Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

കൊടുംശൈത്യത്തില്‍ ചൈനയ്‌ക്ക് പിടിച്ചുനില്‍ക്കാനായില്ല; ലഡാക്കില്‍ നിന്ന് ദിവസേന സൈന്യത്തെ മാറ്റേണ്ടി വന്നു

കൊടുംശൈത്യവും കനത്ത ഹിമപാതവും നിമിത്തം ചൈനീസ് സൈന്യത്തിന് ഘട്ടംഘട്ടമായി പിന്‍വലിയേണ്ടി വന്നു. ലഡാക്കില്‍ പരിശീലനം ലഭിച്ചവരെ കൂടുതല്‍ കാലത്തേക്ക് നിലനിര്‍ത്താമെന്ന ചൈനയുടെ ആഗ്രഹവും കാലവസ്ഥ മൂലം സാധിച്ചില്ല. പാംഗോങ് തടാകക്കരയില്‍ കനത്ത ശൈത്യത്തിനിടെ എല്ലാ ദിവസവും സൈനികരെ മാറ്റിയാണ് ചൈന പിടിച്ചുനിന്നത്. ഇക്കാര്യം ഇന്ത്യന്‍ സൈന്യവും സ്ഥിരീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2021, 09:39 am IST
in Defence

ന്യൂദല്‍ഹി: കൊടുംശൈത്യത്തില്‍ ചൈനീസ് സൈനികര്‍ക്ക് ലഡാക്ക് മേഖലയില്‍ പിടിച്ചുനില്‍ക്കാനായില്ലെന്ന് റിപ്പോര്‍ട്ട്.  ഇതുമൂലം പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ 90 ശതമാനം സൈനികരെയും ദിവസേന മാറ്റി നിയമിക്കേണ്ടി വന്നുവെന്നാണ് വിവരം. ഇന്ത്യക്കെതിരെ ലഡാക്കില്‍ വര്‍ഷം മുഴുവന്‍ സൈനികരെ നിര്‍ത്താമെന്ന ചൈനയുടെ മോഹം ഇതിലൂടെ തകരുകയായിരുന്നു.  

കിഴക്കന്‍ ലഡാക്കിലും ഗാല്‍വാന്‍ താഴ്‌വരയിലുമായി കഴിഞ്ഞ വര്‍ഷം ഏപ്രില്‍-മെയ് മാസത്തിലാണ് ചൈന അരലക്ഷത്തിലധികം സൈനികരെ വിന്യസിച്ചത്. കനത്ത കാറ്റും ഹിമപാതവും നിമിത്തം ചൈനീസ് സൈനികര്‍ ഏറെ വിഷമിച്ചിരുന്നു. അതേസമയം, ഇന്ത്യന്‍ സൈന്യം നിലവിലുണ്ടായിരുന്ന താല്‍ക്കാലിക ടെന്റുകളെല്ലാം മാറ്റി സ്ഥിരം സംവിധാനം ഒരുക്കിയതോടെ സൈനികര്‍ക്ക് കൂടുതല്‍ കാലം അതിര്‍ത്തിയില്‍ തുടരാമെന്ന സാഹചര്യമായി.

കൊടുംശൈത്യവും കനത്ത ഹിമപാതവും നിമിത്തം ചൈനീസ് സൈന്യത്തിന് ഘട്ടംഘട്ടമായി പിന്‍വലിയേണ്ടി വന്നു. ലഡാക്കില്‍ പരിശീലനം ലഭിച്ചവരെ കൂടുതല്‍ കാലത്തേക്ക് നിലനിര്‍ത്താമെന്ന ചൈനയുടെ ആഗ്രഹവും കാലവസ്ഥ മൂലം സാധിച്ചില്ല. പാംഗോങ് തടാകക്കരയില്‍ കനത്ത ശൈത്യത്തിനിടെ എല്ലാ ദിവസവും സൈനികരെ മാറ്റിയാണ് ചൈന പിടിച്ചുനിന്നത്. ഇക്കാര്യം ഇന്ത്യന്‍ സൈന്യവും സ്ഥിരീകരിച്ചു.  

അതേസമയം, ഇന്ത്യ ലഡാക്കിലേക്ക് ഒരു സംഘത്തെ നിയോഗിക്കുന്നത് രണ്ടു വര്‍ഷത്തെ കാലാവധിക്കാണ്. ഇതില്‍ ഒന്നിടവിട്ട വര്‍ഷത്തില്‍ പകുതി പേരെ മാറ്റി പുതിയവരെ നിയോഗിക്കുന്നതാണ് രീതി. ചൈനയുടെ അതിര്‍ത്തിയിലെ ഏതു നീക്കവും തടയാന്‍ പാകത്തിന് ഇന്ത്യയുടെ കര-വ്യോമസേനാ താവളം ലഡാക്കില്‍ സ്ഥാപിച്ചതും ചൈനയ്‌ക്ക് തിരിച്ചടിയായി. ഇത് ഇന്ത്യക്ക് വ്യക്തമായ മേല്‍ക്കൈ നല്‍കിയെന്നും അന്താരാഷ്‌ട്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  

ഈ വര്‍ഷമാദ്യം പാംഗോങ് മേഖലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യയും ചൈനയും ധാരണയിലെത്തിയിരുന്നു. എന്നിരുന്നാലും ഇരുവിഭാഗവും ഈ മേഖലയില്‍ പട്രോളിങ് തുടരുന്നുണ്ട്. സ്ഥിതിഗതികള്‍ ഇന്ത്യ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. കരസേന മേധാവി എം.എം. നരവനെ ലഡാക്ക് മേഖലകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വേണ്ട നിര്‍ദേശങ്ങള്‍ അപ്പപ്പോള്‍ നല്‍കുന്നുണ്ട്.

Tags: indian armychinaweatherഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

India

ഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു പാക് ഭീകരൻ കൊല്ലപ്പെട്ടു , കണ്ടെടുത്തത് വൻ ആയുധശേഖരം

India

സായുധസേനാംഗങ്ങളുടെ ശമ്പളം വര്‍ധിക്കാന്‍ പോകുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊർജ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഉന്നതതല യോഗം ചേർന്ന് കേന്ദ്രം

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

കടം വാങ്ങിയ ആളെ വായ്‌പ തിരിച്ചടയ്‌ക്കാൻ വിളിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല: സുപ്രീംകോടതി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.