Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരിലെ മണ്ഡല പുനര്‍നിര്‍ണ്ണയം; വിളറിപിടിച്ച് വിഘടനവാദികളും രാഷ്‌ട്രീയ പാര്‍ട്ടികളും

ജമ്മു കശ്മീര്‍ നിയമസഭയില്‍ കശ്മീരിനുള്ള മുന്‍തൂക്കം മണ്ഡല പുനര്‍ നിര്‍ണ്ണയത്തോടെ നഷ്ടമാകുമെന്ന ഭയമാണ് കശ്മീരിലെ വിവിധ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളെയും വിഘടനവാദ സംഘടനകളെയും ആശങ്കയിലാക്കുന്നത്. ജമ്മുവിലെ വ്യോമസേനാ ആസ്ഥാനത്തിന് നേര്‍ക്ക് ഡ്രോണ്‍ ഉപയോഗിച്ചുള്ള ബോംബാക്രമണം നടന്നതിന് പിന്നാലെ ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണവും നടന്നിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 30, 2021, 01:04 pm IST
in India

ന്യൂദല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്രമോദി ദല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത കശ്മീര്‍ രാഷ്‌ട്രീയനേതാക്കളുടെ യോഗത്തിന് പിന്നാലെ താഴ്വരയില്‍ ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിച്ചതായി സുരക്ഷാ ഏജന്‍സികള്‍. ജമ്മു കശ്മീരിലെ മണ്ഡല പുനര്‍നിര്‍ണ്ണയവുമായി മുന്നോട്ട് പോകുമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉറച്ച തീരുമാനത്തെ തുടര്‍ന്നാണ് ഭീകരാക്രമണ നീക്കങ്ങള്‍ നടക്കുന്നത്.

ജമ്മു കശ്മീര്‍ നിയമസഭയില്‍ കശ്മീരിനുള്ള മുന്‍തൂക്കം മണ്ഡല പുനര്‍ നിര്‍ണ്ണയത്തോടെ നഷ്ടമാകുമെന്ന ഭയമാണ് കശ്മീരിലെ വിവിധ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളെയും വിഘടനവാദ സംഘടനകളെയും ആശങ്കയിലാക്കുന്നത്. ജമ്മുവിലെ വ്യോമസേനാ ആസ്ഥാനത്തിന് നേര്‍ക്ക് ഡ്രോണ്‍ ഉപയോഗിച്ചുള്ള ബോംബാക്രമണം നടന്നതിന് പിന്നാലെ ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണവും നടന്നിരുന്നു. ഞായറാഴ്ച രാത്രി ജമ്മു കശ്മീര്‍ പോലീസ് ഉദ്യോഗസ്ഥനെ പുല്‍വാമയിലെ വീട്ടില്‍ കയറി ഭീകരര്‍ വെടിവെച്ചു കൊലപ്പെടുത്തി. സ്പെഷ്യല്‍ പോലീസ് ഓഫീസല്‍ ഫയാസ് അഹമ്മദും ഭാര്യ രാജാ ബീഗവും മകള്‍ റാഫിയയുമാണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. സംഭവത്തിന് പിന്നില്‍ പാക് ഭീകരന്‍ അടങ്ങുന്ന ജയ്ഷെ മുഹമ്മദ് സംഘമാണെന്ന് കശ്മീര്‍ ഐ.ജി വിജയകുമാര്‍ പറഞ്ഞു.

കഴിഞ്ഞദിവസങ്ങളില്‍ ജമ്മു കശ്മീര്‍ പോലീസ് കോണ്‍സ്റ്റബിളും സബ് ഇന്‍സ്പെക്ടറും ഒരു സിവിലിയനും ഭീകരാക്രമണങ്ങളില്‍ താഴ്വരയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ജമ്മു കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോകാനും മണ്ഡല പുനര്‍ നിര്‍ണ്ണയത്തിനും കേന്ദ്രസര്‍ക്കാര്‍ രാഷ്‌ട്രീയ നേതൃത്വത്തിന്റെ യോഗത്തില്‍ തീരുമാനം സ്വീകരിച്ചതിന് പിന്നാലെയാണ് സംഘര്‍ഷങ്ങള്‍ ശക്തിപ്പെടുന്നത്. എന്നാല്‍ ശ്രീനഗര്‍ അടക്കമുള്ള പ്രദേശങ്ങള്‍ പതിവിന് വിപരീതമായി ശാന്തമാണ്. വിഘടനവാദ സംഘടനകളുടെ പ്രവര്‍ത്തനം തന്നെ ഏതാണ്ട് മരവിച്ച അവസ്ഥയിലാണ്. രാഷ്‌ട്രീയ പാര്‍ട്ടികളും പരസ്യമായി കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തെത്തിയിട്ടില്ല. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരായ നിലപാടുകളാണ് പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യം മുതലെടുക്കാനാണ് ഭീകരവാദ സംഘടനകളുടെ നീക്കമെന്നാണ് സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

