Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിവാദ ഉത്തരവിനെ ന്യായീകരിച്ച് റവന്യുമന്ത്രി; പിന്നില്‍ സര്‍ക്കാരെന്ന് വ്യക്തം

കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിക്കിടെയാണ് റവന്യുമന്ത്രി നിലപാട് അറിയിച്ചത്. ഉത്തരവിന്റെ ഭാഗമായല്ല, ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തതാണ് മരം മുറിച്ചതെന്നു പറഞ്ഞ മന്ത്രി സര്‍ക്കാരില്‍ നിക്ഷിപ്തമായ ചന്ദനം, ഈട്ടി, തേക്ക്, എബണി എന്നീ മരങ്ങള്‍ മുറിക്കാന്‍ ആരും അനുമതി കൊടുത്തിട്ടില്ലെന്നും ഉത്തരവില്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും പറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 18, 2021, 09:16 am IST
inKerala

തിരുവനന്തപുരം: മരം മുറിക്കാന്‍ റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവില്‍ ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്ന നിലപാടില്‍ റവന്യുമന്ത്രി കെ. രാജന്‍. ഉത്തരവില്‍ വീഴ്ചയുണ്ടായെന്ന് റവന്യു സെക്രട്ടറി കത്ത് നല്‍കിയെന്ന് പറയുന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നും അങ്ങനെ ഒരു കത്തിലും ആരും പറയുന്നില്ലെന്നും റവന്യൂമന്ത്രി പറഞ്ഞു. ഇതോടെ സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് തന്നെയാണ് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എ. ജയതിലക് വിവാദ ഉത്തരവ് പുറത്തിറക്കിയതെന്ന് വ്യക്തമായി.  

കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിക്കിടെയാണ് റവന്യുമന്ത്രി നിലപാട് അറിയിച്ചത്. ഉത്തരവിന്റെ ഭാഗമായല്ല, ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തതാണ് മരം മുറിച്ചതെന്നു പറഞ്ഞ മന്ത്രി സര്‍ക്കാരില്‍ നിക്ഷിപ്തമായ ചന്ദനം, ഈട്ടി, തേക്ക്, എബണി എന്നീ മരങ്ങള്‍ മുറിക്കാന്‍ ആരും അനുമതി കൊടുത്തിട്ടില്ലെന്നും ഉത്തരവില്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും പറഞ്ഞു. മുന്‍ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ പലതവണ യോഗങ്ങളില്‍ മരംമുറിക്ക് ഉത്തരവ് നല്‍കണമെങ്കില്‍ നിയമവകുപ്പിന്റെ അംഗീകാരം തേടണമെന്ന് പറഞ്ഞുവെന്നതും മന്ത്രി കെ. രാജന്‍ നിഷേധിച്ചു. അതൊക്കെ തെറ്റായ കാര്യങ്ങളാണെന്നായിരുന്നു മന്ത്രിയുടെ മറുപടി.  നിയമസഭയിലും വനംകുപ്പ് പിസിസിഎഫ് വനംവകുപ്പിന് നല്‍കിയ കത്തിലും ഇക്കാര്യങ്ങള്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ടെന്നത് മന്ത്രി വിസ്മരിച്ചു.

റവന്യു ഉദ്യോഗസ്ഥര്‍ക്കോ കളക്ടര്‍മാര്‍ക്കോ വീഴ്ച വന്നിട്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുട്ടില്‍ കേസില്‍ വസ്തുവിന്റെ നിജസ്ഥിതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മൂന്നു തവണ നല്‍കിയ കത്തില്‍ നടപടിയെടുക്കാത്തതെന്ത് എന്ന ചോദ്യത്തിന് മുട്ടിലില്‍ മാത്രമാണ് അത് ശ്രദ്ധയില്‍പ്പെട്ടതെന്നും അതുകൊണ്ടാണ് വില്ലേജ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തതെന്നും പറഞ്ഞു. റവന്യു വകുപ്പാണ് കേസില്‍ പട്ടികജാതി/വര്‍ഗ അതിക്രമനിയമം, പൊതുമുതല്‍ നശിപ്പിക്കല്‍, ഗൂഢാലോചന വകുപ്പുകള്‍ ചുമത്തണമെന്ന് ആവശ്യപ്പെട്ടത് എന്നു പറഞ്ഞ മന്ത്രി നമ്മളാരും എഫ്‌ഐആര്‍ കണ്ടിട്ടില്ലല്ലോയെന്നും പറഞ്ഞു. അന്വേഷണത്തിലിരിക്കുന്ന വിഷയമായതിനാല്‍ എല്ലാം പറയുന്നത് ശരിയല്ലെന്നു പറഞ്ഞ മന്ത്രി വനംകൊള്ള നടന്നത് മാധ്യമങ്ങളും ജനപ്രതിനിധികളും നാട്ടുകാരും അറിഞ്ഞില്ലല്ലോ, പിന്നെ റവന്യു ഉദ്യോഗസ്ഥര്‍ എങ്ങനെയറിയും എന്നാണ് ചോദിച്ചത്.  

പട്ടയഭൂമിയിലെ രാജകീയ വൃക്ഷങ്ങളടക്കമുള്ളവയുടെ വിവരങ്ങള്‍ സൂക്ഷിക്കണമെന്നുണ്ട്. എല്ലാ വര്‍ഷവും വില്ലേജ് ഓഫീസര്‍മാര്‍ ഈ ട്രീ രജിസ്റ്റര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുകയും വേണം. എന്നാല്‍ പല വില്ലേജ് ഓഫീസുകളിലും ഈ രജിസ്റ്റര്‍  എവിടെയെന്ന് ആര്‍ക്കുമറിയാത്ത അവസ്ഥയാണ്. വിവാദ ഉത്തരവിന്റെ മറവില്‍ റവന്യു ഉദ്യോഗസ്ഥര്‍ ഇതൊന്നും പരിശോധിക്കാതെയാണ് മരംമുറിക്കാര്‍ക്ക് മരംമുറിക്കാന്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. പലയിടത്തും ഇത് കാണിച്ചാണ് മരംമുറിക്കാര്‍ വനംവകുപ്പില്‍ നിന്ന് പാസുകള്‍ നേടിയതും. വസ്തുതകള്‍ ഇതായിരുന്നിട്ടും റവന്യു വകുപ്പിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന നിലപാടാണ് റവന്യുമന്ത്രി സ്വീകരിച്ചത്.

Tags: kerala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.