Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിട്ട് ഒന്‍പത് മാസം; രണ്ടാംകുട്ടനാട് പാക്കേജ് എവിടെ പോയി..? കുട്ടനാട് പതിവ് പോലെ വെള്ളത്തില്‍ മുങ്ങുന്നു

സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോട്ടിന്റെ അടിസ്ഥാനത്തില്‍ പ്രഖ്യാപിച്ച ഒന്നാം കുട്ടനാട് പാക്കേജ് മുന്‍ഗണനാ മാനദണ്ഡങ്ങള്‍ തെറ്റിച്ച് നടപ്പാക്കി അവതാളത്തിലാക്കിയത് മുന്‍ വിഎസ് സര്‍ക്കാരായിരുന്നു. പിന്നീട് പാക്കേജ് നടത്തിപ്പില്‍ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ നിരവധിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2021, 10:20 am IST
in Kerala
kuttanadu

kuttanadu

ആലപ്പുഴ: കാലവര്‍ഷമെത്തിയിട്ടും ഇടതുസര്‍ക്കാര്‍ പല തവണ പ്രഖ്യാപിച്ച രണ്ടാം കുട്ടനാട് പാക്കേജ് കടലാസില്‍ ഒതുങ്ങുന്നു. നൂറു കണക്കിന് കുടുംബങ്ങളാണ് പ്രളയ ഭീതിയില്‍ കുട്ടനാട്ടില്‍ നിന്ന് പാലായനം ചെയ്യുന്നത്. 2018ലെ മഹാപ്രളയത്തിന് ശേഷം കുട്ടനാടിന്റെ പല പ്രദേശങ്ങളിലും ജനജീവിതം അസാദ്ധ്യമാകുന്ന സ്ഥിതി വിശേഷമാണ്. ഈ വര്‍ഷം തന്നെ രണ്ട് പ്രളയത്തെ കുട്ടനാട്ടുകാര്‍ അതിജീവിച്ച് കഴിഞ്ഞു.

സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോട്ടിന്റെ അടിസ്ഥാനത്തില്‍ പ്രഖ്യാപിച്ച ഒന്നാം കുട്ടനാട് പാക്കേജ് മുന്‍ഗണനാ മാനദണ്ഡങ്ങള്‍ തെറ്റിച്ച് നടപ്പാക്കി അവതാളത്തിലാക്കിയത് മുന്‍ വിഎസ് സര്‍ക്കാരായിരുന്നു. പിന്നീട്  പാക്കേജ് നടത്തിപ്പില്‍ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ നിരവധിയാണ്.

മഹാപ്രളയത്തിന് ശേഷം ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് ബജറ്റ് പ്രഖ്യാപനങ്ങള്‍ നടത്തി കുട്ടനാട്ടുകാരെ കബളിപ്പിക്കുകയായിരുന്നു. 2019 ജനുവരി 31ന് ബജറ്റില്‍ ആയിരം കോടിയുടെ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ഫെബ്രുവരി ഏഴിന് ബജറ്റില്‍  2400 കോടിയുടെ  കുട്ടനാട് പാക്കേജ് വീണ്ടും പ്രഖ്യാപിച്ചു.  തുടര്‍ന്ന് ആ വര്‍ഷം മാര്‍ച്ചില്‍ മന്ത്രി തോമസ് ഐസക് ആലപ്പുഴയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വകുപ്പുകളുടെ ഏകോപനത്തിനായി ഒരു നോഡല്‍ ഓഫീസറെ  നിയമിക്കും എന്ന് പറഞ്ഞു. ഇതുവരെ നടപ്പിലായില്ല.  

2020 സെപ്തംബര്‍ 18ന്  മുഖ്യമന്ത്രി പിണറായി വിജയന്‍  രണ്ടാം  കുട്ടനാട് പാക്കേജ് ഉദ്ഘാടനം  ചെയ്ത പദ്ധതി എവിടെ പോയെന്നാണ് ഉയരുന്ന ചോദ്യം. കുട്ടനാട് പതിവ് പോലെ വെള്ളത്തില്‍ മുങ്ങുന്നു. തണ്ണീര്‍മുക്കം ബണ്ട്് ഒരു വര്‍ഷത്തേക്ക് തുറന്ന് വച്ച് ഉപ്പ് വെള്ളം കയറ്റി കുട്ടനാട് ശുദ്ധീകരിക്കും, എസി കനാല്‍  നവീകരിക്കും, എക്കല്‍ അടിഞ്ഞ കായലിന്റ് ആഴം കൂട്ടും, തോട്ടപ്പള്ളി സ്പില്‍വേയും ലീഡിങ് ചാനലും ആഴവും വീതിയും കൂട്ടി നവികരിക്കും, പുറം ബണ്ടുകള്‍ ബലപ്പെടുത്തും, കാര്‍ഷിക കലണ്ടര്‍  നടപ്പാക്കും, കുട്ടനാട് കുടിവെള്ള പദ്ധതി 2019- 2020 ല്‍ പൂര്‍ത്തിയാക്കും, 150 കോടിയുടെ പുളിങ്കുന്ന് താലൂക്കാശുപത്രി നവീകരണം, താറാവ് ബ്രീഡിങ് ഫാം, പ്ലാസ്റ്റികും മറ്റു മാലിന്യങ്ങളും നീക്കം ചെയ്ത് കായലും ജലാശയങ്ങളും ശുചീകരിക്കും,കായലിലെ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാന്‍ മീന്‍ കുഞ്ഞുങ്ങളെ സ്ഥിരമായി നിക്ഷേപിക്കും,പ്രളയകാലത്ത് മൃഗങ്ങളെ സംരക്ഷിക്കുന്ന ഉയരത്തിലുള്ള ഷെല്‍ട്ടറുകള്‍ സ്ഥാപിക്കും, റൈസ് പാര്‍ക്ക് സ്ഥാപിക്കും തുടങ്ങിയവയായിരുന്നു രണ്ടാം പാക്കേജിലെ പ്രഖ്യാപനങ്ങള്‍.  

ഇവയെ കുറിച്ച് ചോദിച്ചാന്‍ ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും കൈമലര്‍ത്തുകയാണ്. കുട്ടനാട്ടുകാര്‍ സമൂഹമാദ്ധ്യമങ്ങളില്‍ സേവ് കുട്ടനാട് കൂട്ടായ്‌മ രൂപീകരിച്ച് രാഷ്‌ട്രീയത്തിന് അതീതമായി പ്രതികരിക്കാന്‍ തുടങ്ങിയതോടെ അതിനെ അധിക്ഷേപിക്കാന്‍ ഇടതു അനുകൂലികള്‍ ശ്രമം തുടങ്ങി. കുട്ടനാടിനെ രണ്ടായി വിഭജിക്കുന്ന, പരിസ്ഥിതിയെ ആകെ തകര്‍ക്കുന്ന എസി റോഡ് പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങളാണ് ഉയരുന്നത്.  

671 കോടിയുടെ പദ്ധതി ജനപ്രതിനിധികളെ പോലും ഇരുട്ടില്‍ നിര്‍ത്തിയാണ് നടപ്പാക്കുന്നത്. സിപിഎമ്മുമായി അടുത്ത ബന്ധമുള്ള ഊരാളുങ്കല്‍ സൊസൈറ്റിക്കാന്‍ പദ്ധതി നടത്തിപ്പ് ചുമതല.

Tags: Pinarayi Vijayanകുട്ടനാട്Relief package
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

പുതിയ വാര്‍ത്തകള്‍

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.