദ്ധതിയില്‍ നിന്നാണ് പിന്‍വാങ്ങല്‍. കെ.എസ്.എഫ്.ഇ ചിട്ടി ലേലങ്ങള്‍ ഈമാസം മുതല്‍ ജനുവരി 20ന് ശേഷം ചിട്ടി തവണകള്‍ കുടിശികയുള്ള ചിട്ടി വിളിച്ചെടുക്കാത്തവര്‍ക്ക് പിഴപ്പലിശയില്ലാതെ ഈമാസം 31നകം അത് അടച്ചുതീര്‍ക്കാം….

പിന്മാറ്റം പ്രഖ്യാപിക്കുംവരെ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് നോട്ടീസൊന്നും കിറ്റെക്സിന് ലഭിച്ചിരുന്നില്ലെന്ന് സാബു ജേക്കബ് പറഞ്ഞു. എന്നാല്‍, സ്ഥലം എം.എല്‍.എ പി.വി. ശ്രീനിജന്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് പരിശോധനയെന്നും പരിശോധനയ്‌ക്കെത്തിയ സബ് ജഡ്ജി തന്നെ വിളിച്ചിരുന്നുവെന്നും പറഞ്ഞിരുന്നു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പരിശോധനയെങ്കില്‍ സ്ഥലം എം.എല്‍.എ മാത്രം അതെങ്ങനെ അറിഞ്ഞു സബ് ജഡ്ജി എന്തിനാണ് എം.എല്‍.എയെ വിളിക്കുന്നത്

ജൂണ്‍ 30ന് പാര്‍ട്ടി പത്രത്തില്‍ മാത്രം ഒരുമാസമായുള്ള പരിശോധനകളുടെ റിപ്പോര്‍ട്ട് വന്നു. മറ്റൊരു ചാനലില്‍ അന്ന് വൈകിട്ട് നാലിന് സി.പി.എം ജില്ലാ കമ്മിറ്റിയംഗം അഡ്വ.കെ.എസ്. അരുണ്‍കുമാര്‍ പറഞ്ഞത് കിറ്റെക്സിന് വിവിധ വകുപ്പുകള്‍ ഏഴ് നോട്ടീസുകള്‍ നല്‍കിയെന്നാണ്. അദ്ദേഹത്തിന് ഈ വിവരങ്ങള്‍ എവിടുന്ന് കിട്ടി 30ന് വൈകിട്ട് 5.40നാണ് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി കമ്പനിക്ക് നോട്ടീസ് നല്‍കിയത്. മറ്റു വകുപ്പുകള്‍ നോട്ടീസ് നല്‍കിയിട്ടുമില്ല.പുതിയ മിനിമം കൂലി തൊഴിലാളികള്‍ക്ക് നല്‍കുന്നില്ലെന്നാണ് തൊഴില്‍ വകുപ്പിന്റെ നോട്ടീസിലുള്ളത്. 2019ലെ പുതുക്കിയ കൂലി 2021 മാര്‍ച്ച് 26ന് ഹൈക്കോടതി സ്റ്റേ ചെയ്തതാണ്. ഇത് എല്ലാ കമ്പനികള്‍ക്കും ബാധകമാണ്. എന്നിട്ടും കിറ്റെക്സിന് മാത്രം നോട്ടീസ് നല്‍കിയത് എന്തിനാണ് സിപിഎമ്മിന്റെ ഇംഗിതത്തിന് വഴങ്ങാത്തതാണ് കിറ്റെക്‌സിന് ഈ ഗതി വരുത്തിയത്. പിആര്‍ കമ്പനികള്‍ക്ക് ലക്ഷങ്ങള്‍ നല്‍കി കൃത്രിമമായി സൃഷ്ടിച്ച കേരള മോഡലിന്റെ പൊള്ളത്തരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

Tags: cpmbjpബിസിനസ്സ്‌കിറ്റെക്‌സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

Kerala

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

Kerala

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)
Kerala

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

പുതിയ വാര്‍ത്തകള്‍

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.