മിസ്റ്ററി ഹൊറർ കോമഡിയുമായി ധ്യാനും അൽതാഫും റിയാസ്ഖാനും ഒന്നിക്കുന്ന “സീക്രട്ട് ഓഫ് കലിംഗ”; ടീസർ റിലീസ് ആയി

Kerala

വന്യജീവി ആക്രമണം; പരിഹാരത്തിന് കൈയിൽ ഒറ്റമൂലി ഇല്ലെന്ന് മന്ത്രി, കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനം വകുപ്പിന്

Kerala

ജോലി വാഗ്‌ദാനം ചെയ്ത് പീഡനം; സിപിഎം നേതാവിനെതിരെ കേസെടുത്ത് പോലീസ്, പുറത്താക്കി സിപിഎം

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം: മുഹമ്മദ് ഫര്‍മാനെതിരെ എസ്‌സി/എസ്ടി നിയമപ്രകാരം കേസ്; മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്ന് മധ്യപ്രദേശ് പോലീസ്

Kerala

വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയേക്കും, വീണ്ടും ചോദ്യം ചെയ്യും, ബാങ്ക് ലോക്കറുകൾ പരിശോധിക്കും

പുതിയ വാര്‍ത്തകള്‍

ഭാരതവും തായ്ലന്‍ഡും സംയുക്തമായി ആതിഥേയത്വം വഹിച്ച 2024-ലെ തിരുശേഷിപ്പ് പ്രദര്‍ശന വേളയില്‍, തായ്ലന്‍ഡിലെ ഉബോണ്‍ രത്ചത്താനിയില്‍ പ്രദര്‍ശിപ്പിച്ച ബുദ്ധന്റെയും മുഖ്യശിഷ്യന്മാരായ അര്‍ഹന്ത് സാരിപുത്രന്റെയും അര്‍ഹന്ത് മഹാമൊഗ്ഗല്ലാനന്റെയും പവിത്രമായ തിരുശേഷിപ്പുകള്‍.

ബുദ്ധശിഷ്യന്മാരുടെ പവിത്ര പൈതൃകം

എസ്എഫ്ഐ നേതാവ് ആര്‍ഷോയും അധ്യാപക ജോലിക്ക് വേണ്ടി വ്യാജരേഖ ചമച്ച കേസ് പ്രതി കെ വിദ്യയും ജൂണ്‍ 1ന് വിവാഹിതരാകുന്നു

വിശ്വാസങ്ങളുടെ വിചാരണയോ?

വിജിലൻസ് മേധാവിയായി എ അരുണിന്റെ നിയമനം: വിജയ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി

പിണറായിസത്തിന്റെ അഴിഞ്ഞാട്ടം

വിഡി സർക്കാരിന്റെ ക്ഷേമപെന്‍ഷന്‍ വിതരണം ഇനിയും വൈകുമെന്ന് സൂചന: സ്ത്രീസുരക്ഷ പെന്‍ഷനും അവതാളത്തില്‍

മാസപ്പടിയിലെ ഇ ഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും

യമുനാഭാരതിയും വരന്‍ ശ്രീകാന്തും സദാനന്ദന്‍ മാസ്റ്റര്‍ക്കും വനിതാറാണി ടീച്ചര്‍ക്കുമൊപ്പം

സദാനന്ദന്‍ മാസ്റ്ററുടെ മകള്‍ വിവാഹിതയായി, സ്വര്‍ണാഭരണങ്ങളില്ലാതെ

എല്‍ നിനോ പ്രതീക്ഷിച്ചതിലും നേരത്തെ; ഇടവപ്പാതിയില്‍ മഴ കുറയാന്‍ സാധ്യത

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമപുരസ്‌കാരം ജനം ടിവി പാലക്കാട് ബ്യൂറോ ചീഫ് അരുണ്‍ ആലത്തൂരിന് വിവേക് നാരായണന്‍ സമ്മാനിക്കുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. പരമേശ്വരന്‍, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, വിശ്വസംവാദകേന്ദ്രം അധ്യക്ഷന്‍ ഹരീഷ് കടയപ്രത്ത് എന്നിവര്‍ സമീപം

സമൂഹ മാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നു: വിവേക് നാരായണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.