Thursday, June 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘എനിക്കറിയില്ല; അങ്ങനെ പറഞ്ഞില്ല’; കോടതി തെളിവ് ചോദിച്ചപ്പോള്‍ ഉരുണ്ടുകളിച്ച് രാഹുല്‍; മോദിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് അവകാശമെന്ന് വയനാട് എംപി

2019 ഏപ്രില്‍ 13ന് കര്‍ണ്ണാടകത്തിലെ കോളാറില്‍ നടന്ന യോഗത്തിലാണ് രാഹുല്‍ മോദിയെ അപമാനിക്കുന്ന പ്രസംഗം നടത്തിയത്. നീരവ് മോദി, ലളിത് മോദി നരേന്ദ്രമോദി..കള്ളന്‍മാര്‍ക്ക് എല്ലാം മോദിയെന്ന പേര് എന്തുകൊണ്ട് എന്നാണ് അന്ന് രാഹുല്‍ ചോദിച്ചത്. പ്രഥമ ദൃഷ്ട്യാ രാഹുലിനെതിരെ കേസ് ഉണ്ടെന്നാണ് ഹര്‍ജി സ്വീകരിക്കുമ്പോള്‍ കോടതി പറഞ്ഞത്.

Janmabhumi Online by Janmabhumi Online
Jun 25, 2021, 09:07 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

സൂററ്റ്: ബിജെപി എംഎല്‍എ പൂര്‍ണ്ണേഷ് മോദി നല്‍കിയ അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ സൂററ്റ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി. എല്ലാ കള്ളന്മാര്‍ക്കും പേരിനൊപ്പം മോദിയെന്ന്  എന്തുകൊണ്ട് എന്ന് തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ രാഹുല്‍ ചോദിച്ചതാണ് വന്‍വിവാദത്തിനു കേസിനും ഇടയാക്കിയത്. മോദി സമുദായത്തെ തന്നെ രാഹുല്‍ അപമാനിച്ചുവെന്നു കാട്ടിയാണ് പൂര്‍ണ്ണേഷ് അപകീര്‍ത്തിക്കേസ് നല്‍കിയത്.

ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ എന്‍ ദാെേവയുടെ മുന്‍പില്‍ ഹാജരായ രാഹുല്‍  കോടതിയില്‍ വിശദീകരണം സമര്‍പ്പിച്ചു. പേരിനൊപ്പം മോദിയെന്നുള്ളവരെ താന്‍ അപമാനിച്ചിട്ടില്ല എന്നാണ് വിശദീകരണത്തില്‍ അവകാശപ്പെടുന്നത്. ഒരു വ്യവസായിക്ക് മോദി 30 കോടി രൂപ കൊടുത്തുവെന്ന്  പറഞ്ഞില്ലേ എന്ന് മജിസ്‌ട്രേറ്റ് ചോദിച്ചപ്പോള്‍ ദേശീയ നേതാവെന്ന നിലയ്‌ക്ക് അഴിമതിക്കും തൊഴിലില്ലായ്മക്കും എതിരെ തന്റെ പ്രസംഗങ്ങളില്‍ പറഞ്ഞുകൊണ്ടിരിക്കും,അത് രാജ്യ താല്പ്പര്യത്തിനാണ്, അത് തന്റെ അവകാശമാണ് എന്നായിരുന്നു മറുപടി.  

മോദിയെന്ന് പേരുള്ളവരെല്ലാം കള്ളന്മാര്‍ ആണെന്ന് പറഞ്ഞില്ലേ ജഡ്ജി ചോദിച്ചപ്പോള്‍, താന്‍ അങ്ങനെ  പറഞ്ഞിട്ടില്ല എന്നായിരുന്നു മറുപടി. കേസുമായി ബന്ധപ്പെട്ട’ മറ്റു പല ചോദ്യങ്ങളോടും എനിക്കറിയില്ല എന്ന മറുപടിയാണ് രാഹുല്‍ നല്‍കിയതെന്ന് ദ ഹിന്ദു റിപ്പോര്‍ട്ടു ചെയ്തു. രാഹുലിന്റെ വാക്കുകള്‍ രേഖപ്പെടുത്തി കോടതി കേസ് ജൂലൈ 12ലേയ്‌ക്ക് മാറ്റി. താന്‍ അങ്ങനൊന്നും പറഞ്ഞിട്ടില്ലെന്നാണ് മുന്‍പും രാഹുല്‍ കോടതിയില്‍ പറഞ്ഞത്.  

2019 ഏപ്രില്‍ 13ന് കര്‍ണ്ണാടകത്തിലെ കോളാറില്‍ നടന്ന യോഗത്തിലാണ് രാഹുല്‍ മോദിയെ അപമാനിക്കുന്ന പ്രസംഗം നടത്തിയത്. നീരവ് മോദി,  ലളിത് മോദി നരേന്ദ്രമോദി..കള്ളന്‍മാര്‍ക്ക് എല്ലാം മോദിയെന്ന പേര് എന്തുകൊണ്ട് എന്നാണ് അന്ന് രാഹുല്‍ ചോദിച്ചത്. പ്രഥമ ദൃഷ്ട്യാ രാഹുലിനെതിരെ കേസ് ഉണ്ടെന്നാണ് ഹര്‍ജി സ്വീകരിക്കുമ്പോള്‍ കോടതി പറഞ്ഞത്.

