Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിവാദ ഉത്തരവിനെ ന്യായീകരിച്ച് റവന്യുമന്ത്രി; പിന്നില്‍ സര്‍ക്കാരെന്ന് വ്യക്തം

കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിക്കിടെയാണ് റവന്യുമന്ത്രി നിലപാട് അറിയിച്ചത്. ഉത്തരവിന്റെ ഭാഗമായല്ല, ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തതാണ് മരം മുറിച്ചതെന്നു പറഞ്ഞ മന്ത്രി സര്‍ക്കാരില്‍ നിക്ഷിപ്തമായ ചന്ദനം, ഈട്ടി, തേക്ക്, എബണി എന്നീ മരങ്ങള്‍ മുറിക്കാന്‍ ആരും അനുമതി കൊടുത്തിട്ടില്ലെന്നും ഉത്തരവില്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും പറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 18, 2021, 09:16 am IST
in Kerala

തിരുവനന്തപുരം: മരം മുറിക്കാന്‍ റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവില്‍ ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്ന നിലപാടില്‍ റവന്യുമന്ത്രി കെ. രാജന്‍. ഉത്തരവില്‍ വീഴ്ചയുണ്ടായെന്ന് റവന്യു സെക്രട്ടറി കത്ത് നല്‍കിയെന്ന് പറയുന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നും അങ്ങനെ ഒരു കത്തിലും ആരും പറയുന്നില്ലെന്നും റവന്യൂമന്ത്രി പറഞ്ഞു. ഇതോടെ സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് തന്നെയാണ് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എ. ജയതിലക് വിവാദ ഉത്തരവ് പുറത്തിറക്കിയതെന്ന് വ്യക്തമായി.  

കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിക്കിടെയാണ് റവന്യുമന്ത്രി നിലപാട് അറിയിച്ചത്. ഉത്തരവിന്റെ ഭാഗമായല്ല, ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തതാണ് മരം മുറിച്ചതെന്നു പറഞ്ഞ മന്ത്രി സര്‍ക്കാരില്‍ നിക്ഷിപ്തമായ ചന്ദനം, ഈട്ടി, തേക്ക്, എബണി എന്നീ മരങ്ങള്‍ മുറിക്കാന്‍ ആരും അനുമതി കൊടുത്തിട്ടില്ലെന്നും ഉത്തരവില്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും പറഞ്ഞു. മുന്‍ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ പലതവണ യോഗങ്ങളില്‍ മരംമുറിക്ക് ഉത്തരവ് നല്‍കണമെങ്കില്‍ നിയമവകുപ്പിന്റെ അംഗീകാരം തേടണമെന്ന് പറഞ്ഞുവെന്നതും മന്ത്രി കെ. രാജന്‍ നിഷേധിച്ചു. അതൊക്കെ തെറ്റായ കാര്യങ്ങളാണെന്നായിരുന്നു മന്ത്രിയുടെ മറുപടി.  നിയമസഭയിലും വനംകുപ്പ് പിസിസിഎഫ് വനംവകുപ്പിന് നല്‍കിയ കത്തിലും ഇക്കാര്യങ്ങള്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ടെന്നത് മന്ത്രി വിസ്മരിച്ചു.

റവന്യു ഉദ്യോഗസ്ഥര്‍ക്കോ കളക്ടര്‍മാര്‍ക്കോ വീഴ്ച വന്നിട്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുട്ടില്‍ കേസില്‍ വസ്തുവിന്റെ നിജസ്ഥിതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മൂന്നു തവണ നല്‍കിയ കത്തില്‍ നടപടിയെടുക്കാത്തതെന്ത് എന്ന ചോദ്യത്തിന് മുട്ടിലില്‍ മാത്രമാണ് അത് ശ്രദ്ധയില്‍പ്പെട്ടതെന്നും അതുകൊണ്ടാണ് വില്ലേജ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തതെന്നും പറഞ്ഞു. റവന്യു വകുപ്പാണ് കേസില്‍ പട്ടികജാതി/വര്‍ഗ അതിക്രമനിയമം, പൊതുമുതല്‍ നശിപ്പിക്കല്‍, ഗൂഢാലോചന വകുപ്പുകള്‍ ചുമത്തണമെന്ന് ആവശ്യപ്പെട്ടത് എന്നു പറഞ്ഞ മന്ത്രി നമ്മളാരും എഫ്‌ഐആര്‍ കണ്ടിട്ടില്ലല്ലോയെന്നും പറഞ്ഞു. അന്വേഷണത്തിലിരിക്കുന്ന വിഷയമായതിനാല്‍ എല്ലാം പറയുന്നത് ശരിയല്ലെന്നു പറഞ്ഞ മന്ത്രി വനംകൊള്ള നടന്നത് മാധ്യമങ്ങളും ജനപ്രതിനിധികളും നാട്ടുകാരും അറിഞ്ഞില്ലല്ലോ, പിന്നെ റവന്യു ഉദ്യോഗസ്ഥര്‍ എങ്ങനെയറിയും എന്നാണ് ചോദിച്ചത്.  

