Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചുരുളഴിയുന്നത് സിപിഎം-കോണ്‍ഗ്രസ് അക്രമ രാഷ്‌ട്രീയ ചരിത്രം; മുഖ്യമന്ത്രി കൊലക്കേസിലെ ഒന്നാം പ്രതി

1960കള്‍ക്കും 70നും ഇടയില്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജ് കാമ്പസില്‍ തുടങ്ങി, ഇന്നും ക്രിമിനല്‍ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഈ സിപിഎം-കോണ്‍ഗ്രസ് നേതാക്കള്‍, മലര്‍ന്ന് കിടന്ന് തുപ്പുകയാണ്. പരസ്യമായ വിഴുപ്പലക്കുകള്‍ ഇവരുടെ പഴയകാല ചെയ്തികള്‍ പൊതുസമൂഹത്തെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Jun 20, 2021, 10:27 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും തമ്മില്‍ വെല്ലുവിളിക്കുമ്പോള്‍, കലാലയ കാലത്തെ അതിക്രമങ്ങള്‍ നിരത്തി വീരസ്യം പറയുമ്പോള്‍, ചുരുളഴിയുന്നത് കേരളത്തിലെ, പ്രത്യേകിച്ച് കണ്ണൂരിലെ കൊലപാതക-അക്രമ ബോംബ് രാഷ്‌ട്രീയം. അന്നും ഇന്നും കലാലയത്തില്‍ കഠാര രാഷ്‌ട്രീയത്തിന്റെ വിത്തിട്ടതും സിപിഎം-കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനകളായിരുന്നുവെന്ന കാര്യവും നേതാക്കള്‍ സ്വയം വെളിപ്പെടുത്തുകയാണ്.

1960കള്‍ക്കും 70നും ഇടയില്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജ് കാമ്പസില്‍ തുടങ്ങി, ഇന്നും ക്രിമിനല്‍ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഈ സിപിഎം-കോണ്‍ഗ്രസ് നേതാക്കള്‍, മലര്‍ന്ന് കിടന്ന് തുപ്പുകയാണ്. പരസ്യമായ വിഴുപ്പലക്കുകള്‍ ഇവരുടെ പഴയകാല ചെയ്തികള്‍ പൊതുസമൂഹത്തെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.

ഇരുവരുടേയും രാഷ്‌ട്രീയ ചരിത്രം ക്രിമിനല്‍ പശ്ചാത്തലങ്ങള്‍ നിറഞ്ഞതാണ്. തലശ്ശേരിയിലെ വാടിക്കല്‍ രാമകൃഷ്ണന്‍ എന്ന ആര്‍എസ്എസ് മുഖ്യശിക്ഷകനെ വെട്ടിക്കൊന്ന കേസില്‍ ഒന്നാം പ്രതിയായിരുന്നു പിണറായി വിജയന്‍. 1969 ഏപ്രില്‍ 28ന് രാത്രിയാണ് തലശ്ശേരിയിലെ തയ്യല്‍ തൊഴിലാളി വാടിക്കല്‍ രാമകൃഷ്ണനെ സംഘാദര്‍ശത്തില്‍ വിശ്വസിച്ചുവെന്ന ഒറ്റ കാരണം കൊണ്ട് സിപിഎം സംഘം ഇല്ലാതാക്കിയത്. രാഷ്‌ട്രീയ എതിരാളികളെ വകവരുത്തുന്ന കൊലക്കത്തി രാഷ്‌ട്രീയത്തിന് അന്ന് സിപിഎം തുടക്കമിട്ടു. പിണറായി മുഖ്യമന്ത്രിയായിട്ടും സിപിഎം അത് തുടരുകയാണ്. സിപിഎം ജില്ലാ-സംസ്ഥാന സെക്രട്ടറിയായിരിക്കെയും അക്രമ രാഷ്‌ട്രീയത്തിന് പിണറായി നേതൃത്വം നല്‍കി. ചെന്നൈ വിമാനത്താവളത്തില്‍ വച്ച് സ്വന്തം ബാഗില്‍ നിന്ന് വെടിയുണ്ട പിടിച്ചതടക്കം പല സംഭവങ്ങളിലും പിണറായി സംശയത്തിന്റെ നിഴലിലായി.

പിണറായി ഒരുഭാഗത്ത് മറ്റ് പാര്‍ട്ടികളോട് അസഹിഷ്ണുത തുടര്‍ന്നപ്പോള്‍, മറുഭാഗത്ത് സമാന്തരമായി കെ. സുധാകരനും 1980കള്‍ക്ക് ശേഷം ‘പല്ലിനു പല്ലെ’ന്ന സിദ്ധാന്തവുമായി കോണ്‍ഗ്രസിനുവേണ്ടി രംഗത്തുണ്ടായിരുന്നു. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പദവിയിലെത്തിയതോടെ സിപിഎമ്മുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയും ജില്ലയിലെ സമാധാനം കെടുത്തുകയും ചെയ്തു. ഏതാണ്ട് 2000 വരെ കണ്ണൂരിലാകെ ഇരുകൂട്ടരും അശാന്തി വിതച്ചു. സിപിഎം പ്രവര്‍ത്തകന്‍ നാല്‍പ്പാടി വാസു വധക്കേസിലും ഇ.പി. ജയരാജനെ ആന്ധ്രയില്‍ ട്രെയിനി

