Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പരിപാടികള്‍ കാണാന്‍ ആളില്ല; പാര്‍ട്ടി പിന്തുണയും സര്‍ക്കാര്‍ സഹായവും ലഭിച്ചിട്ടും ചാനലുകള്‍ തകര്‍ന്നടിഞ്ഞു; കൈരളി മുംബൈ ഗ്രൂപ്പിന് വില്‍ക്കുന്നു

മലയാളം കമ്മ്യുണിക്കേഷന് ജോണ്‍ ബ്രിട്ടാസ്, എ കെ മൂസ, വി കെ മുഹമ്മദ് അഷര്‍, ടി ആര്‍ അജയന്‍, എം എം മോനായി, സി കെ കരുണാകരന്‍, പി ഐ മുഹമ്മദ് കുട്ടി, എ വിജയരാഘവന്‍ എന്നീ എട്ട് ഡയറക്ടര്‍മാര്‍ ഉണ്ട്. ചാനല്‍ ചെയര്‍മാന്‍ മമ്മൂട്ടി ഡയറക്ടര്‍ ബോര്‍ഡില്‍ ഇല്ല.

Janmabhumi Online by Janmabhumi Online
Jun 20, 2021, 07:03 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കൈരളി ചാനല്‍ വില്‍പനയ്‌ക്ക്. പരിപാടികളുടെ മുഴുവന്‍ ചുമതല സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനുള്ള  നീക്കം അന്തിമ ഘട്ടത്തിലാണ്.  പരിപാടികളുടെ നിര്‍മ്മാണവും മാനേജ്മെന്റും എല്ലാം വാങ്ങുന്ന കമ്പനിയുടെ ചുമതലയാണ്.  രണ്ടു ലക്ഷത്തോളം പേരില്‍ നിന്ന് ഓഹരി എടുത്ത് സിപിഎം 2000ല്‍ ആരംഭിച്ച മലയാളം കമ്യൂണിക്കേഷന്‍സ് എന്ന  പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ കീഴിലാണ് കൈരളി ചാനല്‍. പിന്നീട് വാര്‍ത്തക്കും വാര്‍ത്താധിഷ്ടിത പരിപാടികള്‍ക്കുമായി പീപ്പിള്‍ ടി.വി. എന്നൊരു ചാനല്‍ തുടങ്ങികയും  കൈരളി ന്യൂസ് എന്ന് പുനര്‍ നാമകരണം ചെയ്യുകയും ചെയ്തു. യുവാക്കളെ ഉദ്ദേശിച്ച് കൈരളി വീ എന്നൊരു ചാനലും  സംപ്രേഷണം തുടങ്ങി.  എന്നാല്‍, ഈ ചാനലുകള്‍ കാണാന്‍ ആളില്ലാത്തതുമൂലം വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്.  

ഇതില്‍ കൈരളി ന്യൂസ് ഒഴികെ മറ്റ് രണ്ടു ചാനലും മറിച്ചു നല്‍കാനാണ് തീരുമാനം. വീ ചാനല്‍ മുംബയ് ആസ്ഥാനമായുള്ള മലയാളി ബിസിനസ്സ് ഗ്രൂപ്പിനാണ് കൈമാറുക. പാര്‍ട്ടി പിന്തുണയും സര്‍ക്കാര്‍ സഹായവും ഉണ്ടായിരുന്നിട്ടും തുടക്കം മുതല്‍ പ്രതിസന്ധിയിലാണ് ചാനല്‍. ചാനലിനെ നയിച്ച ജോണ്‍ ബ്രിട്ടാസ് രാജ്യസഭ അംഗമായി പോകുന്നതോടെ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകും. അതിനാലാണ് ചാനലുകള്‍ തന്നെ മറിച്ചു നല്‍കുന്നത്.

2017 ല്‍  സമാന നീക്കം ഉണ്ടായിരുന്നു. എംസിഎല്‍ മീഡിയ ലിമിറ്റഡ്, കൈരളി ടെലിവിഷന്‍ ലിമിറ്റഡ് എന്ന രണ്ടു കമ്പനികള്‍ ഇതിനായി രജിസ്ട്രര്‍ ചെയ്തു. തിരുവനന്തപുരം പാളയത്തെ കൈരളി ചാനലിന്റെ വിലാസത്തില്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്ന രണ്ടു കമ്പനികളിലും ഒരേ ഡയറക്ടര്‍മാരാണ് ഉള്ളത്. അതും രണ്ടു പേര്‍ മാത്രം. ജോണ്‍ ബ്രിട്ടാസും എ വിജയരാഘവനും.  ചാനല്‍ ചെയര്‍മാന്‍ മമ്മൂട്ടി പോലും ഡയറക്ടര്‍ ബോര്‍ഡില്‍ ഇല്ല.

മലയാളം കമ്മ്യുണിക്കേഷന് ജോണ്‍ ബ്രിട്ടാസ്,  എ കെ മൂസ, വി കെ മുഹമ്മദ് അഷര്‍, ടി ആര്‍ അജയന്‍, എം എം മോനായി, സി കെ  കരുണാകരന്‍, പി ഐ മുഹമ്മദ്  കുട്ടി, എ വിജയരാഘവന്‍ എന്നീ എട്ട് ഡയറക്ടര്‍മാര്‍ ഉണ്ട്. 

