Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഉടുമ്പന്‍ചോലയിൽ റോഡ് പണിയുടെ മറവില്‍ മുറിച്ച് കടത്തിയത് ലക്ഷങ്ങള്‍ വിലയുള്ള മരങ്ങള്‍

ഉടുമ്പന്‍ചോലയും രാജാക്കാടും തമ്മില്‍ ബന്ധിപ്പിക്കുന്ന വിവിധ റോഡുകളുടെ നിര്‍മാണത്തിന്റെ ഭാഗമായാണ് മരം മുറി നടന്നത്. മരം മുറിക്ക് അനുമതി തേടി പൊതുമരാമത്ത് വകുപ്പ് വനം, റവന്യൂ വിഭാഗങ്ങള്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. അനുവദിക്ക് മുമ്പെ മരം മുറിക്കുകയും നല്ല ഉരുപടികള്‍ രാത്രിയുടെ മറവില്‍ കടത്തുകയുമായിരുന്നു.

Janmabhumi Online by Janmabhumi Online
Jun 10, 2021, 10:01 am IST
in Idukki
ഉടുമ്പന്‍ചോലയില്‍ നിന്ന് അനധികൃതമായി മുറിച്ച് മരത്തിന്റെ കുറ്റി

ഉടുമ്പന്‍ചോലയില്‍ നിന്ന് അനധികൃതമായി മുറിച്ച് മരത്തിന്റെ കുറ്റി

FacebookTwitterWhatsAppTelegramLinkedinEmail

നെടുങ്കണ്ടം: ഉടുമ്പന്‍ചോല താലൂക്കില്‍ റോഡ് പണിയുടെ മറവില്‍ വെട്ടികടത്തിയത് ലക്ഷങ്ങള്‍ വിലമതിക്കുന്ന കാട്ടുമരങ്ങള്‍. കേസ് കൈയോടെ പിടിച്ചതോടെ ദുരന്ത നിവാരണ നിയമ പ്രകാരമാണ് മരം മുറിച്ചതെന്ന പൊതുമരാമത്ത് അധികൃതരുടെ വാദം തള്ളി ജില്ലാ ഭരണകൂടം. വിഷയം കരാറുകാരന്റെ വീഴ്ചയെന്ന് സ്ഥാപിച്ച് തടിയൂരാന്‍ ശ്രമം.

ഉടുമ്പന്‍ചോലയും രാജാക്കാടും തമ്മില്‍ ബന്ധിപ്പിക്കുന്ന വിവിധ റോഡുകളുടെ നിര്‍മാണത്തിന്റെ ഭാഗമായാണ് മരം മുറി നടന്നത്. മരം മുറിക്ക് അനുമതി തേടി പൊതുമരാമത്ത് വകുപ്പ് വനം, റവന്യൂ വിഭാഗങ്ങള്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. അനുവദിക്ക് മുമ്പെ മരം മുറിക്കുകയും നല്ല ഉരുപടികള്‍ രാത്രിയുടെ മറവില്‍ കടത്തുകയുമായിരുന്നു. അപേക്ഷയില്‍ ഉടുമ്പന്‍ചോല തഹസില്‍ദാര്‍ കഴിഞ്ഞ ദിവസം മാത്രമാണ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയത്. സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു.  

മുറിച്ചിട്ട മരങ്ങളില്‍ വലിയൊരു ഭാഗം കടത്തിയതായി കഴിഞ്ഞ ദിവസം ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു. ഉടുമ്പന്‍ചോല- ചെമ്മണ്ണാര്‍, രാജാക്കാട്- മാങ്ങാത്തൊട്ടി, കുത്തുങ്കല്‍- രാജാക്കാട് റോഡ് എന്നീ ഭാഗങ്ങളില്‍ നിന്നായി 52 മരങ്ങള്‍ മുറിച്ചതായാണ് പ്രാഥമിക കണക്ക്. വിഷയത്തില്‍ കോണ്‍ട്രാക്ടര്‍, പൊതുമാരത്ത് അധികൃതര്‍ എന്നിവര്‍ക്കെതിരെ മൂന്ന് വ്യത്യസ്ത കേസുകളാണ് വനം വകുപ്പ് എടുത്തിരിക്കുന്നത്. 22, 8, 13 വീതം വലിയ മരങ്ങളാണ് ഈ മൂന്ന് വഴികളില്‍ നിന്നുമായി മുറിച്ചത്.

