Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിവാദ ഉത്തരവിനെ ന്യായീകരിച്ച് റവന്യുമന്ത്രി; പിന്നില്‍ സര്‍ക്കാരെന്ന് വ്യക്തം

കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിക്കിടെയാണ് റവന്യുമന്ത്രി നിലപാട് അറിയിച്ചത്. ഉത്തരവിന്റെ ഭാഗമായല്ല, ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തതാണ് മരം മുറിച്ചതെന്നു പറഞ്ഞ മന്ത്രി സര്‍ക്കാരില്‍ നിക്ഷിപ്തമായ ചന്ദനം, ഈട്ടി, തേക്ക്, എബണി എന്നീ മരങ്ങള്‍ മുറിക്കാന്‍ ആരും അനുമതി കൊടുത്തിട്ടില്ലെന്നും ഉത്തരവില്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും പറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 18, 2021, 09:16 am IST
in Kerala

തിരുവനന്തപുരം: മരം മുറിക്കാന്‍ റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവില്‍ ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്ന നിലപാടില്‍ റവന്യുമന്ത്രി കെ. രാജന്‍. ഉത്തരവില്‍ വീഴ്ചയുണ്ടായെന്ന് റവന്യു സെക്രട്ടറി കത്ത് നല്‍കിയെന്ന് പറയുന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നും അങ്ങനെ ഒരു കത്തിലും ആരും പറയുന്നില്ലെന്നും റവന്യൂമന്ത്രി പറഞ്ഞു. ഇതോടെ സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് തന്നെയാണ് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എ. ജയതിലക് വിവാദ ഉത്തരവ് പുറത്തിറക്കിയതെന്ന് വ്യക്തമായി.  

കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിക്കിടെയാണ് റവന്യുമന്ത്രി നിലപാട് അറിയിച്ചത്. ഉത്തരവിന്റെ ഭാഗമായല്ല, ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തതാണ് മരം മുറിച്ചതെന്നു പറഞ്ഞ മന്ത്രി സര്‍ക്കാരില്‍ നിക്ഷിപ്തമായ ചന്ദനം, ഈട്ടി, തേക്ക്, എബണി എന്നീ മരങ്ങള്‍ മുറിക്കാന്‍ ആരും അനുമതി കൊടുത്തിട്ടില്ലെന്നും ഉത്തരവില്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും പറഞ്ഞു. മുന്‍ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ പലതവണ യോഗങ്ങളില്‍ മരംമുറിക്ക് ഉത്തരവ് നല്‍കണമെങ്കില്‍ നിയമവകുപ്പിന്റെ അംഗീകാരം തേടണമെന്ന് പറഞ്ഞുവെന്നതും മന്ത്രി കെ. രാജന്‍ നിഷേധിച്ചു. അതൊക്കെ തെറ്റായ കാര്യങ്ങളാണെന്നായിരുന്നു മന്ത്രിയുടെ മറുപടി.  നിയമസഭയിലും വനംകുപ്പ് പിസിസിഎഫ് വനംവകുപ്പിന് നല്‍കിയ കത്തിലും ഇക്കാര്യങ്ങള്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ടെന്നത് മന്ത്രി വിസ്മരിച്ചു.

റവന്യു ഉദ്യോഗസ്ഥര്‍ക്കോ കളക്ടര്‍മാര്‍ക്കോ വീഴ്ച വന്നിട്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുട്ടില്‍ കേസില്‍ വസ്തുവിന്റെ നിജസ്ഥിതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മൂന്നു തവണ നല്‍കിയ കത്തില്‍ നടപടിയെടുക്കാത്തതെന്ത് എന്ന ചോദ്യത്തിന് മുട്ടിലില്‍ മാത്രമാണ് അത് ശ്രദ്ധയില്‍പ്പെട്ടതെന്നും അതുകൊണ്ടാണ് വില്ലേജ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തതെന്നും പറഞ്ഞു. റവന്യു വകുപ്പാണ് കേസില്‍ പട്ടികജാതി/വര്‍ഗ അതിക്രമനിയമം, പൊതുമുതല്‍ നശിപ്പിക്കല്‍, ഗൂഢാലോചന വകുപ്പുകള്‍ ചുമത്തണമെന്ന് ആവശ്യപ്പെട്ടത് എന്നു പറഞ്ഞ മന്ത്രി നമ്മളാരും എഫ്‌ഐആര്‍ കണ്ടിട്ടില്ലല്ലോയെന്നും പറഞ്ഞു. അന്വേഷണത്തിലിരിക്കുന്ന വിഷയമായതിനാല്‍ എല്ലാം പറയുന്നത് ശരിയല്ലെന്നു പറഞ്ഞ മന്ത്രി വനംകൊള്ള നടന്നത് മാധ്യമങ്ങളും ജനപ്രതിനിധികളും നാട്ടുകാരും അറിഞ്ഞില്ലല്ലോ, പിന്നെ റവന്യു ഉദ്യോഗസ്ഥര്‍ എങ്ങനെയറിയും എന്നാണ് ചോദിച്ചത്.  

പട്ടയഭൂമിയിലെ രാജകീയ വൃക്ഷങ്ങളടക്കമുള്ളവയുടെ വിവരങ്ങള്‍ സൂക്ഷിക്കണമെന്നുണ്ട്. എല്ലാ വര്‍ഷവും വില്ലേജ് ഓഫീസര്‍മാര്‍ ഈ ട്രീ രജിസ്റ്റര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുകയും വേണം. എന്നാല്‍ പല വില്ലേജ് ഓഫീസുകളിലും ഈ രജിസ്റ്റര്‍  എവിടെയെന്ന് ആര്‍ക്കുമറിയാത്ത അവസ്ഥയാണ്. വിവാദ ഉത്തരവിന്റെ മറവില്‍ റവന്യു ഉദ്യോഗസ്ഥര്‍ ഇതൊന്നും പരിശോധിക്കാതെയാണ് മരംമുറിക്കാര്‍ക്ക് മരംമുറിക്കാന്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. പലയിടത്തും ഇത് കാണിച്ചാണ് മരംമുറിക്കാര്‍ വനംവകുപ്പില്‍ നിന്ന് പാസുകള്‍ നേടിയതും. വസ്തുതകള്‍ ഇതായിരുന്നിട്ടും റവന്യു വകുപ്പിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന നിലപാടാണ് റവന്യുമന്ത്രി സ്വീകരിച്ചത്.

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ബംഗാളും ബിജെപിക്കൊപ്പം, ഇനി കേരളത്തിന്റെ ഊഴം

News

പശ്ചിമ ബംഗാളിലും താമര വിരിഞ്ഞു, കേരളത്തിനും അഭിനന്ദനം: പ്രധാനമന്ത്രി മോദി

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സഹോദരന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ജി സുധാകരന്‍

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറി, ഏരിയ കമ്മറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജി വച്ചു

അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക്

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)

മമതയുടെ ഭാവി ഇനി ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ കയ്യില്‍; മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം

ഞാൻ ആരുടെയും അടിമയല്ല, ടി.കെ.ഗോവിന്ദനെ വർഗവഞ്ചകനെന്ന് വിളിക്കാനാവില്ല: കോടിയേരിയുടെ ഭാര്യ വിനോദിനി

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.