ചാനല്‍ വിഭജനത്തിനെതിരെ പാര്‍ട്ടിയില്‍ എതിര്‍പ്പുണ്ടായതിനാല്‍ മുന്നോട്ടു പോകാനായില്ല. ചാനല്‍ പ്രതിസന്ധി മറികടക്കാന്‍ 300 കോടി കണ്ടെത്താന്‍ ശ്രമിച്ചിരുന്നു. പിന്നീട് സഹകരണ സ്ഥാപനങ്ങളെക്കൊണ്ട് നേരിട്ട് ഓഹരി എടുപ്പിക്കാനായി നീക്കം നടത്തി, പി രാജീവ്, ജയിംസ് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ ഇതിനായി സഹകരണസംഘം രൂപീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. പ്രളയം വന്നതും പാര്‍ട്ടിയില്‍ എതിര്‍പ്പുണ്ടായതും മൂലം വിജയിച്ചില്ല.

Tags: John Brittasമാധ്യമങ്ങള്‍Kairali NewsKairali Tv
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാകിസ്ഥാന്‍ സൈനികമേധാവി അസിം മുനീറിനെതിരെ ആഞ്ഞടിച്ച് ജോണ്‍ ബ്രിട്ടാസ്

Kerala

പാകിസ്ഥാന്‍ വെറുപ്പിന്റെയും മതഭ്രാന്തിന്റെയും നാടെന്ന് ജോണ്‍ ബ്രിട്ടാസ്; ‘ഓപ്പറേഷന്‍ സിന്ദൂറിനെ പാശ്ചാത്യമാധ്യമങ്ങള്‍ തെറ്റായി വ്യഖ്യാനിച്ചു’

India

ശശി തരൂർ യുഎസിലേക്ക് എങ്കിൽ സർവകക്ഷി പ്രതിനിധി സംഘത്തിനൊപ്പം ജോൺ ബ്രിട്ടാസ് പോകുന്നത് ജപ്പാനിലേക്ക് 

India

യുദ്ധത്തിലേക്ക് പോകരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് പറഞ്ഞിട്ടുണ്ട് ; ജോൺ ബ്രിട്ടാസ്

Kerala

മുസ്‌ളീങ്ങളെ പ്രകോപിപ്പിച്ച് വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ സിപിഎം നേതാവ് ജോണ്‍ ബ്രിട്ടാസിന്‌റെ ആസൂത്രിത ശ്രമം

പുതിയ വാര്‍ത്തകള്‍

പരിപാടി നടക്കുന്ന പാകിസ്ഥാന്‍ ഹാളിലേക്ക് ഷഹീദ് അഫ്രീദിയെ കൂട്ടിക്കൊണ്ടുവരുന്ന സംഘാടകന്‍ (ഇടത്ത്) ഷഹീദ് അഫ്രീദിയുടെ വാക്കുകള്‍ക്ക് കയ്യടിയും ആര്‍പ്പുവിളിയും (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം; ചടങ്ങ് നടന്നത് പാകിസ്ഥാന്‍ അസോസിയേഷന്‍ ഹാളില്‍

കുസാറ്റ് അലുമിനി സംഘടന ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയപ്പോള്‍ (ഇടത്ത്) സൂര്യ കൃഷ്ണമൂര്‍ത്തി (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം: കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി

റഷ്യന്‍ വ്യോമതാവളങ്ങളെ ആക്രമിച്ച് യുക്രെയിന്‍

ഗുകേഷ് ഡി, ഹികാരു നകാമുറ, മാഗ്നസ് കാള്‍സന്‍, ഫാബിയാനോ കരുവാന, അര്‍ജുന്‍ എരിഗെയ്സി, വെയ് യി (ഇടത്ത് നിന്നും വലത്തോട്ട്)

ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്

മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച നിലയില്‍

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഞായറാഴ്ച 4 മരണം

കൗമാരക്കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

കരുവാറ്റയില്‍ 2 സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

രണ്ട് വൃക്കകള്‍ക്കും മൂത്രസഞ്ചിക്കും തകരാറുണ്ടായതിനെ തുടര്‍ന്ന് ഏഴ് വര്‍ഷമായി മൂത്രമൊഴിക്കാതെ ജീവിക്കേണ്ടി വന്ന ഓസ്കര്‍ ലാറെന്‍സര്‍. ഇദ്ദേഹത്തിന്‍റെ ശരീരത്തില്‍ രണ്ട് വൃക്കകളും മൂത്രസഞ്ചിയും  വിജയകരമായി തുന്നിപ്പിടിപ്പിച്ചു (ഇടത്ത്)

ലോകത്ത് ആദ്യമായി മൂത്രസഞ്ചി തുന്നിപ്പിടിപ്പിച്ചു; ഏഴ് വര്‍ഷത്തിന് ശേഷം മൂത്രമൊഴിച്ച് ഓസ്കര്‍ ലാറെന്‍സര്‍

സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും, സംസ്ഥാനതല പ്രവേശനോത്സവം ആലപ്പുഴ കലവൂര്‍ ഗവ. എച്ച്എസ്എസില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies