Monday, June 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തൃണമൂല്‍ ഗുണ്ടായിസത്തിന് ഗവര്‍ണര്‍ ധന്‍കര്‍ തടസ്സം; ഗവര്‍ണറെ മാറ്റാന്‍ മമത; ഗവര്‍ണറെ മാറ്റേണ്ട ചുമതല രാഷ്‌ട്രപതിയ്‌ക്ക് മാത്രമെന്ന് ഭരണഘടനാ വിദഗ്ധര്‍

ബംഗാള്‍ തെരഞ്ഞെടുപ്പ് വിജയിച്ചതോടെ എല്ലാം കൈപ്പിടിയിലാണെന്ന രീതിയില്‍ മുന്നോട്ട് പോകുന്ന മമത ബാനര്‍ജി തന്റെ ഇഷ്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ ധന്‍കറെ മാറ്റാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ ഗവര്‍ണ്ണറെ നീക്കാന്‍ രാഷ്‌ട്രപതിക്ക് മാത്രമേ അധികാരമുള്ളൂ എന്നാണ് സുപ്രിംകോടതിയുടെ മുന്‍ ഉത്തരവ് പറയുന്നത്.

Janmabhumi Online by Janmabhumi Online
Jun 25, 2021, 07:42 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

കൊല്‍ക്കൊത്ത: ബംഗാള്‍ തെരഞ്ഞെടുപ്പ് വിജയിച്ചതോടെ എല്ലാം കൈപ്പിടിയിലാണെന്ന രീതിയില്‍ മുന്നോട്ട് പോകുന്ന മമത ബാനര്‍ജി തന്റെ ഇഷ്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ ധന്‍കറെ മാറ്റാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ ഗവര്‍ണ്ണറെ നീക്കാന്‍ രാഷ്‌ട്രപതിക്ക് മാത്രമേ അധികാരമുള്ളൂ എന്നും അതും അത്യപൂര്‍വ്വമായി അതിനുള്ള സാഹചര്യം ഉണ്ടായാല്‍ മാത്രമേ രാഷ്‌ട്രപതി പോലും അത്തരം നീക്കാന്‍ നടത്താന്‍ പാടൂ എന്നുമാണ് സുപ്രിംകോടതിയുടെ മുന്‍ ഉത്തരവ് പറയുന്നത്.  

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അക്രമത്തിനും ചില വനിതാപ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന കൂട്ടബലാത്സംഗത്തിനും നേരെ ഗവര്‍ണര്‍ ശക്തമായി പ്രതികരിച്ചിരുന്നു. അന്ന് അക്രമം ഭയന്ന് ബംഗാളില്‍ നിന്നും അസമിലേക്ക് താല്‍ക്കാലികമായി ഓടിപ്പോകേണ്ടി വന്ന കുടുംബങ്ങളെ നേരിട്ട് ഗവര്‍ണര്‍ സന്ദര്‍ശിക്കുകയും ചെയ്തു. മമത ജനാധിപത്യത്തെ കൊലചെയ്യുകയാണെന്ന് രബീന്ദ്രനാഥ ടാഗൂറിന്റെ വരികള്‍ ഉദ്ധരിച്ചുകൊണ്ട് ഗവര്‍ണര്‍ പ്രഖ്യാപിച്ചിരുന്നു.

ഗവര്‍ണര്‍ തൃണമൂല്‍ മേധാവിത്വത്തിന് ഭീഷണിയാകുന്നതോടെയാണ് എങ്ങിനെയെങ്കിലും ഗവര്‍ണറെ മാറ്റാനുള്ള നീക്കത്തിന് മമത ശക്തികൂട്ടുന്നത്. ഇക്കഴിഞ്ഞ ദിവസം ഈ ആവശ്യം ഉന്നയിച്ച് മമത നിയമസഭാ സ്പീക്കര്‍ ബിമന്‍ ബാനര്‍ജിയെ കണ്ടിരുന്നു. ഇതേ തുടര്‍ന്ന് ബിമന്‍ ബോസ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുമായി ബംഗാള്‍ ഗവര്‍ണറെ മാറ്റുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. പാര്‍ലമെന്‍ററി കാര്യങ്ങളിലും ബംഗാല്‍ നിയമസഭാ പ്രവര്‍ത്തനങ്ങളിലും കൂടുതലായി ഗവര്‍ണര്‍ തലയിടുന്നു എന്ന പരാതിയായിരുന്നു സ്പീക്കര്‍ ഉന്നയിച്ചത്.