റോഡ് പണിയുടെ ഭാഗമായി വനംവകുപ്പിനോട് 21 മരം മുറിക്കാന്‍ പൊതുമരാമത്ത് വകുപ്പ് അനുമതി തേയിരുന്നു. ഇതില്‍ നടപടി പുരോഗമിക്കുന്നതിനിടെ മരം മുറിച്ചത്. ദുരന്ത നിവാരണ നിയമ പ്രകാരം ജില്ലാ കളക്ടര്‍ അടുത്തിടെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇത് പ്രകാരം കഴിഞ്ഞ മാസം അവസാനം പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍(പൈനാവ്) കളക്ടര്‍ക്ക് 10 മരം മുറിക്കാനായി അപേക്ഷ നല്‍കി. പിന്നാലെ തഹസില്‍ദാര്‍ സ്ഥലത്ത് പരിശോധനയും നടത്തി. ഇതിലും അനുവദി ലഭിക്കുന്നതിന് മുമ്പ് തന്നെ മരം മുറിക്കുകയായിരുന്നു.
കളക്ടറുടെ നിര്‍ദേശ പ്രകാരം വിഷയം പരിശോധിച്ചതായും ആറ് മരങ്ങള്‍ അപകടാവസ്ഥയിലായിരുന്നുവെന്നും ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിജു കുര്യന്‍ ജന്മഭൂമിയോട് പറഞ്ഞു. ഇത് സംബന്ധിച്ചും സ്ഥലത്ത് അടുത്തിടെ മരം മുറിച്ചതായി വിവരമുണ്ടെന്നും കാട്ടി ചൊവ്വാഴ്ച കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ദേവികുളം റേഞ്ച് ഓഫീസര്‍ ബി. അരുണ്‍ മഹാരാജയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായും ഇതിന് ശേഷം കേസ് ചാര്‍ജ് ചെയ്യുമെന്നും മൂന്നാര്‍ ഡിഎഫ്ഒ പി.ആര്‍ സുരേഷും പറഞ്ഞു.

ഉത്തരവ് തെറ്റായി ഉപയോഗിച്ചു: കളക്ടര്‍
മേഖലയില്‍ മരം മുറിക്കാന്‍ ആര്‍ക്കും അനുവദിയും കൊടുത്തിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ വ്യക്തമാക്കി. മഴക്കാലത്തിന് മുമ്പ് എല്ലാവര്‍ഷവും ഇറക്കുന്ന പതിവ് ഉത്തരവ് മാത്രമാണ് ഇത്തവണയും ഇറക്കിയത്. ഇത് വിവിധ വകുപ്പുകള്‍ക്ക് കൈമാറിയിരുന്നു. അതേ സമയം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നേരിട്ടെത്തി തങ്ങളുടെ ഭാഗം വിശദീകരിച്ചതായും കരാറുകാനെതിരെ ഉടുമ്പന്‍ചോല പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെന്ന് അറിയിച്ചതായും കളക്ടര്‍ വ്യക്തമാക്കി.

റോഡ് പണിയുടെ മറവില്‍ വ്യാപക കൊള്ള
റോഡ് പണിയുടെ മറവില്‍ ഇടുക്കിയില്‍ പ്രത്യേകിച്ചും ഹൈറേഞ്ചില്‍ നടക്കുന്നത് വ്യാപക പ്രകൃതി വിഭങ്ങളുടെ കൊള്ള. ഉടുമ്പന്‍ചോല താലൂക്കില്‍ മാത്രം റോഡ് പണിയുടെ മറവില്‍ വ്യാപകതോതില്‍ പാറപ്പൊട്ടിച്ചെടുത്തതായി വില്ലേജ് ഓഫീസര്‍മാരുടെ റിപ്പോര്‍ട്ടുകളുണ്ട്. പാറയുള്ള ഭാഗങ്ങളില്‍ റോഡിന് വീതി അനുവദിച്ചതിലും ഇരട്ടിയായി മാറുന്നത് ഇതിന് ഒരു ഉദാഹരണം മാത്രം. സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കിഫ്ബിയുടെ മറവിലാണ് ഇതിലധികവും. റോഡ് പണിയുടെ മറവില്‍ പാറപ്പൊട്ടിക്കുന്നതും മരം മുറിച്ച് കടത്തുന്നതും പതിവ് സംഭവമാകുകയാണ്.

 

Tags: treeidukkiUdumbanchola
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് കനത്ത മഴ തുടരുന്നു, 2 മരണം, വടകരയില്‍ 11 വീടുകള്‍ ഭാഗികമായി തകര്‍ന്നു

Kerala

സംസ്ഥാനത്ത് മഴക്കെടുതിയില്‍ 3 മരണം, പലയിടത്തും നാശനഷ്ടം

Kerala

കോഴിക്കോട് വളയത്ത് മിന്നല്‍ ചുഴലി,മരങ്ങള്‍ കടപുഴകി, താമരശേരി ചുരത്തില്‍ യാത്രക്ക് നിയന്ത്രണം

Kerala

പീരുമേട്ടിൽ ആദിവാസി യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു : ഭർത്താവിനെ കസ്റ്റഡിയിലെടുക്കും

Kerala

ഇടുക്കി മൈലാടുംപാറക്ക് സമീപം കടുവ കുഴിയില്‍ വീണു : പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ തുടർന്ന് വനം വകുപ്പ്

പുതിയ വാര്‍ത്തകള്‍

ഇറാന്‍റെ ആണവശാസ്ത്രജ്ഞന്‍ മൊഹ്സന്‍ ഫക്രിസാദെ (വലത്ത് മുകളില്‍) അദ്ദേഹത്തിന്‍റെ കാറിന്‍റെ ചില്ലില്‍ വെടിയുണ്ടയേറ്റ പാടുകള്‍ (ഇടത്ത്)

ഇറാന്റെ വിദഗ്ധനായ ആണവ ശാസ്ത്രജ്ഞന്‍ ഫക്രിസാദയെ വധിച്ച മൊസ്സാദിന്റെ പിഴയ്‌ക്കാത്ത നീക്കം

ഇസ്രായേൽ 40 ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടു ; വീഡിയോ പുറത്തുവിട്ട് വ്യോമസേന

മുസ്ലീം സ്ത്രീകൾക്ക് യോഗ ആവശ്യമില്ല : നിസ്ക്കാരം മാത്രം മതിയെന്ന് മുസ്ലീം ഉലമ ; നിർദേശം തള്ളി യോഗ ചെയ്യാൻ എത്തിയത് നൂറ് കണക്കിന് മുസ്ലീം സ്ത്രീകൾ

നൊബേല്‍ സമ്മാനത്തിന് ഡൊണാള്‍ഡ് ട്രംപിന്റെ പേര് നിര്‍ദേശിച്ചതിന് പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ പാകിസ്ഥാനില്‍ വന്‍വിമര്‍ശനം

ലക്ഷ്യം തുർക്കി തന്നെ : ഇന്ത്യയിൽ നിന്നും നാ​ഗാസ്ത്ര വാങ്ങാൻ സൈപ്രസ് ; പകച്ച് എർദോഗൻ

മൊസ്സാദ് ഏജന്‍റുമാര്‍ നതാന്‍സ് എന്ന ഇറാന്‍റെ ആണവകേന്ദ്രത്തില്‍

ഇസ്രയേല്‍ ചാരസംഘടനയായ മൊസ്സാദ് ഇറാന്റെ നതാന്‍സ് ആണവകേന്ദ്രത്തില്‍ നിന്നും കടത്തിയത് 500 കിലോഗ്രാം തൂക്കം വരുന്ന രഹസ്യരേഖകള്‍

വയസുകാലത്ത് സഹായമാകുമെന്ന് വാഗ്ദാനം : 74 കാരനെ നിക്കാഹ് ചെയ്തത് തട്ടിയെടുത്തത് 25 ലക്ഷം : നിക്കാഹ് തട്ടിപ്പുകാരി ഹസീന ബീഗം അറസ്റ്റിൽ

അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് പാഞ്ഞുകയറി മൂന്നു സ്ത്രീകൾക്ക് പരിക്ക്; ബസ് ജീവനക്കാർ ഓടിരക്ഷപ്പെട്ടു

ബംഗാൾ രാജ്ഭവനിൽ ഗവർണറുടെ നേതൃത്വത്തിൽ ആവേശകരമായ യോഗാദിനാചരണം

ഉച്ച നേരത്ത് നിഴല്‍ നിലത്ത് വീഴില്ല ; രാത്രിയിൽ സ്വർണ്ണം പോലെ തിളങ്ങും ; നിഗൂഢതകള്‍ നിറഞ്ഞ പെരിയ കോവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies