Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൂട്ടഴിച്ചപ്പോള്‍ സര്‍വ്വത്ര ആശയക്കുഴപ്പം; സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിലെ അപാകം അണ്‍ലോക്ക് തകിടംമറിക്കുന്നു

ടിപിആര്‍ എട്ട് ശതമാനത്തില്‍ താഴെ എ വിഭാഗം. എട്ട് മുതല്‍ 20 വരെ ബി വിഭാഗം. 20 മുതല്‍ 30 വരെ സി. 30 ശതമാനത്തിന് മുകളില്‍ ഡി വിഭാഗം. ഇങ്ങനെയാണ് അണ്‍ ലോക്ക് നടപ്പാക്കിയത്. എല്ലാ ബുധനാഴ്ചയും തദ്ദേശ സ്ഥാപനങ്ങളുടെ ഏഴ് ദിവസത്തെ കൊവിഡ് വ്യാപന നിരക്ക് കണക്കാക്കിയാണ് കാറ്റഗറി നിശ്ചയിക്കേണ്ടത്. ശനി, ഞായര്‍ ദിവസങ്ങളില്‍ പൂര്‍ണ്ണമായും ലോക്ഡൗണായിരിക്കും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 18, 2021, 09:01 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് അണ്‍ലോക്ക് നടപ്പാക്കിത്തുടങ്ങിയതോടെ സര്‍ക്കാര്‍ ഉത്തരവിലെ അപാകം ആശയക്കുഴപ്പമുണ്ടാക്കുന്നു. തദ്ദേശ സ്ഥാപനങ്ങളില്‍ ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് അനുസരിച്ച് നാല് വിഭാഗങ്ങളായിട്ടാണ് അണ്‍ലോക്ക് നടപ്പിലാക്കുന്നത്.  

ടിപിആര്‍ എട്ട് ശതമാനത്തില്‍ താഴെ എ വിഭാഗം. എട്ട് മുതല്‍ 20 വരെ ബി വിഭാഗം. 20 മുതല്‍ 30 വരെ സി. 30 ശതമാനത്തിന് മുകളില്‍ ഡി വിഭാഗം. ഇങ്ങനെയാണ് അണ്‍ ലോക്ക് നടപ്പാക്കിയത്. എല്ലാ ബുധനാഴ്ചയും തദ്ദേശ സ്ഥാപനങ്ങളുടെ  ഏഴ് ദിവസത്തെ കൊവിഡ് വ്യാപന നിരക്ക് കണക്കാക്കിയാണ് കാറ്റഗറി നിശ്ചയിക്കേണ്ടത്. ശനി, ഞായര്‍ ദിവസങ്ങളില്‍ പൂര്‍ണ്ണമായും ലോക്ഡൗണായിരിക്കും.  

സര്‍ക്കാര്‍ പൊതുവായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളില്‍ കൊവിഡ് വ്യാപനം ഉണ്ടെങ്കില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക്  നിയന്ത്രണം ഏര്‍പ്പെടുത്താം. എല്ലാ വിഭാഗത്തിലും അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുറക്കാം. യാത്ര ചെയ്യുന്നവര്‍ സത്യവാങ്മൂലം കരുതണം. എ, ബി വിഭാഗത്തില്‍പെട്ട പ്രദേശങ്ങളിലെ ബിവറേജസുകളും ബാറുകളും ഇന്നലെ തുറന്നു. എ, ബി വിഭാഗത്തില്‍ പെട്ട സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 25 ശതമാനം ജീവനക്കാര്‍ ഹാജരായി. വര്‍ക്ക്‌ഷോപ്പുകള്‍ തുറന്നു. ഹോട്ടലുകളില്‍ ടേക്ക് എവെ സംവിധാനത്തില്‍ തുടങ്ങി. ബാര്‍ബര്‍ ഷോപ്പുകള്‍ക്കും അനുമതി നല്‍കി. വ്യവസായ, നിര്‍മ്മാണ മേഖലകള്‍ പ്രവര്‍ത്തിച്ചു. കെഎസ്ആര്‍ടിസിയും സര്‍വ്വീസ് നടത്തി.  

സി വിഭാഗത്തില്‍ ലോക്ഡൗണാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവാഹ ആവശ്യത്തിനായി വസ്ത്രങ്ങള്‍, ജ്വല്ലറികള്‍ ചെരുപ്പുകടകള്‍ എന്നിവയ്‌ക്ക് വെള്ളിയാഴ്ചകളില്‍ തുറക്കാം. ഡി കാറ്റഗറിയില്‍പ്പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണാണ്. അവശ്യ വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ ഒഴികെ മറ്റൊന്നും തുറക്കാന്‍ അനുവദിച്ചില്ല. തദ്ദേശ സ്ഥാപനങ്ങളുടെ അതിര്‍ത്തികള്‍  അടച്ച് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. ഇവിടെ നിന്ന് അത്യാവശ്യമായി പുറത്ത് പോകേണ്ടവര്‍ക്ക് പോലീസ് പാസ് നല്‍കി.

സര്‍ക്കാര്‍ ഉത്തരവ് പോലീസില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. പൊതുവായി അനുവദിച്ചിട്ടുള്ള ചില സ്ഥാപനങ്ങളിലെ ഇളവുകള്‍ എങ്ങനെ നടപ്പാക്കണമെന്ന ആശയക്കുഴപ്പത്തിലായി. നഗരസഭകളിലാകട്ടെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് കാറ്റഗറി നിര്‍ണ്ണയിച്ചിരിക്കുന്നത്. ഇതനുസരിച്ചാണ് വാര്‍ഡുകള്‍ അടച്ചിടേണ്ടി വരുന്നത്. വാര്‍ഡുകളുടെ അതിര്‍ത്തികളിലെ അശാസ്ത്രീയത വ്യാപാരികളുമായി തര്‍ക്കത്തിന് ഇടയാക്കി. നേരത്തെ കളക്ടര്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്ന വാര്‍ഡുകളില്‍ ഇന്നലെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിച്ചില്ല. സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കണക്കനുസരിച്ച് ചില നഗരസഭകള്‍ ബി കാറ്റഗറിയിലായിരുന്നു. ഇതസനുസരിച്ച് വ്യാപാര സ്ഥാപനം തുറക്കാന്‍ എത്തിയവര്‍ പോലിസിന്റെ ശകാരം കേട്ട് മടങ്ങേണ്ടി വന്നു.

Tags: keralarestrictions
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ബംഗാളും ബിജെപിക്കൊപ്പം, ഇനി കേരളത്തിന്റെ ഊഴം

News

പശ്ചിമ ബംഗാളിലും താമര വിരിഞ്ഞു, കേരളത്തിനും അഭിനന്ദനം: പ്രധാനമന്ത്രി മോദി

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

പുതിയ വാര്‍ത്തകള്‍

അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക്

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)

മമതയുടെ ഭാവി ഇനി ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ കയ്യില്‍; മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം

ഞാൻ ആരുടെയും അടിമയല്ല, ടി.കെ.ഗോവിന്ദനെ വർഗവഞ്ചകനെന്ന് വിളിക്കാനാവില്ല: കോടിയേരിയുടെ ഭാര്യ വിനോദിനി

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

യോഗദിനത്തിന് കൗണ്ട് ഡൗണ്‍: ഭുജംഗാസനത്തിൽ ഏഷ്യന്‍ റിക്കാര്‍ഡിട്ട് യോഗപ്രേമികള്‍

ഒല്ലൂര്‍, മണലൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ കാലുവാരി; കോണ്‍ഗ്രസില്‍ കലഹം, നേതൃത്വത്തിന്റെ കഴിവുകേടെന്ന് വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.