ല്‍ വച്ച് വെടിവച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലും സുധാകരന്‍ ആരോപണവിധേയനായി. ഡിസിസി ഓഫീസില്‍ ബോംബ് സൂക്ഷിച്ചത് ഉള്‍പ്പെടെ ഒട്ടേറെ കേസുകള്‍ വേറേ. ഇപ്പോള്‍ ഇരുവരും സംസ്ഥാനത്തെ ക്രിമിനല്‍ രാഷ്‌ട്രീയം രൂപപ്പെടുത്തുന്നതില്‍ മുഖ്യരായിരുന്നെന്ന് അവര്‍ തന്നെ സമ്മതിക്കുകയാണ്. വിജയനും സുധാകരനും തമ്മിലുള്ള വെല്ലുവിളി സമാധാന അന്തരീക്ഷം തകര്‍ക്കുമോയെന്ന ആശങ്കയിലാണ് കേരളം.

Tags: keralacpmPinarayi VijayancongressVadikal Ramakrishnan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്ന് സിപിഎമ്മിന് ആശങ്ക, തടയിടണമെന്ന് തെരഞ്ഞെടുപ്പു കമ്മിഷനോട് ബേബി

Kerala

പിണറായി വിജയനെ സമാനതകളില്ലാത്ത ഭരണാധികാരിയെന്നു വാഴ്‌ത്തി ദിവ്യ എസ്. അയ്യര്‍ ഐഎഎസ്

Kerala

കോണ്‍ഗ്രസ് ഈഴവവിരുദ്ധ പാര്‍ട്ടിയെന്ന് വെള്ളാപ്പള്ളി, ‘യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം എന്തിനു കൊള്ളാം! ‘

India

1971ലെ സ്ഥിതി അല്ല 2025ല്‍ : കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടിന് വ്യത്യസ്ഥ അഭിപ്രായവുമായി ശശി തരൂര്‍

Kerala

കേരളത്തില്‍ മുസ്ലിം ജിഹാദ് പ്രവര്‍ത്തനങ്ങള്‍ ശക്തം: മിലിന്ദ് പരാണ്ഡേ

പുതിയ വാര്‍ത്തകള്‍

‘തീവ്രവാദികൾ എവിടെ ഒളിച്ചാലും ഇന്ത്യ അവരെ കണ്ടെത്തി ഇല്ലാതാക്കും’ : ഓപ്പറേഷൻ സിന്ദൂരിനെ പ്രശംസിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ഇന്ത്യ-പാക് സൈനികതല ചർച്ച ഇന്ന്: അതിർത്തി ഗ്രാമങ്ങൾ സാധാരണ നിലയിലേക്ക്, അതിര്‍ത്തിയിലെ സേന സന്നാഹം ഉടനെ പിന്‍വലിക്കില്ല

ഹജ്ജ് ആത്മീയപ്രകാശനത്തിനുള്ള യാത്രയെന്ന് മുഖ്യമന്ത്രി , തീര്‍ത്ഥാടകര്‍ക്ക് മെച്ചപ്പെട്ട സൗകര്യം ലഭ്യമാക്കും

പ്ലസ് വണ്‍ പ്രവേശനം: അണ്‍ എയ്ഡഡ് സ്‌കൂളുകളിലും പട്ടിക വിഭാഗ സംവരണം പാലിക്കണമെന്ന് സര്‍ക്കാര്‍

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

കാരണം വ്യക്തമാക്കാതെ അറസ്റ്റു പാടില്ല: കര്‍ക്കശ ഉത്തരവുമായി കോടതി, പിന്നാലെ സര്‍ക്കുലറുമായി പോലീസ് മേധാവി

നഴ്സുമാര്‍ ലോകമെമ്പാടും പ്രതിസന്ധി ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് ഐസിഎന്‍ പ്രസിഡന്റ് പമേല സിപ്രിയാനോ

സൂപ്പര്‍ബെറ്റ് ചെസില്‍ അബ്ദുസത്തൊറൊവിനെ തകര്‍ത്ത് പ്രജ്ഞാനന്ദ മുന്നില്‍

പാലക്കാട് വീടിനുള്ളില്‍ പടക്കം പൊട്ടി അമ്മയ്‌ക്കും മകനും പരിക്ക്

പാകിസ്ഥാനിലെ റാവല്‍ പിണ്ടിയില്‍  നൂര്‍ഖാന്‍ എയര്‍ബേസില്‍ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പതിച്ചുണ്ടായ സ്ഫോടനം. പാകിസ്ഥാന്‍റെ ആണവകേന്ദ്രത്തിനടുത്താണ് നൂര്‍ഖാന്‍ എയര്‍ബേസ്.

നൂര്‍ഖാന്‍ എയര്‍ബേസില്‍ വീണ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പണി പറ്റിച്ചോ?ആണവകേന്ദ്രത്തിന് ചോര്‍ച്ചയുണ്ടോ എന്ന് നോക്കാന്‍ വിദേശവിമാനം എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies