Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡിജിപിയുടെ തുറന്ന് പറച്ചില്‍; ഭീകര പ്രവര്‍ത്തനത്തിനെതിരെ നടപടികള്‍ എടുക്കാതെ

ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള സംഘടനകളിലേക്ക് കേരളത്തില്‍ നിന്നും ആളുകള്‍ എത്തിയ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചത് ഉള്‍പ്പെടെ നിരവധി സംഭവങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി തടഞ്ഞ വിഭാഗമായിരുന്നു സംസ്ഥാന ആഭ്യന്തര സുരക്ഷാ വിഭാഗം. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം, ഐഎസ്‌ഐടി, കമ്മ്യൂണല്‍ സെല്‍, എന്നിവയാണ് ആഭ്യന്തര സുരക്ഷാ സംവിധാനത്തിലെ പ്രധാനപ്പെട്ട വിഭാഗങ്ങള്‍.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 29, 2021, 03:56 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാനം ഭീകരരുടെ റിക്രൂട്ട്‌മെന്റ് കേന്ദ്രമെന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ തുറന്ന് പറച്ചില്‍ നിരവധി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ അവഗണിച്ചശേഷം. ഇന്റലിജന്റ്‌സ് വിഭാഗത്തിലെ  ഇന്റേണല്‍ സെക്യൂരിറ്റി ഇന്‍വസ്റ്റിഗേഷന്‍ ടീം(ഐഎസ്‌ഐടി)പോലും പ്രവര്‍ത്തനരഹിതമായി. ആന്റി ടെററിസ്റ്റ് ഫോഴ്‌സ് മാസങ്ങളോളം നിശ്ചലമായി കിടന്നു. ഇതൊന്നും പ്രാവര്‍ത്തികമാക്കാതെയാണ് കേരളത്തിലേക്ക് എത്തിയപ്പോള്‍ മുതല്‍ തീവ്രവാദ പ്രവര്‍ത്തനത്തെക്കുറിച്ച് അറിയാമായിരുന്നു എന്ന വെളിപ്പെടുത്തല്‍ നടത്തിയത്.  

ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള സംഘടനകളിലേക്ക് കേരളത്തില്‍ നിന്നും ആളുകള്‍ എത്തിയ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചത് ഉള്‍പ്പെടെ നിരവധി സംഭവങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി തടഞ്ഞ വിഭാഗമായിരുന്നു സംസ്ഥാന ആഭ്യന്തര സുരക്ഷാ വിഭാഗം. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം, ഐഎസ്‌ഐടി, കമ്മ്യൂണല്‍ സെല്‍, എന്നിവയാണ് ആഭ്യന്തര സുരക്ഷാ സംവിധാനത്തിലെ പ്രധാനപ്പെട്ട വിഭാഗങ്ങള്‍. രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന വിവരങ്ങളില്‍ അന്വേഷണം നടത്തേണ്ട ഐഎസ്‌ഐടി മൂന്നര വര്‍ഷമായി നിശ്ചലമാണ്. ഒരു ഐജിയും ഡിഐജിയും എസ്പിയും ഡിവൈഎസ്പിയും ഉള്‍പ്പെടെയുള്ള ഘടന ഇതിലുണ്ടെങ്കിലും വേണ്ടത്ര അന്വേഷണ ഉദ്യോഗസ്ഥരെ പോലും നല്‍കിയിട്ടില്ല. തലസ്ഥാനം ഉള്‍പ്പെടെ ചില പോലീസ് ജില്ലകളില്‍ ഡിവൈഎസ്പിയും ഒരു പോലീസുകാരനും മാത്രമാണ് ഉള്ളത്. ചിലയിടത്ത് ഡിവൈഎസ്പി പോലും ഇല്ല. മതസംഘടനകളിലെ തീവ്രവാദവും അവരുടെ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കേണ്ട കമ്മ്യൂണല്‍ സെല്ലില്‍ ഡിവൈഎസ്പി മാത്രമാണ് ഉള്ളത്.  കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ഇന്റലിജന്‍സ്, മറ്റ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സുരക്ഷാ വിഭാഗം എന്നിവരുമായി നിരന്തരം സമ്പര്‍ക്കത്തിലിരിക്കേണ്ട ഇരുവിഭാഗങ്ങള്‍ നിശ്ചലമായി കിടന്നിട്ടും ഡിജിപിയുടെ ഭാഗത്ത് നിന്നും നടപടികള്‍ ഉണ്ടായില്ലെന്ന് പോലീസുകാര്‍ തന്നെ പറയുന്നു.  

പോലീസിന്റെ ഭീകര വിരുദ്ധ വിഭാഗമായ ആന്റി ടെററിസ്റ്റ് ഫോഴ്‌സ് അഥവാ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് പേരില്‍ മാത്രം ഒതുങ്ങികിടന്നത് മാസങ്ങളോളമാണ്. എടിഎസ് 2020 ജനുവരി മൂന്നിനാണ് ഒരു ഡിഐജിയെ പോലും നിയമിച്ചത്. അതിന് മുമ്പ് തൃപ്പുണിത്തുറയില്‍ ഒരു ഓഫീസും ഒരു എസ്പിക്ക് ചുമതലയും നല്‍കുക മാത്രമാണ് ചെയ്തിരുന്നത്. ആന്റി ടെററിസ്റ്റ് സ്‌ക്വാഡിലേക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നത് അടക്കം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. ഇപ്പോഴും തീവ്രവാദികളുമായി ഒരു ഏറ്റുമുട്ടല്‍ ഉണ്ടയാല്‍ ഈ വിഭാഗത്തിന് നോക്കി നില്‍ക്കാനേ കഴിയൂ എന്ന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.

Tags: terrorism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

India

അതിര്‍ത്തി കടന്നാല്‍ മരണം ഉറപ്പ്….ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരന് വെടിയുണ്ട…

ഇറാനില്‍ കൊല്ലപ്പെട്ട ആത്മീയ നേതാവ് ആയത്തൊള്ള അലി ഖമേനി (ഇടത്ത്) ബഹ്റൈന്‍, ഒമാന്‍, യുഎഇ ഭരണാധികാരികള്‍ (ഇടത്ത് നിന്നും വലത്തോട്ട്)
India

സംഘികള്‍ ഗള്‍ഫില്‍ പോകേണ്ടെന്ന് പറയുന്ന കേരളത്തിലെ മതമൗലിക വാദികള്‍ അറിയണം…ഇറാനല്ല യുഎഇയും സൗദിയും ഒമാനും ബഹ്റൈനും എന്ന്…

India

ഇന്ത്യയുടെ ആദ്യ ഭീകരവിരുദ്ധ നയം ‘പ്രഹാര്‍’ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

India

ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യയും യുഎസും : ‘വജ്ര പ്രഹാർ’ സൈനിക അഭ്യാസം തീവ്രവാദികൾക്കുള്ള മുന്നറിയിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എ.എ. റഹീമും വി. ശിവന്‍കുട്ടിയും ചേര്‍ന്ന് വിവാഹം നടത്തിക്കൊടുക്കുന്നതിന്റെ ഫയല്‍ ചിത്രം

മൊണാലിസ ഭോസ്ലയുടെ വിവാഹം: റഹീമും ശിവന്‍കുട്ടിയും കുരുക്കില്‍; ദേശീയ എസ്‌സി,എസ്ടി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

മടക്കം മലയാള ഭാഷയെ ധന്യമാക്കി

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.