എന്നാല്‍ ഭരണഘടനാവിദഗ്ധര്‍ ഈ നീക്കത്തെ തള്ളിക്കളയുന്നു. കാരണം ഭരണഘടനയാണ് കേന്ദ്രത്തിന്റെ പ്രതിനിധിയായി ഗവര്‍ണ്ണറെ നിയമിക്കുന്നത്. രാഷ്‌ട്രപതിയാണ് ഗവര്‍ണറെ നിയമിക്കുന്നത്. അതിനാല്‍ രാഷ്‌ട്രപതിക്ക് മാത്രമേ ഗവര്‍ണറെ മാറ്റാന്‍ അധികാരമുള്ളൂ.

സര്‍ക്കാരിയ കമ്മീഷന്‍ പറയുന്നത് അഞ്ച് വര്‍ഷത്തെ കാലാവധിക്ക് ശേഷം മാത്രമേ ഗവര്‍ണറെ മാറ്റാന്‍ കഴിയൂ എന്നാണ്. ധനകര്‍ ഗവര്‍ണറായത് 2019ല്‍ മാത്രമാണ്. വെങ്കിടാചലയ്യ കമ്മീഷനും ഗവര്‍ണ്ണര്‍ക്ക് ഏറ്റവും ചുരുങ്ങിയത് അഞ്ച് വര്‍ഷത്തെ കാലാവധി ശുപാര്‍ശ ചെയ്യുന്നു.

2010ലെ ബിപി സിംഗാള്‍ കേസിലാണ് സുപ്രീംകോടതി ഇത് സംബന്ധിച്ച് നിര്‍ണ്ണായകമായ വിധി പുറപ്പെടുവിച്ചത്. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയത്തോടെ ഗുജറാത്ത്, ഉത്തര്‍പ്രേദശ്, ഹരിയാന, ഗോവ എന്നിവിടങ്ങളിലെ ഗവര്‍ണറെ മാറ്റണമെന്ന ആവശ്യമുയര്‍ന്നു. എന്നാല്‍ സുപ്രീംകോടതി പറഞ്ഞത് ഗവര്‍ണറെ നീക്കം ചെയ്യാനുള്ള അധികാരം രാഷ്‌ട്രപതിക്ക് മാത്രമാണെന്നാണ്. അതും ഏകപക്ഷീയമായോ അകാരണമായോ ഗവര്‍ണ്ണറെ മാറ്റാന്‍ രാഷ്‌ട്രപതിയ്‌ക്ക് അധികാരമില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

Tags: തൃണമൂല്‍ ഗുണ്ടായിസംസ്പീക്കര്‍തൃണമൂല്‍ കോണ്‍ഗ്രസ്മമതാ ബാനര്‍ജിജഗ്ദീപ് ധാംകര്‍ബംഗാള്‍ ഗവര്‍ണര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇത് ജഗദീപ് ധന്‍കറാണ്….ഇനി കുത്തഴിഞ്ഞ പെരുമാറ്റം സഭയില്‍ നടക്കില്ല…. തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രിയാനെ ഞെട്ടിച്ച് സ്പീക്കര്‍ ജഗദീപ് ധന്‍കര്‍

India

രോഹിംഗ്യകള്‍ ..നാളെ ഇന്ത്യയെ തകര്‍ക്കാന്‍ പോകുന്ന ടൈംബോംബുകള്‍

Kerala

ഉമ്മൻചാണ്ടിക്കും വക്കംപുരുഷോത്തമനും ആദരമർപ്പിച്ച് നിയമസഭ; ഉമ്മന്‍ ചാണ്ടിയുടെ നേട്ടങ്ങള്‍ ലോക പാര്‍ലമെന്ററി ചരിത്രത്തില്‍ അത്യപൂര്‍വമെന്ന് മുഖ്യമന്ത്രി

India

ഇനി ചര്‍ച്ച വേണ്ടെന്ന് സിപിഎം കേന്ദ്ര നേതൃത്വം; പ്രതിഷേധം തണുപ്പിക്കാന്‍ സ്പീക്കറെ തള്ളി ദേവസ്വം മന്ത്രി

Kerala

മിത്ത്: സ്പീക്കറുടെ പേര് ഗോഡ്സെ എന്നാണെങ്കില്‍ സുരേന്ദ്രന്‍ കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിക്കുമായിരുന്നു; പ്രതിഷേധത്തെ പരിഹസിച്ച് മുഹമ്മദ് റിയാസ്‌

പുതിയ വാര്‍ത്തകള്‍

നിലമ്പൂരിലെ വിജയം യുഡിഎഫിന്റേതല്ല ജമാത്തെ ഇസ്ലാമിയുടേത്; വോട്ടിംഗ് ശതമാനം വർദ്ധിപ്പിച്ച് എൻഡിഎ: പി.കെ. കൃഷ്ണദാസ്

അഖില്‍ പി ധര്‍മ്മജന്‍റെ പുസ്തകമായ റാം കെയര്‍ ഓഫ് ആനന്ദി എന്ന പുസ്തകത്തിന്‍റെ കവര്‍ (ഇടത്ത്) ശ്രീകുമാരന്‍ തമ്പി (വലത്ത്)

അഖില്‍ പി. ധര്‍മ്മജനോട് അസൂയപ്പെടാന്‍ താന്‍ അല്‍പനല്ലെന്ന് ശ്രീകുമാരന്‍ തമ്പി

നിലമ്പൂരിലെ വിജയം ജമാഅത്തെ ഇസ്ലാമിയുടേത്; യുഡിഎഫിന് ലഭിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ വളരെ കുറവ് വോട്ട്: രാജീവ് ചന്ദ്രശേഖർ

മയക്കുമരുന്ന് കേസിൽ തമിഴ് നടൻ ശ്രീകാന്ത് പിടിയിൽ

കോയമ്പത്തൂർ പേരൂർ രാമസ്വാമി അടിഗളരുടെ നൂറാം വാർഷിക ആഘോഷ വേദിയിൽ ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത്

“യുദ്ധം തുടങ്ങിയത് നിങ്ങളാണ്, ഞങ്ങൾ അത് അവസാനിപ്പിക്കും”; ട്രംപിനെ ഭീഷണിപ്പെടുത്തി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്

ആര്‍എസ്എസ് പ്രാന്ത പ്രചാരക് അഖിലഭാരതീയ ബൈഠക് ദൽഹിയിൽ

നാട്ടിൽ പിന്നിലായെന്ന് കരുതി മോശക്കാരനാകില്ല ; പ്രതീക്ഷയ്‌ക്ക് അനുസരിച്ച് മുന്നോട്ട് വരാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല  ;  എം സ്വരാജ്

കല്യാണത്തലേന്ന് മോഹൻലാലിന്റെ അച്ഛൻ ഒരു പൊതി തന്നു, സുരേഷ് ഗോപി ;ജ്യോത്സ്യൻ പറഞ്ഞ സ്ഥലത്ത് ഞാൻ അത് വച്ചിട്ടുണ്ട്.

ഹോർമുസ് കടലിടുക്ക് അടച്ചാലും ഇന്ത്യയ്‌ക്ക് പ്രശ്നമില്ല ; ബദൽ സംവിധാനം വർഷങ്ങൾക്ക് മുൻപേ ഒരുക്കി മോദി സർക്കാർ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies