Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വനം കൊള്ള പ്രതികള്‍ക്ക് മുന്‍ വനം മന്ത്രിയുടെ ഓഫീസുമായി ബന്ധം; പ്രതികളെ വിളിച്ചെന്ന് കെ. രാജുവിന്റെ അഡീ.പ്രൈവറ്റ് സെക്രട്ടറി; തട്ടിപ്പു പുറത്ത്

പട്ടയഭൂമിയിലെ സംരക്ഷിത മരങ്ങള്‍ മുറിക്കാന്‍ റവന്യു വകുപ്പ് അനുമതി നല്‍കിയ വിവാദ ഉത്തരവ് റദ്ദാക്കിയതിന്റെ പിറ്റേന്ന് റോജി അഗസ്റ്റിനുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്നാണ് ശ്രീകുമാര്‍ സമ്മതിച്ചിരിക്കുന്നത്. പ്രതികളുമായി ശ്രീകുമാര്‍ ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകള്‍ അടക്കം പുറത്ത് വന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2021, 06:01 pm IST
in Kerala

തിരുവനന്തപുരം: വനം കൊള്ളയില്‍ മുന്‍ വനം മന്ത്രിയുടെ ഓഫീസിനും ബന്ധം. മുട്ടില്‍ മരം മുറിക്കേസിലെ പ്രതി റോജി അഗസ്റ്റിനെയും ആന്റോ അഗസ്റ്റിനെയും ഫോണില്‍ വിളിച്ചെന്ന് സമ്മതിച്ച് മുന്‍ വനം മന്ത്രി കെ. രാജുവിന്റെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ജി. ശ്രീകുമാര്‍. ഒരു തവണ റോജി അഗസ്റ്റിന്‍ ഓഫീസിലെത്തി തന്നെ കണ്ടതായും ശ്രീകുമാര്‍ മാധ്യമങ്ങളോട് സമ്മതിച്ചു.

പട്ടയഭൂമിയിലെ സംരക്ഷിത മരങ്ങള്‍ മുറിക്കാന്‍ റവന്യു വകുപ്പ് അനുമതി നല്‍കിയ വിവാദ ഉത്തരവ്  റദ്ദാക്കിയതിന്റെ പിറ്റേന്ന് റോജി അഗസ്റ്റിനുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്നാണ് ശ്രീകുമാര്‍ സമ്മതിച്ചിരിക്കുന്നത്. പ്രതികളുമായി ശ്രീകുമാര്‍ ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകള്‍ അടക്കം പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ശ്രീകുമാറിന്റെ പ്രതികരണം.  ഉത്തരവ് റദ്ദാക്കിയതിന് പിറ്റേന്ന് രാവിലെ 9.30നു പ്രതി ആന്റോ അഗസ്റ്റിന്‍ ശ്രീകുമാറിനെ വിളിച്ചു.  

കോള്‍ ഒരു സെക്കന്റില്‍ കട്ടായി. ശ്രീകുമാര്‍ തൊട്ടുപിന്നാലെ  ആന്റോയെ തിരികെവിളിച്ച് 83 സെക്കന്‍ഡ് സംസാരിച്ചു. അന്ന് ഉച്ചയോടെയാണ് മുട്ടിലില്‍ നിന്നും മുറിച്ചിട്ട  54 കഷണം ഈട്ടിത്തടി ലക്കിടി ചെക്‌പോസ്റ്റ് വഴി പരിശോധനയില്ലാതെ കടത്തുന്നത്. ഫെബ്രുവരി 17, 25 തീയതികളും ശ്രീകുമാര്‍ ആന്റോയെ വിളിച്ചിരുന്നുവെന്നാണ് വാര്‍ത്തകള്‍ പുറത്ത് വന്നത്. ഇതിന് വിശദീകരണവുമായി രംഗത്ത് എത്തവെയാണ് പ്രതികളുമായി ഫോണില്‍ ബന്ധപ്പെട്ടന്ന് ശ്രീകുമാര്‍ സമ്മതിച്ചത്.  

മിസ്ഡ് കോള്‍ കണ്ട് തിരിച്ച് വിളിക്കുകയായിരുന്നു എന്നാണ് ശ്രീകുമാറിന്റെ വിശദീകരണം. ഫോണില്‍ വിളിക്കുകമാത്രമല്ല ഒരു തവണ ഓഫീസില്‍ വന്ന്  കാണുകയും ചെയ്തുവെന്നും ശ്രീകുമാര്‍ സമ്മതിച്ചു.  

വിവാദ ഉത്തരവ് റദ്ദാക്കിയതിന്റെ പിന്നാലെയാണ് ആന്റോയുടേയും റോജിയുടേയും വിളിയെത്തിയത് എന്ന് പറയുന്നു. എന്നാല്‍ ഉത്തരവ് റദ്ദാക്കിയ കാര്യം പോലും അറിഞ്ഞിരുന്നില്ല. ഉത്തരവ് റദ്ദാക്കിയത് റവന്യു വകുപ്പില്‍ നിന്നാണ്. സ്വന്തം തോട്ടത്തിലെ മരം മുറിച്ചപ്പോള്‍ അതിന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടസം നില്‍ക്കുന്നു എന്നും സഹായിക്കണം എന്നുമാണ് അവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ താന്‍ അവര്‍ക്ക് സഹായം ചെയ്തില്ലെന്ന് വ്യവസ്ഥാപിതമായ രീതിയില്‍ അപേക്ഷ നല്‍കണമെന്നുമുള്ള മറുപടിയാണ് നല്‍കിയത്. ഡിഎഫ്ഒയെ മാറ്റണമെന്നടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചെന്നും ശ്രീകുമാര്‍ പറഞ്ഞു. ഡിഎഫ്ഒയെ അവിടെ തന്നെ നിലനിര്‍ത്തിയത് കൊണ്ടാണ് മരംമുറി ക്രമക്കേട് തയാനായതെന്നും മിസ്ഡ് കോള്‍ കണ്ട് തിരിച്ച് വിളിച്ചതല്ലാതെ ഒരിക്കല്‍ പോലും പ്രതികളെ അങ്ങോട്ട് വിളിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നുമാണ് ശ്രീകുമാറിന്റെ വിശദീകരണം.   

Tags: cpiMuttil Forest Looting Case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

Kerala

പൂരംമുടക്കിയതിനെക്കുറിച്ച് ഒച്ചവെച്ച വിഎസ് സുനില്‍ കുമാറിന് സീറ്റില്ല, പകരം തൃശൂരില്‍ ആലങ്കോട് ലീലാകൃഷ്ണന്‍ എന്ന ദുര്‍ബല സ്ഥാനാര്‍ത്ഥി

Kerala

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സി പി ഐയും

Kerala

സിപിഐയില്‍ നിന്ന് പുറത്താക്കിയ സി സി മുകുന്ദന്‍ ദല്‍ഹിയിലേക്ക്,കോണ്‍ഗ്രസ് നേതൃത്വവുമായി വെളളിയാഴ്ച ചര്‍ച്ച

Kerala

നാട്ടിക എംഎൽഎ സി.സി. മുകുന്ദനെ സിപിഐ പുറത്താക്കി; സ്ഥാനാർത്ഥിയാകും, ആരുടെ പിന്തുണയും സ്വീകരിക്കും, പലതും തുറന്നു പറയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.