ഗുജറാത്ത് ഹൈക്കോടതിയിലും പൂര്‍ണ്ണേഷ് ഹര്‍ജി നല്‍കിയിട്ടുണ്ട്. പ്രസംഗം റെക്കാര്‍ഡ് ചെയ്ത വീഡിയോ ഗ്രാഫര്‍, കോളാര്‍ ജില്ലാകളക്ടര്‍ എന്നിവരെ കേസില്‍ സാക്ഷികളാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.  ഈ കേസില്‍  ഹൈക്കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും.

Tags: Rahul Gandhicourtസൂറത്ത്കേസ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടില്‍ അതിക്രമിച്ച് കയറി പതിനൊന്ന് വയസുകാരിയോട് ലൈംഗികാതിക്രമം : 54കാരന് 7 വര്‍ഷം കഠിന തടവും പിഴയും

India

അഭിപ്രായ സ്വാതന്ത്ര്യമെന്നത് സൈന്യത്തെ ആക്ഷേപിക്കാനുള്ളതല്ല : രാഹുൽ ഗാന്ധിയ്‌ക്കെതിരെ അലഹബാദ് ഹൈക്കോടതി

India

ബിജെപി, ആർഎസ്എസ് പ്രവർത്തകർക്ക് പ്രതിപക്ഷത്തെ പേടിയാണ് : ഞങ്ങളുടെ ഇന്ദിരാജി ആണെങ്കിൽ ചെയ്യേണ്ടത് ചെയ്യും ; അതാണ് അവരുടെ സ്വഭാവം ; രാഹുൽ

India

രാഹുൽ പ്രധാനമന്ത്രിയായാൽ രാജ്യത്തെ വരെ വിറ്റുകളയും , കോൺഗ്രസ് നേതാവിന്റെ പ്രസ്താവനകൾ പാകിസ്ഥാനെ പ്രീതിപ്പെടുത്താൻ വേണ്ടിയെന്നും ബ്രിജ് ഭൂഷൺ

India

വീർ സവർക്കറുടെ കൊച്ചുമകന്റെ മാതൃപരമ്പരയെക്കുറിച്ചറിയണം ; രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജി പൂനെ കോടതി തള്ളി

പുതിയ വാര്‍ത്തകള്‍

ഭക്ഷണം വൈകിയതിന് ബാര്‍ ഹോട്ടലില്‍ ആക്രമണം: വര്‍ക്കലയില്‍ 6 പേര്‍ പിടിയില്‍

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ ശര്‍മ്മിഷ്ഠ പനോളി (വലത്ത്) കൊല്‍ക്കൊത്ത ഹൈക്കോടതി ജഡ്ജി പാര്‍ത്ഥ സാരഥി ചാറ്റര്‍ജി (ഇടത്ത്)

ശര്‍മ്മിഷ്ഠ പനോളിക്ക് ജാമ്യം നല്‍കാത്ത ജഡ്ജിയെ വധിക്കണമെന്ന് സമൂഹമാധ്യമപോസ്റ്റ്; ബിജെപി പ്രവര്‍ത്തകരെ കുടുക്കാന്‍ വ്യാജഅക്കൗണ്ടുകള്‍ വഴി സന്ദേശം

കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി, കുട്ടനാട് താലൂക്കിലും അവധി

ആലുവയിലെ മില്‍മ ബൂത്തുകളില്‍ വിതരണം ചെയ്ത പാല്‍ പാക്കറ്റുകളില്‍ തൂക്കം കൂടുതല്‍

അധ്യാപിക ട്രെയിനില്‍ നിന്ന് പുഴയില്‍ ചാടി മരിച്ചു

വനിതാ ഡോക്ടര്‍മാര്‍ താമസിക്കുന്ന കെട്ടിടത്തില്‍ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റില്‍

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം (വലത്ത്) ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാന്‍ എത്തിയ ഇന്ത്യന്‍ പ്രതിനിധി സംഘം (നടുവില്‍)

നമ്മളും നിങ്ങളും മുസ്ലിംരാജ്യങ്ങളാണ്….മലേഷ്യയിലെത്തിയ ഇന്ത്യന്‍ സംഘത്തെ മതം പറഞ്ഞ് തുരത്താന്‍ പാകിസ്ഥാന്റെ ശ്രമം

തൃശൂരില്‍ അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം, രണ്ടാം ഭര്‍ത്താവിനെ തെരയുന്നു

ആര്‍സിബി ആഘോഷപരിപാടിക്കിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

തുർക്കി എയർലൈൻസ് വിമാനങ്ങളിൽ മിന്നൽ പരിശോധന ; ഇന്ത്യയിലെ നിയമങ്ങൾ പാലിച്ച് തന്നെ പ്രവർത്തിക്കണമെന്ന് നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies