Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരിപാടികള്‍ കാണാന്‍ ആളില്ല; പാര്‍ട്ടി പിന്തുണയും സര്‍ക്കാര്‍ സഹായവും ലഭിച്ചിട്ടും ചാനലുകള്‍ തകര്‍ന്നടിഞ്ഞു; കൈരളി മുംബൈ ഗ്രൂപ്പിന് വില്‍ക്കുന്നു

മലയാളം കമ്മ്യുണിക്കേഷന് ജോണ്‍ ബ്രിട്ടാസ്, എ കെ മൂസ, വി കെ മുഹമ്മദ് അഷര്‍, ടി ആര്‍ അജയന്‍, എം എം മോനായി, സി കെ കരുണാകരന്‍, പി ഐ മുഹമ്മദ് കുട്ടി, എ വിജയരാഘവന്‍ എന്നീ എട്ട് ഡയറക്ടര്‍മാര്‍ ഉണ്ട്. ചാനല്‍ ചെയര്‍മാന്‍ മമ്മൂട്ടി ഡയറക്ടര്‍ ബോര്‍ഡില്‍ ഇല്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2021, 07:03 pm IST
in Kerala

തിരുവനന്തപുരം: ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കൈരളി ചാനല്‍ വില്‍പനയ്‌ക്ക്. പരിപാടികളുടെ മുഴുവന്‍ ചുമതല സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനുള്ള  നീക്കം അന്തിമ ഘട്ടത്തിലാണ്.  പരിപാടികളുടെ നിര്‍മ്മാണവും മാനേജ്മെന്റും എല്ലാം വാങ്ങുന്ന കമ്പനിയുടെ ചുമതലയാണ്.  രണ്ടു ലക്ഷത്തോളം പേരില്‍ നിന്ന് ഓഹരി എടുത്ത് സിപിഎം 2000ല്‍ ആരംഭിച്ച മലയാളം കമ്യൂണിക്കേഷന്‍സ് എന്ന  പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ കീഴിലാണ് കൈരളി ചാനല്‍. പിന്നീട് വാര്‍ത്തക്കും വാര്‍ത്താധിഷ്ടിത പരിപാടികള്‍ക്കുമായി പീപ്പിള്‍ ടി.വി. എന്നൊരു ചാനല്‍ തുടങ്ങികയും  കൈരളി ന്യൂസ് എന്ന് പുനര്‍ നാമകരണം ചെയ്യുകയും ചെയ്തു. യുവാക്കളെ ഉദ്ദേശിച്ച് കൈരളി വീ എന്നൊരു ചാനലും  സംപ്രേഷണം തുടങ്ങി.  എന്നാല്‍, ഈ ചാനലുകള്‍ കാണാന്‍ ആളില്ലാത്തതുമൂലം വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്.  

ഇതില്‍ കൈരളി ന്യൂസ് ഒഴികെ മറ്റ് രണ്ടു ചാനലും മറിച്ചു നല്‍കാനാണ് തീരുമാനം. വീ ചാനല്‍ മുംബയ് ആസ്ഥാനമായുള്ള മലയാളി ബിസിനസ്സ് ഗ്രൂപ്പിനാണ് കൈമാറുക. പാര്‍ട്ടി പിന്തുണയും സര്‍ക്കാര്‍ സഹായവും ഉണ്ടായിരുന്നിട്ടും തുടക്കം മുതല്‍ പ്രതിസന്ധിയിലാണ് ചാനല്‍. ചാനലിനെ നയിച്ച ജോണ്‍ ബ്രിട്ടാസ് രാജ്യസഭ അംഗമായി പോകുന്നതോടെ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകും. അതിനാലാണ് ചാനലുകള്‍ തന്നെ മറിച്ചു നല്‍കുന്നത്.

2017 ല്‍  സമാന നീക്കം ഉണ്ടായിരുന്നു. എംസിഎല്‍ മീഡിയ ലിമിറ്റഡ്, കൈരളി ടെലിവിഷന്‍ ലിമിറ്റഡ് എന്ന രണ്ടു കമ്പനികള്‍ ഇതിനായി രജിസ്ട്രര്‍ ചെയ്തു. തിരുവനന്തപുരം പാളയത്തെ കൈരളി ചാനലിന്റെ വിലാസത്തില്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്ന രണ്ടു കമ്പനികളിലും ഒരേ ഡയറക്ടര്‍മാരാണ് ഉള്ളത്. അതും രണ്ടു പേര്‍ മാത്രം. ജോണ്‍ ബ്രിട്ടാസും എ വിജയരാഘവനും.  ചാനല്‍ ചെയര്‍മാന്‍ മമ്മൂട്ടി പോലും ഡയറക്ടര്‍ ബോര്‍ഡില്‍ ഇല്ല.

മലയാളം കമ്മ്യുണിക്കേഷന് ജോണ്‍ ബ്രിട്ടാസ്,  എ കെ മൂസ, വി കെ മുഹമ്മദ് അഷര്‍, ടി ആര്‍ അജയന്‍, എം എം മോനായി, സി കെ  കരുണാകരന്‍, പി ഐ മുഹമ്മദ്  കുട്ടി, എ വിജയരാഘവന്‍ എന്നീ എട്ട് ഡയറക്ടര്‍മാര്‍ ഉണ്ട്. 

ചാനല്‍ വിഭജനത്തിനെതിരെ പാര്‍ട്ടിയില്‍ എതിര്‍പ്പുണ്ടായതിനാല്‍ മുന്നോട്ടു പോകാനായില്ല. ചാനല്‍ പ്രതിസന്ധി മറികടക്കാന്‍ 300 കോടി കണ്ടെത്താന്‍ ശ്രമിച്ചിരുന്നു. പിന്നീട് സഹകരണ സ്ഥാപനങ്ങളെക്കൊണ്ട് നേരിട്ട് ഓഹരി എടുപ്പിക്കാനായി നീക്കം നടത്തി, പി രാജീവ്, ജയിംസ് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ ഇതിനായി സഹകരണസംഘം രൂപീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. പ്രളയം വന്നതും പാര്‍ട്ടിയില്‍ എതിര്‍പ്പുണ്ടായതും മൂലം വിജയിച്ചില്ല.

Tags: John Brittasമാധ്യമങ്ങള്‍Kairali NewsKairali Tv
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി
Kerala

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

Kerala

യോഗി ആദിത്യനാഥിനെ വെല്ലുവിളിക്കാന്‍ എം.എ. ബേബിയും കൂട്ടരും; നോയിഡയില്‍ വീണ്ടും സമരവീര്യം കുത്തിവെയ്‌ക്കാന്‍ കേരളത്തിലെ സമരവീരന്മാര്‍

Kerala

വനിതാ സംവരണ ബില്‍; പ്രതിപക്ഷം മനപ്പൂര്‍വം വിവാദം ഉണ്ടാക്കുന്നു: സദാനന്ദന്‍ മാസ്റ്റര്‍ എംപി

Kerala

വേണ്ടതിനും വേണ്ടാത്തതിനും പ്രതികരിയ്‌ക്കുന്ന ജോണ്‍ ബ്രിട്ടാസ് മമ്മൂട്ടി പ്രശ്നത്തില്‍ മൗനം പാലിച്ചത് വായില്‍ അമ്പഴങ്ങ കാരണമോ?

പുതിയ വാര്‍ത്തകള്‍

പ്രണയത്തെ എതിര്‍ത്തതിന് കൂട്ടക്കൊല; ബെംഗളൂരുവിൽ മാതാപിതാക്കളെയും സഹോദരിയെയും വെട്ടിക്കൊന്നു; യുവതിയും കാമുകനും ഒളിവില്‍

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

”പാവയാകാനില്ല, വരവ് ചെലവ് കണക്കുകളിൽ കള്ളക്കളി”; താരസംഘടനയിലെ യിലെ രാജിക്കു പിന്നാലെ മൗനം വെടിഞ്ഞ് ശ്വേതാ മേനോൻ

ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പുനരാരംഭിച്ചു; 11 കപ്പലുകൾ ഭാരതത്തിലേക്ക്‌ പുറപ്പെട്ടു

‘ബംഗാളിൽ നിന്ന് ഇതുവരെ 10,000 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഔദ്യോഗികമായി പുറത്താക്കി’: – മുഖ്യമന്ത്രി സുവേന്ദു അധികാരി

സ്വർണ്ണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കിൽ വിപണി

കേന്ദ്രത്തിൽ നിന്ന് കടമെടുക്കാനായി കണക്കിൽ കൃത്രിമം കാട്ടി: പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്

കൊച്ചിയിൽ 24 കാരിയെ ലഹരി നൽകി കുപ്രസിദ്ധ ഗുണ്ടകൾ പീഡിപ്പിച്ചു; പെൺകുട്ടി ചികിത്സയിൽ

ജമാ അത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശിന്റെ സ്ഥാപകന്‍ ഷേക്ക് അബ്ദുര്‍ റഹ്‌മാന്‍

കേരളം ഭീകരാലയം: ഇവിടം സുരക്ഷിതം; നമുക്കല്ല, ഭീകരര്‍ക്ക്

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.