പട്ടയഭൂമിയിലെ രാജകീയ വൃക്ഷങ്ങളടക്കമുള്ളവയുടെ വിവരങ്ങള്‍ സൂക്ഷിക്കണമെന്നുണ്ട്. എല്ലാ വര്‍ഷവും വില്ലേജ് ഓഫീസര്‍മാര്‍ ഈ ട്രീ രജിസ്റ്റര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുകയും വേണം. എന്നാല്‍ പല വില്ലേജ് ഓഫീസുകളിലും ഈ രജിസ്റ്റര്‍  എവിടെയെന്ന് ആര്‍ക്കുമറിയാത്ത അവസ്ഥയാണ്. വിവാദ ഉത്തരവിന്റെ മറവില്‍ റവന്യു ഉദ്യോഗസ്ഥര്‍ ഇതൊന്നും പരിശോധിക്കാതെയാണ് മരംമുറിക്കാര്‍ക്ക് മരംമുറിക്കാന്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. പലയിടത്തും ഇത് കാണിച്ചാണ് മരംമുറിക്കാര്‍ വനംവകുപ്പില്‍ നിന്ന് പാസുകള്‍ നേടിയതും. വസ്തുതകള്‍ ഇതായിരുന്നിട്ടും റവന്യു വകുപ്പിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന നിലപാടാണ് റവന്യുമന്ത്രി സ്വീകരിച്ചത്.

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍ പെട്രോളിന് വിലക്കുറവ്; സതീശന്റെയും വിജയിന്റെയും രേവന്ത് റെഡ്ഡിയുടെയും ഇടങ്ങളില്‍ വിലക്കൂടുതല്‍

News

ബംഗാളിലും ബക്രീദ് 28ന്; അവധി, മുൻ ദിവസങ്ങളിലെ അവധികൾ റദ്ദാക്കി, കേരളത്തിൽ അവധി കൂട്ടി

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കേരളത്തിലേക്കുള്ള സ്പെഷ്യല്‍ ട്രെയിനുകള്‍ ജൂണിലേക്ക് നീട്ടി

Kerala

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ ‘രണ്ടുവർഷക്കാർക്ക്’ ഇനിമുതൽ പെൻഷനില്ല

Kerala

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

ഇന്ത്യന്‍ നേവിയുടെ സ്കോര്‍പീന്‍ ക്ലാസില്‍പ്പെട്ട മുങ്ങിക്കപ്പലിന് ബാറ്ററി നിര്‍മ്മിക്കുന്നത് തദ്ദേശക്കമ്പനിയായ എക്സൈഡ്…ലാഭിക്കുന്നത് 18.8 കോടി രൂപ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : 19 സി പി എം പ്രവര്‍ത്തകര്‍ പിടിയില്‍

പൊലീസ് സ്റ്റേഷനില്‍വെച്ച് അപമാനിക്കപ്പെട്ടെന്ന് നടി അന്‍സിബ, മുഖ്യമന്ത്രിക്ക് പരാതി നല്‍കി

പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയ്‌ക്കൊപ്പം നിന്നയാളാണ് ; സിദ്ധരാമയ്യയെ താഴെയിറക്കി ഡികെയെ മുഖ്യമന്ത്രിയാക്കാൻ ചരട് വലിച്ചത് പ്രിയങ്ക

പോലീസ് ജനങ്ങളോട് കൂടുതൽ സംവേദനക്ഷമമാകണമെന്ന് രാഷ്‌ട്രപതി

ത്വിഷാ ശർമ്മയുടെ മരണം: മുൻ ജഡ്ജി ഗിരിബാലാ സിങ്ങിനെ സിബിഐ അറസ്റ്റുചെയ്തു

30,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു

വീണ തൈക്കണ്ടിയെ വെളുപ്പിക്കാന്‍ രണ്ടരപ്പേജില്‍ കവിയാതെ തോമസ് ഐസക്ക്, പക്ഷെ എന്ത് സേവനത്തിനാണ് വീണയ്‌ക്ക് ഈ പണമെന്ന് ഐസക്ക് മിണ്ടുന്നില്ലല്ലോ

 ടിഎംസി നേതാവിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് വൻ വെടിയുണ്ട ശേഖരം, പണക്കെട്ടുകൾ, പിസ്റ്റൾ , മദ്യശേഖരം ; ടിഎംസി ലക്ഷ്യമിട്ടത് വൻ കലാപമെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.